Month: October 2022

👣 നഷ്ടപ്പെട്ട കാലുകൾ👣

രചന : സെഹ്റാൻ✍ അപ്പോൾ എന്റെ ചക്രക്കസേരവലത്തോട്ട് തിരിഞ്ഞു!ഇടത്തോട്ടായിരുന്നുവത്തിരിയേണ്ടിയിരുന്നത്.ഇടതുപോലെ തോന്നിപ്പിക്കുന്നവലത്തോട്ടോ,വലതുപോലെ തോന്നിപ്പിക്കുന്നഇടത്തോട്ടോ?മുറിഞ്ഞുപോയ കാലുകളിൽമുട്ടിയുരുമ്മുന്ന ആട്ടിൻപറ്റങ്ങൾ.അവയുടെ വളഞ്ഞ കൊമ്പുകളിൽവിശ്രമിക്കുന്ന കൊക്കുകൂർത്തപ്രാപ്പിടിയൻമാർ.ചതുപ്പിനരികിലെ ബുക് ഷെൽഫിൽഇതുവരെയും വായിച്ചിട്ടില്ലാത്തമെയിൻ കാംഫ്.ഖണ്ഡികകളിൽ അധികാരം.രക്തം.ബാബേൽ ഭാഷകൾ!അരണ്ട വെളിച്ചമുള്ള മദ്യശാല.ഇരുണ്ടനിറമുള്ള റമ്മിന്റെകോപ്പയിൽ നിന്നുമൊരുപെരുച്ചാഴി തൊണ്ടക്കുഴിയിലൂടെ,നെഞ്ചിലൂടെ, ആമാശയത്തിലേക്ക്…കാലുകളുണ്ടായിരുന്ന കാലം.കസേരകൾക്ക്ചക്രങ്ങളില്ലാതിരുന്ന കാലം.വിയർത്തുനാറിയ കക്ഷത്ത്നനഞ്ഞുവിറങ്ങലിച്ചമാനിഫെസ്റ്റോ പ്രതി.പ്രിയപ്പെട്ട…

ചെമ്മാനങ്ങളുടെ
ചെണ്ടുമല്ലി പൂക്കൾ

ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍ ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത…

തെറാപ്പിയുടെ പന്ത്രണ്ടാം സെക്ഷൻ

രചന : ജോർജ് കക്കാട്ട് ✍ ഒരു പൊക്കം കുറഞ്ഞ , തടിച്ച സ്ത്രീ അവന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു. അവന്റെ ഓഫീസിലൂടെ അലസമായി നോക്കി അലഞ്ഞുതിരിഞ്ഞ് അവസാനം സഹായത്തിനായി അവന്റെ ചുണ്ടിൽ പറ്റിപ്പിടിക്കുന്ന ലജ്ജാകരമായ നോട്ടം.“എങ്കിൽ എന്തെങ്കിലും പറയൂ. നീ എന്തിനാ…

പ്രവാസി മാനസം

രചന : അജികുമാർ നാരായണൻ ! ✍ സ്വപ്നങ്ങളുരുകുന്ന തീമണലിൽ,തീവ്രസ്വപ്നങ്ങൾ ഹോമിച്ചു തളരവേ ഞാൻസ്വപ്നങ്ങൾ നെയ്യുന്നൂ ,തളിരിടുവാൻസ്വപ്നങ്ങളാലൊന്നു പൂത്തീടുവാൻ ! സ്വന്തമായുള്ളവ, ദാരിദ്രത്തിൽ കട രേഖകൾസ്വത്തായ് കുമിഞ്ഞുകൂടീടവേ,സ്വയംവിധിപ്പൂ ,ഞാനുമേകാന്തതയുടെസ്വച്ഛന്ദമാമീ പ്രവാസികാലത്തെയും ! സ്വയമെരിഞ്ഞിട്ടു,കണ്ണിൽതെളിച്ചമായ്സ്വപ്നവഴികളിൽ നടന്ന താരകംസ്വപ്രകാശത്തെ കടംനൽകി വീണ്ടുമീ ,സ്വപ്നാടകനെ സ്വന്തമാക്കിടുവാൻ…

1984, ഒക്റ്റോബര്‍ 31, ഒരോര്‍മ്മ!

രചന : കുറുങ്ങാട്ടു വിജയൻ ✍ 1984, ഒക്‌ടോബര്‍ 31, മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം…

ചൊവ്വയുടെ ക്രൂരത “

രചന : വി. കൃഷ്ണൻ അരിക്കാട്.✍ ജാതകക്കള്ളിയിലന്നു കുറിച്ചിട്ടൊരക്ഷരം നോക്കിഗണിച്ചു.:ജാതകം പാപമാ, ആദ്യമായ താലിയണിയിക്കുo, മാരനപമൃത്യു പൂകും.ഇല്ലാ പ്രതിവിധിയിതു പാപ ജാതകംവൈധവ്യ യോഗംഭവിക്കാം.ദൈവ പ്രതിപുരുഷനായുള്ള ജോത്സൃൻ്റെ, വാക്കുകൾ കേട്ടവൾ ഞെട്ടിചിന്തയിലാണ്ടവളൊരുത്തരം കണ്ടെത്തിരണ്ടാമനോടൊത്തു വാണീടാമെന്ന്.ജാതകക്കള്ളിയിലെ പാപപരിഹാരമായ്ചതും രംഗപ്പലകയിലെ കരുക്കൾ നീക്കി.സ്നേഹം കൊടുത്തവൾ വാങ്ങിയൊരു…

പ്രണയകാതങ്ങൾ

രചന : വാസുദേവൻ. കെ. വി ✍ അവർ പതിവുപോലെ പച്ചവെട്ടംകെടുത്തി സുരക്ഷിതമാക്കി. പ്രണയകിന്നാര ശീൽക്കാരങ്ങളാൽ നിശനിദ്രാവിഹീനം.അവൾ ആരാഞ്ഞു“ഒന്ന് നേരിൽ കാണാൻ തോന്നുന്നു.എത്ര നാൾ നമ്മൾ ഈ വിധം??”” പ്രണയസ്പാർക്ക് ഉള്ളിടത്തോളം കത്തി നിൽക്കും ഇത്.”അവന്റെ മറുപടിയിൽ തൃപ്തിവരാതെ അവൾ മുദ്രയിട്ടു,“സങ്കടങ്ങൾ…

സംതൃപ്തി

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ആശിച്ചതില്ലിതുവരെ ഞാനൊന്നുമേ;ഇനിയുമങ്ങനെത്തന്നെ തുടരും!ദുരിതക്കയത്തിൽ പിടയുമ്പൊഴും,ഇടയ്ക്കെനിക്കൊരു പിടിവള്ളി കിട്ടി!ഓർമ്മചെപ്പിനുള്ളിൽ മയിൽപ്പീലിത്തണ്ടുപോലെചിലതൊക്കെ സൂക്ഷിപ്പതുണ്ടെന്റെ മാനസം.ഇടയ്ക്കൊന്നെടുത്തോമനിക്കാനായി,കുപ്പിവളപ്പൊട്ടുപോലെ,നുറുങ്ങിക്കഴിഞ്ഞ നൊമ്പരങ്ങളുംതന്നിലെയിഷ്ടങ്ങളെയുംമോഹങ്ങളെയും ബലികഴിച്ചിട്ടെന്തുകിട്ടിയെന്നോ?അവഗണനയുമനാരോഗ്യവുമല്ലാതെ!ഏതിനും സാക്ഷിയാം കാലമേയീസായന്തനത്തിലെങ്കിലുംനീയെന്റെയാശ നിറവേറ്റിയല്ലോ,കടമകൾ നിസ്വാർത്ഥമനമോടെചെയ്തെന്നൊരേറ്റം സംതൃപ്തിയോടെ,ഇനിയുള്ള ദിനങ്ങളിലാശ്വസിക്കാൻഒരു രാവിനൊരു പകലെന്നപോലെ,വേപഥുകൊള്ളും മനസ്സിൽആശ്വാസത്തിൻ കൈത്തിരിവെട്ടവുമായിട്ടക്ഷരങ്ങളെത്തിയല്ലോ!പവിത്രവും പരിശുദ്ധവും കാഠിന്യവുംമൂർച്ചയേറിയതുമായ അക്ഷരങ്ങൾ.അക്ഷരപ്പൂക്കളേ! നിങ്ങൾതൻസൗന്ദര്യസൗരഭ്യമൊക്കെയുംആവോളമാസ്വദിച്ചീടട്ടേയീ,ഞാൻ!

ദർപ്പണം

രചന : ജയേഷ് പണിക്കർ✍ എന്നെ ഞാനെന്നറിയുന്നു നിന്നിൽനന്മതിന്മ നീ കാട്ടുവതില്ലവിശ്വസിച്ചീടുന്നു ഞാനെന്നുമേവിശ്വസ്തനാം സുഹൃത്തിനെപ്പോൽസന്തോഷത്തിലും ,സങ്കടത്തിൽസന്തത സഹചാരിയായിടുന്നുഎന്തും കാണാനുള്ള സ്വാതന്ത്ര്യവുംഎന്നും നിൻ സ്വന്തമായുള്ളതല്ലോഓർത്തു വച്ചീടുവാനൊന്നുമില്ലകാഴ്ചകൾ മാറിമറിഞ്ഞെത്തുമേമാറ്റമതുള്ളൊരു മർത്ത്യനു നേർകാഴ്ച നീയെന്നുമേ കാട്ടിടുന്നുവ്യക്തമാക്കിടും പല കാര്യവും നീ വ്യക്ത മോടങ്ങെന്നുമേആത്മവിശ്വാസമതേറ്റും ചിലർക്കു നീആത്മീയ…

സ്മാർട്ട് ബായി

രചന : ഹാരിസ് ഖാൻ ✍ മകനെ കുഞ്ഞു നാളിൽ കൺസൾട്ട് ചെയ്ത ഡോക്ടറെ ഇന്ന് സൂപ്പർ മാർക്കറ്റിൽ വെച്ച് കണ്ടു.മനസ്സിൽ ഒരു ചിരി വിടർന്നു. കാലം പോവുന്ന ഒരു സ്പീഡ്…അവന് UKG യിൽ പഠിച്ചിരുന്ന കാലത്താണ് ഡോക്ടറെ കാണ്ടത്. ഹൈപ്പർ…