പോസ്റ്റ് ബോക്സ്

രചന : ബിനോജ് കാട്ടാമ്പള്ളി✍ കാലത്തിന്റെ ഗതി വേഗത്തിൽ നാം വഴിയിലുപേക്ഷിച്ച് പോകുന്ന ചിലതുണ്ട്… എന്റെയും നിങ്ങളുടേയും പ്രണയവും വിരഹവും കണ്ണുനീരും നെടുവീർപ്പും എല്ലാം നൽകിയിട്ട് അവസാനം വഴിവക്കിൽ നാം ഉപേക്ഷിച്ച തുരുമ്പുപിടിച്ച ആ ചുവന്ന പെട്ടിക്കും ചിലത് പറയുവാനുണ്ട്… മരിക്കുകയാണ്…

വാഗ്ദത്തഭൂമി .

രചന : സുമോദ് പരുമല ✍ വിധവയായഒരുവൾ ,കാമുകനൊത്തുള്ള“ആദ്യരാത്രിയി”ൽതൻ്റെ കിടപ്പറയെകരിഞ്ഞൊട്ടിയപൂവിതളുകൾ കൊണ്ട്മൂടി .അയാൾ ,മാഞ്ഞുപോയവൻഅവസാനമായിഉറങ്ങാൻ കിടന്നമണ്ണറയിൽമറയാനാവാതെഅവളെ വിട്ടുപോകാൻ മടിച്ച്അഴിച്ചിട്ടമുടിച്ചുരുളുകൾക്കിടയിൽഅള്ളിപ്പിടിച്ചഒരു പിടിപ്പൂക്കൾ ,മന്ത്രകോടിയ്ക്കൊപ്പംഅവൾകാത്തുവച്ചിരുന്നവ .അനന്തരം ,ചുറ്റിവരിയുന്നബലിഷ്ഠകരങ്ങളോട്വിവസ്ത്രതയുടെവിവശതയിലവൾതകർന്നുവീണ് ചോദിച്ചു ..“പുറന്തൊലികൾ തമ്മിൽപാപമല്ല … ല്ലേ ?”മുറിഞ്ഞറ്റ രസതന്തുവിൻ്റെഅങ്ങേത്തലയ്ക്കലൊരാൾഇച്ഛാഭംഗങ്ങളുടെഏകാന്തമായതുരുത്തിലേക്ക്എന്നുമെന്നുംചവിട്ടിയെറിയപ്പെട്ടു .കുമ്പസാരക്കൂടുകൾതകർത്തെറിഞ്ഞ്കുതിച്ചുപാഞ്ഞമലവെള്ളപ്പാച്ചിലിൽഒലിച്ചുപോയവൾഒരു നാൾ ..ഈർഷ്യയുടെഗുഹാമുഖത്ത് നിന്ന്അത് കേട്ട്…

ഇതൊരു ശുഭപര്യവസായിയായ കഥയാണ്…

രചന : ഠ ഹരിശങ്കരനശോകൻ✍ പണ്ടൊരു പ്രഭുകുമാരിയുണ്ടാരുന്നു. അവൾ തൊടുന്നതെന്തും വർഗീയമാവുമായിരുന്നു. വർഗീയവൽക്കരിച്ച് വർഗീയവൽക്കരിച്ച് അവളൊരു രാജ്യം തന്നെ പിടിച്ചെടുത്തു. അവളുടെ ഭരണകാലത്ത് ആ രാജ്യം അനുദിനം വർഗീയമായി തീർന്ന് കൊണ്ടെയിരുന്നു. അനുദിനം വർഗീയമായി തീർന്ന് കൊണ്ടിരിക്കുന്ന ആ രാജ്യം ഇപ്പോൾ…

ഒരു കുഞ്ഞ് മരിക്കുന്നുവെന്നാൽ

രചന : ഷാലി ഷാ✍ ഒരു കുഞ്ഞ് മരിക്കുന്നുവെന്നാൽഒഴുക്കിൽ ഒരു പുഴ ശിലപോൽഉറഞ്ഞുപോവുന്നു എന്നാണ് ..അടിമുതൽ അലവരെആകാശം പോലെവിളറിപ്പോവുന്നു എന്നാണ്….ഒരു നേർത്ത പിണക്കത്തിന്റെമണൽത്തരി മുതൽആശയുടെ ആകാശക്കോട്ട കെട്ടിയകപ്പലുകൾ വരെ സകലതുംനിശ്ചലമായിത്തീരുന്നു എന്നാണ്…നൂലറ്റു പോയൊരു താരാട്ട്കാറ്റ് പോലെ അലഞ്ഞു തളർന്നാതണുത്ത കല്ലിൽ തലതല്ലി…

സുന്ദരി

രചന : രാജു കാഞ്ഞിരങ്ങാട്✍ സ്മിതകല ചൂടിയ നിന്നുടെ ചുണ്ടുകൾഗൂഢവിമോഹന മാന്ത്രിക മിഴികൾസർവം നിശ്ചല ശില്പമതാക്കുംപ്രിയേ നിന്നുടെ മായിക രൂപം ഹൃത്തിൽ നൃത്തച്ചുവടാകുന്നുനീല നിലാവിൻ ലയമാകുന്നുഓരോ ചുവടും ഏതോ സ്വപ്നംപോലെന്നുള്ളിൽ ചിറകുവിരിപ്പൂ കാമനയുണരും കൺപോളകളുംകവനം വിരിയും കവിളിണയുംമുകിലിൻ മൗനംപോലാംകൂന്തൽ –തുമ്പിൽ ഇറ്റും…

എന്റെ ഗ്രാമം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ സൈരന്ധ്രി മലനിരയണിയിച്ചൊരുക്കിയകുന്തിപ്പുഴയുടെ കരയിലായിഗ്രാമീണ ഭംഗിയിൽ നിർവൃതി കൊള്ളുന്നമണ്ണാർക്കാടെന്റെ കൊച്ചു ഗ്രാമംപാടശേഖരങ്ങളും മലനിരകളുമെന്നുംമാടിവിളിക്കുന്ന ഗ്രാമഭംഗിഉദയനാർക്കാവിന്റെ മുന്നിലെ ആൽമരംഇലത്താളം കൊട്ടുന്നു ഭക്തിസാന്ദ്രംതലയെടുപ്പുള്ളതാം കെ.ടി.എം ഹൈസ്കൂളിൽപിച്ചവെച്ചതാണെന്റെ അക്ഷരാഭ്യാസംമറക്കില്ല മറക്കുവാൻ കഴിയില്ല ഈ നാലുവരികളിൽ ഒതുങ്ങുകില്ലെന്റെ ഗ്രാമഭംഗിമുമ്മൂർത്തി ക്ഷേത്രത്തിൽ…

ഒഡിഷക്കണ്ണീർ

രചന : മംഗളൻ എസ് ✍ ഒഡിഷയിൽ നിന്ന് നിലവിളി കേൾക്കുന്നുഒഡിഷ രക്തക്കളമായി മാറുന്നുഒഡിഷത്തീവണ്ടി ദുരന്തമറിഞ്ഞുഓടിയെത്തി നാട്ടാർ ദുരിതാശ്വാസമായ് ഇരുട്ടി വെളുക്കും മുമ്പെവിടുന്നെത്തിഇരുട്ടടിപോലെ വന്നൊരീ ദുരന്തംഇരച്ചു വന്നൊരു തീവണ്ടി രാത്രിയിൽഇരച്ചുകയറി മറ്റൊരു വണ്ടിയിൽ.. ഇടിച്ചവണ്ടി മറിഞ്ഞൊരുപാളത്തിൽഇടിച്ചു കയറി മറ്റൊരു തീവണ്ടിഇടിയുടെയാഘാതമിരട്ടിയാക്കിഇടിമുഴക്കമായ് ദുരിതം…

നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.

രചന : ബിനു. ആർ✍ രാത്രിയിലെ നിലാവിനെ നോക്കി അയാൾ വരാന്തയിൽ കിടന്നു. മഹാഗണി മരം ഒടിഞ്ഞുവീണു കറണ്ട് പോയപ്പോൾ മുതൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അയാൾ തണുത്ത തറയിൽ അർദ്ധനഗ്നനായി കിടപ്പ് തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറും കഴിഞ്ഞു. അകലെ…

പരിസ്ഥിതി!!!

രചന : രഘുകല്ലറയ്ക്കൽ..✍ ചരാചരങ്ങളെ കാത്തരുളുന്ന പ്രകൃതിയാമമ്മചരിക്കുന്ന ഭൂമിക്കനുഗുണമൊരുക്കിയെന്നുംഅർക്കന്നരുമയായ് ഋതുഭേദങ്ങൾ വിടർത്തിഅരങ്ങൊരുക്കി വർണ്ണങ്ങളാൽ പ്രശോഭംചാരുതയായ് മണൽത്തരികളിൽ ജീവത്തുടിപ്പ്ചെറുമുളപൊട്ടി ചാഞ്ചാടി ഭൂവാലുണർന്നുംഅത്ഭുതത്താലേറും സൗരയൂഥത്തിലളവറ്റഅസുലഭ ജീവത്തുടിപ്പാൽ ഭൂമി മനോഹരി!ചാമരംവീശി മന്ദമാരുതനും തെളിനീരൊഴുക്കിചെറുമഴയും പുളകിതമായ് മഞ്ഞും മൃദുവാംഅർക്കകിരണങ്ങളാൽ ആഴിയുലഞ്ഞാടി,ആകാശം മേഘാവ്രതം നിറഞ്ഞൂർജ്ജമേറിപരമമായ് പരിപാലിക്കുന്ന പരിസ്ഥിതിയെപരിരക്ഷയ്ക്കായ് പ്രയത്നിക്കേണം…

പരിസ്ഥിതിപ്രേമം ഒരു ഉപാധി

രചന : വാസുദേവൻ. കെ. വി ✍ “തൈനടൽ കവിത കുറിക്കുന്നില്ലേ താങ്കൾ ?!!”പരിസ്ഥിതി ദിനം വരുന്നതുംകാത്ത് സ്റ്റീരിയോടൈപ്പ് വരികളെഴുതി ടാഗ് പോസ്റ്റിട്ട കവയിത്രി അവനോട് ആരാഞ്ഞു. പൂച്ചെടിക്ക് വെള്ളം ഒഴിക്കാത്തവൾ. മുറ്റം മുഴുവൻ സിമന്റ് കട്ടകൾ പാകിയവൾ. അവനത് വായിച്ച്മനസ്സു…