Category: പ്രവാസി

ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. നിരായുധരായ ടൂറിസ്റ്റുകളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞതിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും…

🌹”മറയുമീ നിമിഷദലങ്ങൾ”🪷

രചന : കൃഷ്ണ മോഹൻ കെ പി ✍️ 🌹പ്രഹരങ്ങളേറ്റു തളർന്നുവീണോർപ്രബലരായ്ത്തീരുമൊരു ദിനത്തിൽപ്രിയമുള്ളോരാരാനും കൂട്ടിനുണ്ടേൽപ്രപഞ്ചം മനസ്സിലുണർന്നെണീക്കുംപ്രണയം പരിണയമായി മാറാംപരിഭവം മെല്ലെയകന്നു പോകാംപുതുനെൽക്കതിരിൻ പുടവ ചൂടിപതിയെയാപ്പാടങ്ങൾ പുഞ്ചിരിക്കാംപതയുന്ന വീഞ്ഞിൻ ലഹരി തന്നിൽപതിയെ പ്രതീക്ഷകൾ മാഞ്ഞു പോകാംപുതുമലർ പോലെ വിരിഞ്ഞു നില്ക്കാൻപരിചൊടാ ഭാവനാ മൊട്ടിനാശപതിയെപ്പതിയെക്കടന്നു…

ഒരധിനിവേശത്തിന്റെ രഹസ്യകഥ

രചന : രശ്മി നീലാംബരി.✍️ ഒരു പ്രതികാരകഥഎഴുതിക്കൊണ്ടിരിക്കെആ കുളപ്പടവിലേക്ക്‌അവൾ വീണ്ടും ചെന്നു.ഓർമ്മകൾ നഷ്ടപ്പെട്ടമസ്‌തിഷ്കം പോലെ കുളം.അതിന്റെഉഷ്ണ സഞ്ചാരങ്ങളിൽ പോലുംഅവളോ, ആമ്പൽപ്പൂക്കളോവിരുന്നുവന്നിരുന്നില്ല.ഒരിക്കലും പിടിച്ചടക്കാൻകഴിയാതെ നിരന്തരം വളർന്നുകൊണ്ടേയിരുന്നമഹാ സാമ്രാജ്യമായിരുന്നുഅവൾക്കു കുളം.അതിപ്പോളൊരു നീർക്കുമിളയ്ക്കുള്ളിലേക്ക്ചുരുണ്ടുകൂടിയിരിക്കുന്നു.നഷ്ടപ്പെട്ട ആമ്പൽക്കാടുകൾവിരുന്നുവരുന്നതിനെപ്പറ്റിഒരിക്കലെങ്കിലുംസ്വപ്നം കണ്ടിരിക്കാമത്.പരിചയിക്കുന്തോറു-മപരിചിതമാവുന്നകുളവാഴപ്പടർപ്പുകളിൽഅവളുടെ ഓർമ്മകളുടക്കി നിന്നു.അപ്പോൾവാസന സോപ്പിന്റെഅവസാന മഴവിൽക്കുമിളയുംപൊട്ടിപ്പോയആ കടവിലിരുന്ന്ഭൂതകാലത്തിന്റെവിഴുപ്പുഭാണ്ഡമിറക്കുകയായിരുന്നവൾ.ചുവന്ന ആമ്പലുകൾക്ക്വേണ്ടിയുള്ളമത്സരങ്ങളിൽനീന്തലിനെപ്പറ്റി ചിന്തിച്ചു…

പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ.

രചന : ജെറി പൂവക്കാല✍ പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ. നമ്മടെ നാട്ടിലെ ചില മനുഷ്യന്മാർ അങ്ങനെയാണ്. അവർ ഒരു മനുഷ്യന് ഗുണം ചെയ്യത്തുമില്ല , ഗുണം ചെയ്യുന്നവരെ കൊണ്ട് ചെയ്യിപ്പിക്കത്തുമില്ല. അതായത് സമൂഹത്തിന് ഗുണം ചെയ്യുന്നവനോടു അസൂയ.…

വിഷു

രചന : തോമസ് കാവാലം✍️ വസന്തം വന്നെന്ന ദൂതുമായിവർണ്ണങ്ങൾ വാരി വിതറി ഭൂമികർണ്ണികാരത്തിന്റെ ചേലുമായികാലം വന്നെത്തുന്നു മണ്ണിലെങ്ങും. മേടപ്പെണ്ണെത്തിയുടുത്തൊരുങ്ങിനാടകെ കണിയായ് കർണ്ണികാരംവിഷുക്കൈ നീട്ടത്തിനായി മക്കൾഉഷസ്സിലെത്തി പടി തുറന്നു. കണ്ണന്റെയോടക്കുഴലു പോലെതിണ്ണമങ്ങൂതുന്നു പുള്ളിക്കുയിൽതാരുകൾതോറുമാവൃന്ദ വാദ്യംതാളത്തിൽ പാടുന്നു തത്തമ്മയും. മഞ്ഞയുടുപ്പിട്ട മഞ്ഞക്കിളിമഞ്ഞു മാഞ്ഞീടുവാൻ കാത്തുനിന്നുംകുഞ്ഞു…

താളം

രചന : കെ.ആർ.സുരേന്ദ്രൻ✍️ സാർത്രോ,സീമോൻ ദ് ബുവ്വയോ,ഔസേപ്പിൻ്റെയും,ജാനുവിൻ്റെയുംജീവിതപാഠാവലിയിൽവന്നിട്ടൊന്നുമല്ലാ,ഇരുവരുംഒരു കൂരക്ക് കീഴിൽഅന്തിയുറങ്ങാൻതീരുമാനിച്ചത്.സാർത്രിനേയോ,സീമോൻ ദ് ബുവ്വയേയോഅവരറിഞ്ഞിട്ടില്ല.കേട്ടിട്ടില്ല.കല്യാണംഒരു ബൂർഷ്വാപരിപാടിയെന്ന്മുപ്പത് വെള്ളിക്കാശിന്സാർത്രും,സീമോൻ ദ് ബുവ്വയുംകല്യാണത്തെഒറ്റിക്കൊടുത്തത് പോലെഔസേപ്പും,ജാനുവുംഒറ്റിക്കൊടുത്തിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംദേവാലയങ്ങളേയും,രജിസ്‌ട്രാറാപ്പീസിനേയുംതള്ളിപ്പറഞ്ഞത് പോലെഔസേപ്പും, ജാനുവുംതള്ളിപ്പറയാൻപോയിട്ടുമില്ല.അതവർക്ക്വിഷയമായതുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംഎഴുതിയത് പോലെസാഹിത്യമോ,തത്വചിന്തയോഔസേപ്പും,ജാനുവുംഎഴുതിയിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംപ്രശസ്തരായത് പോലെഔസേപ്പും,ജാനുവുംപ്രശസ്തരുമായില്ല.അതിൽവിശ്വസിച്ചുമില്ല.പലകാലത്തായിനഗരത്തിലെത്തി,ഒരേ ആപ്പീസിൽജോലി നോക്കിപരിചയപ്പെട്ടെങ്കിലുംപ്രണയിച്ചിട്ടുമില്ല.എങ്കിലുംഔസേപ്പും,ജാനുവുംഒരു നാൾ തീരുമാനിച്ചുഒരുമിച്ചങ്ങ് ജീവിക്കാൻ.തോന്നുമ്പോൾ…

പിറവി***

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ സ്വരമായ്….സ്വരസ്വതി തൻ ,മടിയിൽ….തന്ത്രികൾ കെട്ടി,വീണയാം …..കണ്ഠമിതിൽ ഞാൻ.അമ്മയായ് …അക്ഷരകുടുംബിനി ,മായാമധുവാണിയായ്,മമ കുസുമവാസിനി .വൃഞ്ജനമധുപങ്ങളും ,താളത്തിൽ….ഇഴയായ്, തുന്നിയും,മനസ്സാം ….ചിത്തിരപാടി ,ആരോഹണംഅവരോഹണം ….ചേലൊത്ത പദചോലകളായ്,സാഗരമതിൽ മുങ്ങി .നിന്നിൽ മയങ്ങുന്നു,നിന്നിലുണരുന്നു,ചിറകാർന്നചിന്തുകളായ്,ചിറകടിച്ചുയരുന്നു ,ചിന്താമണിമേടയിൽ ,ചാരുമന്ദസ്മിതമാർന്ന്,ചന്ദ്രികപുൽകും കാവൃമായ്.മടിതട്ടിൽ കൊഞ്ചലാർന്ന്,മമ സൗരഭൃസൗഭാഗൃമായ്,മമഭാഷിണി…

നാട്ടുകാർ മുഴുവൻ എടുത്തു കൊണ്ട് പോയി

രചന : അമ്മു സന്തോഷ്✍️ കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു.“കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ…

വാലാട്ടി പട്ടി

രചന : ദിവാകരൻ പികെ ✍ കാൽനഖചിത്രംനാണത്താൽവരച്ച്മൊഴിഞ്ഞവാക്കുകൾ,”സുഖദുഖങ്ങളിലെന്നുംകൂടെയുണ്ടാവുമെന്നുറപ്പ്”ആദ്യമായിനെഞ്ചോടുചേർത്തതേൻമൊഴികളിപ്പോഴുംകാതിൽമുഴങ്ങുന്നു.ഇന്നെൻ നെഞ്ചിൽ ചവിട്ടി കുത്തുവാക്കാൽആക്രോശിക്കെ,രൗദ്രഭാവംപൂണ്ട ഭദ്രകാളിക്ക്മുമ്പിലെന്ന പോൽകൈകൂ പ്പികരുണയ്ക്കായിയാചിക്കെതീപാറും നോട്ടത്തിലുരുകുന്നുഞാൻ.ചെന്താമരപോലെന്നുംവിടരുംവദനമിന്ന്കടന്നൽകുത്തേറ്റപോൽവീർപ്പിച്ച് പൂമുഖവാതിൽക്കൽശാപവാക്കുകൾ വിതറിനിൽക്കെവറചട്ടിയിലെൻ മനംഎരിപൊരികൊള്ളുന്നു.ഉള്ളിലെ തീയണ ക്കാൻമോന്തിയ കള്ളിൻബലത്തിലൊന്ന് നിവർന്നുനിൽക്കാമെന്നവ്യാമോഹംവ്യർത്ഥം,വാലാട്ടിപട്ടിയായിനിൽക്കെ തീക്കനൽ വീണ്ടും പുകയുന്നു.എണ്ണി പറയാൻ ഗുണമൊട്ടു മില്ലാത്തവന്റെതണൽ ചുട്ടുപൊള്ളിക്കുന്നെന്നദീനരോദനംകേൾക്കെ ചുട്ടു പൊള്ളും വേനലിൽ…

പാപി

രചന : ബിജുകുമാർ മിതൃമ്മല ✍ ഒരുവൻപിൻതിരിഞ്ഞോടുകയാണ്അർത്ഥിച്ചിട്ടും അപേക്ഷിച്ചിട്ടുംകിട്ടാത്ത ദയയിൽ നിന്നുംഅവനെ ജനം ഓടിച്ചിട്ട് കല്ലെറിയുകയാണ്പാപം ഒന്നും ചെയ്യാത്തവർഎവിടയോ വീണ്ടുംക്രിസ്തു പുനർജനിക്കുന്നുചിരിച്ച മുഖവുമായിസഹനത്തിനുംഅതിരുണ്ടെന്നൊരു അറിവിന്റെ വടിയുമായിമൗനം ഭഞ്ജിച്ചൊരുവൻവായതുറക്കാൻ തുടങ്ങുമ്പോൾകേൾവിക്കാരില്ലാതെഅനാഥനാവുന്നുതെറ്റു ചെയ്യാത്തവർകല്ലെറിയട്ടെയെന്ന്ക്രിസ്തു ഉറക്കെ അലറുന്നുഒരു നിമിഷം പോലുംശ്രവിക്കാതെ വീണ്ടുംപാപത്തിന്റെ ഫലം മരണമാണെന്ന് വിധിക്കുന്നുപിറ്റേന്ന്…