40 ഡിഗ്രി ചൂടിലൂടെ നടക്കുമ്പോൾ.
രചന : ജോര്‍ജ് കക്കാട്ട്✍️ -1-വിയർപ്പിൽ മുങ്ങിഎല്ലാ സുഷിരങ്ങളിൽ നിന്നും വിയർപ്പ് ഒഴുകുന്നു,അവളുടെ മുഖം ചുവന്നു തിളങ്ങുന്നു, മേക്കപ്പ് മങ്ങുന്നു,അവളുടെ മുടി നൂലുകളാൽ നിറഞ്ഞിരിക്കുന്നു,അവളുടെ കവിളുകൾ കടും ചുവപ്പാണ്.അവളുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു,ഉടനെ എല്ലാ നാരുകളും വിയർപ്പിൽ കുതിർന്നിരിക്കുന്നു,അവ പ്ലാസ്റ്റിക് പാളികൾ…
സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി” എന്ന ഒരു ചോദ്യവുമായും ആരെങ്കിലും…
ന്യൂയോർക്ക് കേരളാ സമാജം പിക്‌നിക് പൈതൃകം നിലനിർത്തി അവിസ്‌മരണീയമായി
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വേനൽക്കാലം ആകുമ്പോൾ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പാർക്കുകൾ വിവിധ ഗ്രൂപ്പുകളുടെ പിക്‌നിക്കിനാൽ നിബിഢമായിരിക്കും. വിവിധ പള്ളികളും, മത സ്ഥാപനങ്ങളും, ക്ലബ്ബ്കളും, സംഘടനകളും നാനാ ദേശക്കാരും അവരുടെ അംഗങ്ങളെ സംഘടിപ്പിച്ച് പിക്‌നിക്ക് സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചകളാണ്. ധാരാളം…
എ ഐ സൂ 2049
രചന : ജോർജ് കക്കാട്ട് ✍️ ടെക്നിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിലെ അതുല്യമായ ഒരു യുഗകാല മുന്നേറ്റത്തെ ആഘോഷിച്ചു.നിരവധി ശ്രമങ്ങൾക്ക് ശേഷം, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാത്രമല്ല, വൈകാരികമായി പ്രതികരിക്കാനും കഴിവുള്ള ഒരു റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ അവർ…
കവിതയിലെ നരഹത്യകൾ
രചന : ജിബിൽ പെരേര ✍️ നിരവധി തവണ കൊല ചെയ്യപ്പെട്ടമഹാത്മാക്കളാൽ സമ്പന്നമാണ് എന്റെ കവിത.സത്യമെന്നെഴുതിയപ്പോൾആ കവിതയുടെ നെഞ്ചകംമൂന്ന് വട്ടമാണ് തുളഞ്ഞുപോയത്.അടിമത്തതിനെതിരെശബ്ദിച്ചവനുംചോര ചിന്തിയ ഒരു കവിതയായിരുന്നു.തൂക്കിലേറ്റപ്പെടുമ്പോഴുംസ്വാതന്ത്ര്യമെന്ന്ഉറക്കെമുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നൂ,ഒരു ചെറുപ്പം കവിത.അക്കൂട്ടത്തിൽശിരസ്സ് ദാനം ചെയ്തവരുണ്ട്കുരിശിലേറ്റപ്പെട്ടവർ ഉണ്ട്വിഷം കഴിച്ചവരുണ്ട്ആഴിയുടെ ആഴങ്ങളിൽ താണുപോയവരുണ്ട്.നാടിന് വേണ്ടികാടിന് വേണ്ടിമണ്ണിന്…
ഇനിയെങ്കിലും…
രചന : സിന്ദുകൃഷ്ണ ✍️ ഇനിയെങ്കിലും…ഇനിയെൻ്റെവദനത്തിലൊന്ന്സമാധാനത്തിൻ്റെപ്രാവുകളെപച്ചകുത്താമോ ?എൻ്റെ കണ്ണിൽനല്ലകാലത്തിൻ്റെകാഴ്ച്ചകളെ മാത്രമായിതുറന്നു വെയ്ക്കാമോ?എനിക്കെൻ്റെ കരളിൽസ്നേഹത്തിൻ്റെതേനരുവികളെഅനർഗ്ഗളമായിചുരത്തി വിടണം…എൻ്റെ കരങ്ങളിൽകാരുണ്യത്തിൻ്റെകയ്പ്പറ്റ കടലുകൾ തീർക്കണം…എൻ്റെ കാലടികൾക്ക്നിർഭയമായസഞ്ചാര വേഗതയുമിരിക്കട്ടെ !എനിക്കിനിനിഴലുകൾ വേണ്ട !അനീതിക്കെതിരെഞാനൊരുസൂര്യനാവട്ടെ!എനിക്കാരേയുംചുമക്കാനും വയ്യ!ഞാനിനിസ്വതന്ത്രമാകട്ടെ !എനിക്കിനിവയറൊട്ടിവിശന്നുകരയുന്നകുഞ്ഞുമുഖങ്ങൾ കാണണ്ട !ഉടുപ്പു കീറിയദാരിദ്ര്യത്തിൻ്റെദയനീയതയുംപീഡനങ്ങളുംകാണണ്ട !ഭീകരതയുടെതേർവാഴ്ച്ചകളുംനിലതെറ്റിയവേഴ്ച്ചകളുംവേണ്ട !എനിക്കിനിസ്നേഹത്തിൻ്റെപൂങ്കാവനങ്ങളുംസൗഹൃദത്തിൻ്റെവാടാമലരുകളുംസമാധാനത്തിൻ്റെലില്ലിപ്പൂക്കളും മതി!അതെചന്തമുള്ളപുഞ്ചിരികൾ മതി !പ്രകാശമുള്ളകണ്ണുകൾ മതി…
ദുഷിച്ചമനുഷ്യരെ കണ്ടാൽ
രചന : ശാന്തി സുന്ദർ ✍️ ദുഷിച്ചമനുഷ്യരെ കണ്ടാൽമാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച…
ഞാനും മാവും
രചന : ലാൽച്ചന്ദ് മക്രേരി ✍️ ഞാൻ പെറ്റുവീണോരാ ദിവസത്തിനന്ന് …അച്ഛന്നു കിട്ടിപോൽ ഒരു മൂവാണ്ടൻമാന്തൈ .എൻ്റെയാ വീട്ടിൻ്റെ തൊടിയിലായിട്ടായി ….എന്നെ വളർത്തുന്ന പോലെൻ്റെയച്ഛൻവളർത്തിവലുതാക്കി ആയോരുമാവിനേം…എൻ്റെയാ ജീവിതം വളരുന്നതുപോലെബാല്യകൗമാരവും യൗവ്വനവും താണ്ടിയാ…മാവു വളർന്നല്ലോ ഹരിതാഭയോടെ.പുത്തൻതലമുറ എൻ്റെയാ ചുമലിൽ –വളർന്നു വരുന്നതു പോലെയായങ്ങിനേ…
കർഷകൻ💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിങ്ങമാസ പൊൻപുലരിപിറക്കവെചിത്തത്തിലോർമ്മകൾചിരാതായ്കത്തിനില്ക്കുമീചിതലരിക്കാത്ത ചിന്തുകൾ!പകലന്തിയോളംപണിചെയ്തകാലത്ത്കതിരിന്റെനേരിനായ്പകുത്തേകിയവിയർപ്പിന്റെക്ഷാരഗുണത്തിലുംഉറവായ്തീർന്നൊരാനൻമകൾ നാളേക്ക്കരുതിയവൻകർഷകൻ……കൂലിക്ക് വേണ്ടിയിരക്കവെപൊലിതൂറ്റിബാക്കിശിഷ്ടങ്ങളെകണിശമാംവാക്കുകളുരക്കാതെപൊലിമയായ്കണ്ടവൻകർഷകൻ !ഉടമയിലടിയനായ് ജീവിച്ച്അഴലുകളഴകായ് തീർത്തതുംഅതിരിന്റെയതിരുകളവിരാമംപടുത്തതും ഇവൻ കർഷകൻ!തുടിപ്പാട്ടുപാടിയുംതുടിതാളംതീർത്തതും,തുയിലുണർത്തിതുടിപ്പുകളുയർത്തതുംചെളിപൂണ്ടവേഷലത്തിന്തിയുറങ്ങിയുംചിരമായ്ത്തീർന്നവൻകർഷകൻ !കാലങ്ങൾമാറികോലങ്ങൾമാറികാഴ്ചയും,വേഴ്ചയുംമാറിപ്പോയിപാടവുമില്ലപച്ചപ്പുമില്ല പാരിലിന്നാകെപേരായി നിൽക്കുമീപാവമെന്നപ്പോഴുംചേർത്തവിളിപ്പേര് മാത്രമായുളളവൻഇവൻ പാവം “കർഷകൻ”!
ചിങ്ങപ്പുലരിയിൽ
രചന : എം പി ശ്രീകുമാർ✍️ ഇന്നു തിരുനാളീ മലയാളമണ്ണിൽചിങ്ങം പുലരുന്നു സിന്ദൂര ശോഭയിൽ !!ഇളനീർക്കുടങ്ങളേന്തി നൽ ചാമരമെങ്ങും നിറഞ്ഞാടും നാടുണരുന്നിതാ !.ഒരു വയൽപക്ഷി പാടുന്നു പിന്നെയുംതുമ്പപ്പൂ പുഞ്ചിരി തൂകുന്നു പിന്നെയുംപാണന്റെ പാട്ടുകൾ കേൾക്കുന്നു പിന്നെയുംപാരിജാതപ്പൂക്കൾ ചൂടി മലയാളംവയൽപ്പൂക്കൾ പൂത്തുലഞ്ഞീടുന്നു നീളെവാർതിങ്കൾ…
