ബമ്പോട്ട് അഥവാ വമ്പോട്ട് .

മൻസൂർ നൈന* ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖ നഗരങ്ങളിൽ ഒന്നായിരുന്നു കൊച്ചി . കയറ്റുമതിക്കായും , ഇറക്കുമതിക്കായുംകൊച്ചിയിലെ കായലും കടലും കരയും തിരക്കുകളിൽ മുങ്ങി തിളങ്ങി നിൽക്കുന്നു . രാവും പകലും കൊച്ചിക്ക് ഒരു പോലെ …. കച്ചവടസ്ഥാപനങ്ങളും , തൊഴിലാളികളും…

മറന്നോ എന്നത്.

കല ഭാസ്‌കർ* മറന്നോ എന്നത്ചിലപ്പോഴൊക്കെ പരസ്പരംവിഷമിപ്പിക്കുന്ന ഒരു ചോദ്യമാവും.മറവിയിലേക്കുള്ള അവസാനവണ്ടിയിൽകയറി ടിക്കറ്റെടുത്ത് കഴിഞ്ഞവർ,ഓർമ്മയുടെ പൂക്കെട്ടല്ലാതെസ്വന്തമായി മറ്റൊന്നുമില്ലാത്തതിനാൽആ വണ്ടിയിൽ കയറാത്തവർ ,രണ്ടു കൂട്ടരോടുമത് ചോദിക്കരുത് !വിൽക്കാനല്ലെന്നറിഞ്ഞ്ഒന്നോ രണ്ടോ പേർ ആപൂക്കളൊന്ന് വാങ്ങി നോക്കിയേക്കാം.വണ്ടിയിൽ കയറും മുമ്പ്ധൃതിയിൽ തിരിച്ചു തന്നേക്കാം.ഉണ്ട്; ഇല്ല എന്ന്ഇതളിതളായി പൂക്കളെ…

ഫേസ്‌ബുക്ക് ജീവനക്കാർക്ക് കിടിലൻ ഓഫറുമായി സുക്കർബർഗ്.

ഫേസ്‌ബുക്ക് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കി സുക്കർബർഗ്. അടുത്ത വര്‍ഷം പകുതി വരെയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു.ഓഫീസിൽ നിന്നും മാറി ജോലി ചെയ്യുന്നത് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം…

അഴകോടൊഴുകാത്തവ.

ആനന്ദ്‌ അമരത്വ* വരികരികെ വാക്കേ അക്ഷരക്കൂട്ടമേവരുക നിരയായി വരികളായ്‌ തഴുകൂപൂക്കളായ്‌ വേണ്ടെനിക്കക്ഷരങ്ങൾവാക്ക്‌ തീതുപ്പണം മാല കെട്ടീട്ടെന്ത്‌! വഴി തെറ്റി ഒഴുകുന്ന പുഴയൊഴുക്കാവണംവരികളായ്‌ പെയ്തവ ഹൃദയമുണർത്തണംഅഴകായി വിരിയുന്ന പൂന്തോട്ടമാവേണ്ടഅരികു ചേർന്നൂറുന്ന ഉറവയായ്‌ മാറണം. പ്രണയ പ്രപഞ്ചത്തിൻ വർണ്ണനകൾ വേണ്ടപ്രണയാർദ്രമായൊരു മൊഴി പോലുമരുതേവരിയിൽ കനൽ…

ഹൃദയാഘാതം മൂലംമലയാളി മരിച്ചു.

ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വര്‍ഷമായി ഖത്തറിലുണ്ടായിരുന്ന ഇദ്ദേഹം വാഹനങ്ങളുടെ…

അയാളെ കണ്ടുമുട്ടിയത്‌.

Sudheesh Subrahmanian* കാട്ടുതീ പാതിതിന്ന;കാടിന്റെ ഒരുകോണിൽ,പുറത്തേക്കുള്ളവഴിമറന്നുപോയ ദിവസത്തിലാണു,അയാളെ കണ്ടുമുട്ടിയത്‌.അലസമായ മുടിയിഴകളെ,കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,ചെറിയ തീക്ഷ്ണമായകണ്ണുകളാൽ ഒന്നു നോക്കി,പരുപരുത്ത തഴമ്പുകളുള്ളഇടതുകൈ നീട്ടി.“എനിക്കൊരു സിഗരറ്റ്‌ തരൂ.”കണ്ടുമറന്ന ഏതോ മുഖമെന്ന്ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,പാന്റ്സിന്റെ വലിയ കീശയിലേക്ക്‌കൈകളാഴ്ത്തി,വീര്യം കുറഞ്ഞ;പുകഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,സിഗരറ്റുപാക്കറ്റ്‌ഞാനെടുത്ത്‌ അയാൾക്ക്‌ നീട്ടി.ഒരു സിഗരറ്റ്‌ ചുണ്ടിൽ വച്ച്‌,മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ…

ഭിക്ഷാടകൻ.

കവിത : പള്ളിയിൽ മണികണ്ഠൻ* ഭിക്ഷതന്നാലുമെന്നമ്മേ മനോഹരീഭിക്ഷതന്നാലുമെന്നമ്മേഗതിയറ്റ് വഴിയറ്റ് നിന്നോടിരക്കുന്നുഭിക്ഷതന്നാലുമെന്നമ്മേ. പൊരിവെയിലേറ്റ് തളർന്നുപോകുന്നുഞാൻമിഴിനീരുവറ്റി കുഴഞ്ഞുപോകുന്നുഞാൻഎരിയുന്ന വയറിന് വരതീർത്ഥമാകുവാ-നൊരുതുള്ളി സ്നേഹമേകമ്മേ മണിമേടയാശിപ്പതില്ല, ഞാനുരിയരി-ച്ചോറിനായൂരുതെണ്ടുമ്പോൾമടിപിടിച്ചുമ്മറവാതിലടയ്ക്കുന്നനരജന്മമെന്തിനാണമ്മേ. സമരാണ് നാം ഭൂവിലൊറ്റശ്വാസത്തിന്റെദയവുണ്ടുറങ്ങുന്ന ചെറുജന്മമല്ലയോഒരുനേരമാദാനമകലുന്ന വേളയിൽസമരായ നാം വെറും മൃതദേഹമല്ലയോ. നിറമുള്ള സ്വപ്നം നിനക്ക് സ്വന്തംനീറുന്ന നിമിഷമാണെന്റെ ജന്മംനിറഹർഷഗീതം…

വിൽക്കാനുണ്ട് കാടുകൾ .

വി.ജി മുകുന്ദൻ* കണ്ണുണ്ടായിട്ടുംനഗ്നത കാണാത്തരാജ്യസ്നേഹികളുടെസ്തുതിവചനങ്ങൾക്കിടയിലൂടെമരിച്ച കാടുകൾചുരമിറങ്ങുന്നുണ്ട്കടലിലും മഴ പെയ്യുന്നുണ്ട്പിന്നെ കാടെന്തിനെന്ന്ചിതലരിച്ച മനസ്സുകളിലെചലനമറ്റ ചിന്തകൾപുലമ്പുന്നുണ്ട്ജന ആധിപത്യ ശ്രീകോവിലിൽകാടുകളുടെ ദീർഘായുസ്സിനായ്പ്രത്യേക പൂജയും വെടി വഴിപാടും!കാടിറങ്ങിയ മരങ്ങളെല്ലാംകസ്റ്റഡിയിൽ!!നടപ്പുവിലയുടെ നാലിരട്ടിഖജനാവിലോട്ടു കിട്ടും;പാർട്ടി ഭണ്ഡാരത്തിൽനടപ്പുവില പൂർണ്ണമായുംമുൻങ്കുർ കിട്ടി ബോധിച്ചിരുന്നു.എന്റെ സ്വീകരമുറിയിലുംചത്തൊടുങ്ങിയ കാടിന്റെആത്മാക്കൾഇരുന്ന് പല്ലിളിക്കുന്നുണ്ട്…!!

ഞാൻ സുന്ദരിയല്ലേ ?

രെഞ്ചു ജി ആർ* എന്താപ്പനെ ഇങ്ങളീ വാങ്ങിക്കൂട്ടണെഒര്ക്ക് സാധനങ്ങൾക്ക് കണക്കില്ലചിലവാക്കുന്ന കാശിനും..എന്നിട്ട് സുന്ദരിയാണോഒട്ടല്ലതാനും …… പഴയ ആൾക്കാര് ഉള്ള ഒട്ടുമിക്ക വീട്ടുമേന്നുo കേക്കണസ്ഥിരം പറച്ചിലാണിത്ആദ്യം പറയുന്നവരോട് ദേഷ്യം തോന്നുംപക്ഷേ നമ്മള് ആലോചിച്ച് വരുമ്പോഴേക്കുംനല്ലൊരു മുഖം പോലും ഇല്ലാത്തൊരായി മാറീട്ടുണ്ടാകും നമ്മള് ..ശെരിയല്ലേ…

മറവിയുടെ മൗനമൊഴികൾ.

രാജ് രാജ്* മറവി ഒരുതരത്തിൽസ്വയം നിരാസമാണ്.ഓർമ്മകളുടെ ശവ കല്ലറകൾക്കുള്ളിൽജീവഛവമായി ഓർമ്മകൾക്കും അനുഭവങ്ങൾക്കു മിടയിൽ മരവിച്ചു കിടക്കുന്നു മറവി.ചിലപ്പോഴൊക്കെമറവി ഒരു ആശ്വാസമാണ്…ചുട്ടുപൊള്ളുന്നഅനുഭവങ്ങളുടെആത്മനൊമ്പരങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടമാണത്….ജീവിതത്തിന്റെ പിൻവഴികളിൽതളിർത്തും പൂത്തുംനിന്റെ നിന്നിരുന്ന അനുഭവങ്ങളുടെആത്മനിർവൃതി കളുടെ നിരാസമാണ്പലപ്പോഴും മറവി.ഋതുഭേദങ്ങളുടെകൊഴിഞ്ഞു വീണതൂവൽ ചിറകുകൾ പോലെ അടർന്ന് വീണ…