ശ്രി തമ്പി ഇയ്യാത്തുകളത്തിൽ നിര്യാതനായി.
മുൻകാല പ്രവാസി മലയാളിയായ തമ്പി ഇയ്യാത്തുകളത്തിൽ (74) ഇന്നലെ വിയന്നയിൽ വൈകിട്ട് നിര്യാതനായി,വാർദ്ധക്യ സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ചികിത്സയിൽ ആയിരുന്നു. ഇന്ന് ( 06 .12 .2022 )വൈകിട്ട് ആറുമണിക്ക് വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പരേതനു…
നിശ്ശബ്‌ദ കാരുണ്യ പ്രവർത്തനാംഗീകാരമായി ജോർജ് ജോൺ കല്ലൂർ “എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് 2022”-ന് അർഹനായി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വർഷങ്ങളായി അമേരിക്കയിൽ താമസിച്ചുകൊണ്ട് കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി നിരാശ്രയരും നിരാലമ്പരുമായ ആയിരക്കണക്കിന് വൃദ്ധ ജനങ്ങൾക്ക് താങ്ങും തണലും നൽകി പ്രവർത്തിക്കുന്ന “ആശ്രയ” എന്ന പ്രസ്ഥാനവുമായി കൈകോർത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജോൺ ജോർജ് കല്ലൂർ (ബെന്നി)…
ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം തിരുത്തി കുറിച്ചു.
കേരള കൺ വൻഷന്റെയും ഫൊക്കാന അന്താരാഷ്‌ട്ര കൺ വൻഷന്റെയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം കുറിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി…
യൗസേപ്പിന്റെയും, മറിയയുടെയും
മകൻ.
രചന : സെഹ്റാൻ✍ കാട്ടൂരങ്ങാടിയിലേക്ക് നടക്കുന്നയൗസേപ്പ്.ദൈന്യതയുടെ കരിപുരണ്ടപുഞ്ചിരി കണ്ണിൽ,ചുണ്ടിൽ…എങ്ങോട്ടാണിതെന്ന് തന്നോടുതന്നെയൗസേപ്പ്.മറിയയ്ക്ക് മരുന്നു വാങ്ങാനെന്ന്തന്നോടുതന്നെ യൗസേപ്പ്.പൂട്ടിപ്പോയ തീയേറ്റർ.ടിക്കറ്റ് കൗണ്ടറിന് മുന്നിൽക്കിടന്ന്യൗസേപ്പിനോട് കുരയ്ക്കുന്നനായ്ക്കൂട്ടം.കണ്ണിലെ, ചുണ്ടിലെ ദൈന്യച്ചിരിനായ്ക്കൂട്ടത്തിനെറിയുന്ന യൗസേപ്പ്.അടങ്ങുന്ന നായ്ക്കൂട്ടം.മദ്യക്കട,മരുന്നുകട,മധുരക്കട,തുണിക്കടഅരിക്കട പിന്നിട്ട്നടക്കുന്ന യൗസേപ്പ്.തലയ്ക്കുള്ളിലിരമ്പം.ഇരമ്പുന്ന ബൈക്ക്.കുനിഞ്ഞിരുന്നു പറക്കുന്നുയൗസേപ്പിന്റെ മകൻ!“കുരുത്തം കെട്ടവൻ”പ്രാകുന്ന യൗസേപ്പ്.മുറിയിൽപ്പരന്ന നീലപ്പുക.സിഗററ്റ് ഗന്ധം.ചുമയ്ക്കുന്ന മറിയ.ചുമയുടെ തിരമാലകൾ.“തല…
സ്വസ്തി.
രചന : ടി.കെ.രഘുനാഥ്✍ മേഘപാളികൾക്കുള്ളിലെ ജ്വാലതൻചീളുപോലെ നിന്നോർമ്മകൾ പെയ്യവേ,സാഗരത്വം ശയിക്കുമീ വാനിലെനീലിമക്കൊടും കാട്ടിലൂടങ്ങിനെ കൂരിരുട്ടിലും കാലമാം സാരഥിതേരുരുട്ടിത്തെളിക്കുമീ വീഥിയിൽഞാനുയിർക്കുന്നു നിന്നിലേയ്ക്കിപ്പൊഴുംനാമൊടുങ്ങിത്തരിച്ചൊരീ ഭൂമിയിൽ… പിന്നെ ഏതോ ശിലാസ്വത്വ മൂകമായ്ഉള്ളിലേതോ നിരാലംബ മൗനമായ്കണ്ണുറങ്ങാത്തൊരുച്ച നക്ഷത്രമായ്നിന്നെയും നോക്കി നില്പ്പുഞാനിപ്പൊഴും ഉഷ്ണമേറിത്തിളയ്ക്കുമിപ്പാതയിൽഉൽക്കയേറ്റു നാം വീണുപോയെങ്കിലുംഅപ്പുറത്തേയ്ക്കു പോകുന്ന യാത്രയിൽ…
അവളവളാകുമ്പോൾ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ സ്വപ്ന സൗഗന്ധികങ്ങളെനേർത്ത നിലാച്ചിന്തുകൾചുംബിച്ചുണർത്തുന്നനീലരാവുകളിലാണ്ഗന്ധർവ്വഗന്ധംഅവളെ ചുറ്റിവരിയുന്നതുംരസരേണുക്കളുടെകടുംകെട്ടുവീണകുചാഗ്രങ്ങളിൽഉന്മാദത്തിന്റെകനൽപ്പൂക്കൾ വിരിയുന്നതുംദന്തക്ഷതങ്ങളാൽഅധരങ്ങളിൽരുധിരരുചിപടരുന്നതും .നിദ്രാന്തരങ്ങളിലാണ്കൊഴിഞ്ഞുപോയകിനാവിന്റെശലഭചുംബനങ്ങളാൽഉടൽപ്പെരുക്കങ്ങളുടെവെള്ളിടിവെട്ടുന്നതുംരോമകൂപങ്ങളിൽ പ്പോലുംതൃഷ്ണകൾ തെഴുത്ത്മിഴിക്കോണുകൾവാകപ്പുല്ലുകളെപ്പോൽസൂര്യനെത്തിരയുന്നതുംരാമപാദം തേടുന്നൊരുമോഹശിലയായ്പെണ്ണുമാറുന്നതുംപ്രകൃതിപരിണാമത്തിന്റെകവിതപാടുന്നതും.കാലംകനച്ചുനാറിയപഴന്തുണിക്കെട്ടുപോൽഅടുക്കളപ്പടിയിൽപ്രതിഷ്ഠിക്കുമ്പോൾഅവളെച്ചുറ്റിയിരുന്നത്ശ്വാസം മുട്ടിക്കുന്നപുകച്ചൂര് മാത്രമാകുന്നു .സ്ഥൂലകുചകുംഭങ്ങൾനീരുവറ്റിത്തീർന്നപേരില്ലാഫലമാകുന്നു .മിന്നൽദ്യുതിചിതറിയിരുന്നഉടൽച്ചുഴികൾനിശ്ശബ്ദതടാകങ്ങളെപ്പോൽശാന്തമായ് തീർന്നിരിക്കുന്നു .,ആർദ്രസ്നേഹത്തിന്റെഅഴകുനിറഞ്ഞിരുന്നമിഴിയിണകൾതുളുമ്പിയൊഴുകുന്നഅഴൽപ്പുഴകളായ്‌തീർന്നിരിക്കുന്നു .,ഇന്ന് ,പാമ്പു പടംപൊഴിച്ചപോൽഇന്നലെകളെ ഉരിഞ്ഞെറിഞ്ഞ്പരിവർത്തനത്തിന്റെപുതു മേലങ്കിയണിയുമ്പോൾപൊള്ളുന്നതാർക്കാണ് ..?അവളവളിടങ്ങളിൽഅവൾ അവളാകുമ്പോൾനോവുന്നതാർക്കാണ് ?കർമ്മണ്യേ ദാസി എന്നതിൽനിന്നുംകർമ്മണ്യേ…
ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ
രചന : സഫി അലി താഹ✍ വർഷങ്ങൾക്ക് മുൻപ് എന്നെ കല്യാണം കഴിപ്പിക്കുമ്പോൾ എന്റെ ഉപ്പയുടെ സ്വത്തിന്റെ നല്ലൊരംശം എനിക്ക് നൽകിയിരുന്നു. അത് കഴിഞ്ഞ് അനിയത്തിക്കും കൊടുത്തു.(ഇതൊന്നും ചെക്കൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല, ആവശ്യപ്പെടുന്നവർക്ക് പെണ്മക്കളെ കൊടുക്കില്ല എന്ന് ഉപ്പ പറയാറുണ്ടായിരുന്നു )…
പാതിരാക്കാറ്റ്.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ മഞ്ഞുള്ളൊരു മാമലയിൽകുളിർകോരണ ചന്ദ്രികയിൽനീഎന്തേ വന്നീല കുഞ്ഞിക്കുയിലെ…ആടാൻ മറന്നോ നീ, പാടാൻ മറന്നോഇല്ലിമുളങ്കാടുകൾ നിന്നെ മാടി വിളിക്കുന്നു.കുലുസിട്ടൊരു താരകവുംകുറിതൊട്ടൊരു ചന്ദ്രികയുംനീലവാനച്ചോലയതിൽനീന്തി നടപ്പുണ്ടേ!.പാതിരാപ്പാട്ടും പാടി മുല്ലമലർപ്പൂവും ചൂടി,ഒഴുകി വരുന്നൊരു പൂങ്കാറ്റേ ,പാതിവിരിഞ്ഞൊരു പവിഴമല്ലിപ്പൂവിനെതൊട്ടുതലോടാൻ വാ.പുലർകാലം വരവായി ചെറുകിളികൾ…
കാൽസ്രായിയും മാർസ്രായിയും
രചന : വാസുദേവൻ. കെ. വി ✍ കാലിലൂടെ കേറ്റിയിടുന്നത് “കാൽസ്രായി” യെങ്കിൽ തലയിലൂടെ മാറിൽ ഇടുന്നതിനെ “മാർസ്രായി”യെന്നു വിളിക്കാം താത്വികമായി.കുട്ടികൾക്ക് മാതൃകയാവേണ്ട മുതിർന്ന അദ്ധ്യാപിക നനുത്ത ബനിയൻശീല കാലിലൂടെ വലിച്ചു കേറ്റി പ്രദർശിപ്പിച്ചത് ചോദ്യം ചെയ്തത് സ്കൂളിലെ അവസാന വാക്ക്…
