ദേ, ദീനാമ്മേ
രചന : താഹ ജമാൽ ദേ, ദിനാമ്മേഒന്നു നിന്നേ, ഒരു കാര്യം പറയാനുണ്ട്.ഉം, കുറേക്കാലമായല്ലോപറയാനുണ്ടെന്നു പറയുന്നുഎന്താ മനുഷ്യാ പറയാനുള്ളത്. എനിക്ക്നിന്നോടു പ്രണയമാണെന്ന് നാട്ടുകാര്‍ പറയുന്നു.ചോട്ടനങ്ങനില്ലല്ലോ?അതു മതി.മതിയോ?മതി.എന്നാൽ പോട്ടെ.ദീനാമ്മയെ ഒരുത്തൻകെട്ടിക്കൊണ്ടുപോയപ്പോളാണ്മനസ്സിൽഒരു മരവിപ്പ്അന്ന് അയാൾ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ പറഞ്ഞത് ശരിയാണെന്ന്.നാലു പെറ്റ ദീനാമ്മനാട്ടിൽ വന്നപ്പോൾമുന്നിൽ…
മായാതെ സ്നേഹത്തിന്നടരുകൾ!
Meera Murali ഈ സ്നേഹദീപം ഓർമ്മകൾക്ക് മുന്നിലെ കെടാവിളക്ക് ആകുന്നു കുറത്തിയാടൻ പ്രദീപിന്…. പ്രണാമം മരണച്ചിരിക്കിനിയേറെയില്ലനുരാഗമധുഹാസമെങ്ങോ മറഞ്ഞുപോയിമിഴികളിൽ തെളിയുന്നു സുഖ ബാല്യ കൗമാരപകലുകൾ സ്വപ്നമായ് നിറവിലിന്നും അരുമയാം ബാല്യം കൊഴിഞ്ഞതീയോർമ്മയിൽഒരു പനീർമൊട്ടായി, ശലഭമായിതണലുപോലേട്ടൻ വിരിഞ്ഞുനിന്നെപ്പൊഴുംപരിചയായ്, പടരുന്ന സ്നേഹമായി നറുനിലാവെട്ടമായ് പുണരുന്ന വാൽസല്യമധുരമായമ്മതൻ…
അട്ടം
രചന : സെയ്തലവി വിളയൂർ അടുക്കളയിൽഅടുപ്പിന്മുകൾ ഭാഗത്ത്അടുപ്പിലെപുകകൊള്ളും വിധംസജ്ജീകരിച്ച്സ്ഥാപിക്കുന്നതട്ടിനെയാണ്അട്ടമെന്ന്വിളിക്കുന്നത്..ചിലപ്രദേശങ്ങളിലെപ്രത്യേകിച്ച്മലബാറിലെഒരുനാടൻപ്രയോഗമാണ്അട്ടമെന്നപേര്..മരപ്പലകകൾപാകിയാണ്അട്ടംനിർമിക്കുന്നത്..വിറകുകൾവെട്ടിയൊതുക്കിഭംഗിയായിഅട്ടത്ത്നിരത്തും..പച്ചവിറകു പോലുംഅട്ടത്ത്കൊണ്ടുവന്നിടാം..അടുപ്പിലെപുകയുംചൂടുമേറ്റ്വിറകു കൊള്ളികൾനന്നായിഉണങ്ങും..മഴക്കാലത്താണ്അട്ടം കൊണ്ട്വലിയ നേട്ടം..വെയിലില്ലെങ്കിലുംവിറകുകൾനന്നായിഉണങ്ങിക്കൊള്ളും..മുറ്റത്തോമറ്റോ ഇട്ട്ശീതമേൽക്കുന്നപ്രശ്നവുമില്ല..എന്നാലുംചിലപ്പോൾകെട്ടാത്തപുരകൾചോർന്നൊലിച്ച്അട്ടം നനയും..പഴയകാലത്തെഎല്ലാവീടുകളിലുംഅട്ടമുണ്ടായിരുന്നു..ഒരുമൾട്ടി പർപ്പസ്സംവിധാനമായിരുന്നുഇവ..അതിനാൽവിറക്മാത്രമല്ലതേങ്ങയുംഅരിസഞ്ചിയുംവിത്തുകളുംതുടങ്ങിപലതുമിവിടെസൂക്ഷിച്ചിരുന്നു..ആരുംഎടുക്കാതിരിക്കാനുംഇവിടെസാധനങ്ങൾവെക്കാം..വിറകുകൾഉണക്കുകമാത്രമല്ലആവശ്യമുള്ളപ്പോൾകൈയെത്തുംദൂരത്തു നിന്ന്ഓരോകൊളളികൾഎടുക്കുകയുമാവാം..ഉറികൾതൂക്കുന്നതുംചിലപ്പോൾഇതിലായിരിക്കും.പറംമേക്കട്ടിതുടങ്ങിപലപേരുകളുംഇവക്കുണ്ട്..മുറിവ്പറ്റിയാൽഅട്ടത്തെകരിഅഥവാഗൃഹധൂമംതേക്കും..അട്ടത്തു കൂടിഎലികൾപരക്കംപായും..അന്നേരംഅമ്മപിറുപിറുക്കും..വീടിൻ്റെമുകളിലത്തെനിലക്കുംഅട്ടമെന്ന്പറയും..കൂടാതെമേടഗോപുരംതട്ട്പരണ്മേൽതട്ട്തട്ടിൻപുറംഎന്നൊക്കെഅട്ടത്തിന്അർത്ഥമുണ്ട്..തീരെപുറത്തിറങ്ങാത്തവരെപറ്റിഅവൻഅട്ടത്തിരിക്കുകയാവുംഎന്ന്പരിഹസിക്കാറുണ്ട്..ബ്രിട്ടീഷുകാർഇന്ത്യഭരിക്കുമ്പോൾമലബാറിലെസ്വാതന്ത്ര്യ സമരപോരാളികളിൽപലരുംതട്ടിൻ മുകളിൽഒളിവിൽകഴിഞ്ഞിരുന്നുവത്രെ..വീടിൻ്റെഅട്ടത്തൊളിച്ചവർഎന്ന്അവരെ പറ്റിപറയാറുണ്ട്..വിറകടുപ്പിൻ്റെഉപയോഗം തന്നെഉപേക്ഷിച്ചപുതിയതലമുറക്ക്എന്തഅട്ടം?
അറ്റമില്ലാത്തത്.
രചന : അമിത്രജിത്ത്. ദൃഷ്ടി പാഞ്ഞതും ദൂരെആരോനില്പുണ്ടെന്നൊരുതോന്നല്…വെറുതെതോന്നലായി മാറിയതുംഅറ്റമില്ലാതെ…കണ്ണിമ വെട്ടാതെ നോക്കിഒന്നുംഎഴുതുവാനില്ലെങ്കിലുംഎന്തെങ്കിലും…എഴുതിയില്ലെങ്കിലെന്ത്തോന്നും…എനിക്കെന്തു കുഴപ്പമാ,തോന്നലാണെങ്കിലുംവെറുതെ,ഞാൻ തിരിച്ചും നോക്കി. തിരിച്ചടവ് ഞാൻ മറന്നു വച്ചത്ബാല്യമോഅതോ, കാലമോ ?ജീവിതത്തിരയിൽഎന്നെ കാത്തിരുന്നത്ശാന്തിയോഅതോ, ഹിംസയോ ?മുങ്ങി നിവരുമന്നേരവുംഞാനെടുത്ത ശ്വാസവുംസ്വപ്നമോഅതോ, മടക്കമോ ?
അരുണചിന്ത
രചന : എം. എ. ഹസീബ് അരച, ഞങ്ങളുടെയാകാശനീലിമയുംഞങ്ങളുടെ ഭുവനത്തിൻഹരിതാഭയുംമാരിവില്ലോർമ്മപോൽമാഞ്ഞു പോയി.! രാമ,മാരുതനന്ദനൻ,മൈഥിലിക്കായ്അരണി എരിച്ചുപടർത്തിയ കാട്ടുതീ, ലങ്ക വിട്ടയോദ്ധ്യതൊട്ടഖിലരാജ്യം പുകയുകയാണിന്നും.! ക്രൂരനാം ദശാനനൻ,ചവച്ചിടും വേദവതിജ്വലിച്ചു തുപ്പുംപ്രതികാര വഹ്നിയിൽ, മോഹവലയത്തിൽസീതയെക്കുരുക്കുവാൻ,മോഹനം, കൃഷ്ണ മൃഗമായ്മാരീചൻ പിറക്കുന്നെവിടെയും. മാർഗ്ഗം മുടക്കുവാൻമുഗ്ദ്ധാനുരാഗനിശാചരി താടക,മല്ലീശ്വരന്റെ പൂവമ്പുമായ്കാത്തുനിൽപ്പുണ്ടവീടിവിടം.! ധർമ്മാസ്ത്രമില്ലേദാശരഥി,നിന്നാവനാഴിയിൽ.? സ്നേഹരാജ്യം…
സൂപ്പര്‍ സ്പ്രെഡ് കോവിഡ് വൈറസിന്റെ വ്യാപനം പുതിയ രീതിയില്‍
ചൈനയിലെ ഐസ്ക്രീമിൽ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വടക്കൻ ടിയാൻജിൻ മുനിസിപ്പാലിറ്റി പ്രദേശത്താണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ പിടിച്ചെടുത്ത് അധികൃതർ നശിപ്പിച്ചു. ഈ ഐസ്ക്രീം നിർമ്മിച്ചിരുന്ന കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലാക്കി. ടിയാന്‍ജിന്‍ ഡാകിയോഡാവോ…
മുടിയാട്ടണം.
നിർമല അമ്പാട്ട് രാമനുഴുതു കൈ കൊഴയണ്തീ വരമ്പടി പൊള്ളണ്ചാത്തനമ്പടി പൊത്തു തപ്പണ്കാരിയെന്നു പുലമ്പണ്.പോരെടി പണി കത്തിനിക്കണനേരമെന്തു തിരുമ്പണ്ചാരി നിന്നു ചമഞ്ഞു നോക്കണചീര നിന്നു ചിരിക്കണ്.അപ്പനും പെരുമുത്തനും കരി-ഞ്ചാത്തനും കരിങ്കാളിയുംതപ്പെടുത്തിട വിത്തിടുന്നിടനിക്കണേ മലമുത്തിയേ.കൊച്ചിനും കൊടു കൊട്ടയൊന്നില്വിത്തിടും പണി നേരത്ത്പാറ്റിയിച്ചിരു വറ്റെടുത്തു ക-ലത്തിലിറ്റിടു നീലിയേ.തട്ടണം…
ഇഴയടുപ്പങ്ങൾ
രചന : പ്രകാശ് പോളശ്ശേരി ഓലമെടയുന്ന ചന്തത്തിലെന്നുമേകുന്തിച്ചിരിക്കുന്നെൻ കൂട്ടുകാരീകൈവിരൽ ഭംഗിയാൽ മെടയുന്ന ഓലയിൽകവിത രചിക്കുന്ന കാഴ്ച ഭംഗി ഓർമ്മയിലെന്നും കാണുന്ന നിന്റെയാകരവിരുതുകളെല്ലാം ഇന്നലെപോൽഓർത്തിരിക്കുന്നു നിന്റെയാ കയ്യിലെകയർപിരിതന്നുടെ രേഖകൾ തന്നെയും ആർത്തു ചിരിച്ചങ്ങനെ പിന്നോട്ട് പിന്നോട്ട്ചേർത്തു പിരിച്ചങ്ങു നടന്നിടുമ്പോൾകുട്ടിക്കൂട്ടി ഇഴചേർത്തു വക്കുന്നു, നീനിന്റെജീവിതമോർത്തു,…
കുമാരനാശാന്റെ ചരമവാര്‍ഷികദിനം
Bijukumarmithirmala മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച, ഇരുപതാം നുറ്റാണ്ടില്‍ മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി എന്നുവിശേഷിക്കപ്പെടുന്ന, മഹാകവി എന്‍.കുമാരനാശാന് അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ തൊമ്മൻവിളാകം വീട്ടില്‍ പെരുങ്കുടി നാരായണന്റേയും കാളിയമ്മയുടേയും മകനായി *1873* ഏപ്രില്‍ *12* ന്…
