ദോശ ചില്ലറയല്ല.

രചന : വാസുദേവൻ കെ വി തീന്മേശയിൽ യുദ്ധം പൊട്ടിപ്പുറപ്പെടും പുലർവേളകളിൽ..അപ്പോൾ അമ്മമാർക്ക് ചട്ടുകം വാളും ഉറുമിയുമാവും.രണ്ടു ദോശക്കപ്പുറം പിന്നെയുള്ളതിനു നോ എൻട്രി നൽകി മക്കൾ. ഭക്ഷ്യ നിയമം കർക്കശമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച്ച ഇല്ലാതെ അമ്മമാർ കൊണ്ടിടും മൂന്നാമത്തെ ധാന്യ വിഭവം.…

കർഷകനെന്നാൽ അതൊര് ആത്മഹത്യയുടെ പേര്.

രചന : ജെസ്റ്റിൻ ജെബിൻ ഇത്പ്രതിമകളുടെ കാലംഇന്ന്ആകാശം എഴുതപ്പെട്ടതുംസൂര്യൻവരയ്ക്കപ്പെട്ടതുമാണ് ദിനങ്ങൾപ്രതിമകളുടെകാൽചുവട്ടിൽതളിർക്കുന്നു വിത്തുകൾക്കിനിഗർഭപാത്രങ്ങളില്ല അവർക്കുള്ള ഉദരംകറുത്ത പ്രതലങ്ങളാൽവന്ധീകരിക്കപ്പെട്ടിരിക്കുന്നു ഇന്നും നനഞ്ഞില്ലമണ്ണും മനുഷ്യനും മരങ്ങളുംനാളെയാണ്കർഷക ദിനംഅന്നത്തിനായി മരിച്ചവൻ്റെആറാമാണ്ട് എന്നെ തൊടരുത്എൻ്റെദഹനേന്ദ്രിയമൊരുഉപ്പ് തിരയെ മെരുക്കുന്നു ഇത് പ്രതിമകളുടെ രാജ്യംഇവിടെകർഷകനെന്നാൽഅതൊര്ആത്മഹത്യയുടെ പേര്.

‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘ റിവ്യൂ വിത്ത്‌ സ്പോയ്ലർ അലെർട്.

രജിത് ലീല രവീന്ദ്രൻ ‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്ന പരിപാടിയിൽ .”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്,…

സമർപ്പണം.

രചന : പവിത്രൻ തീക്കുനി കരളിൽ കടൽ തെയ്യങ്ങൾഉറഞ്ഞു തുള്ളിയ കാലത്തിന്കനവിൽ പൂവിട്ടആത്മഹത്യകളുടെഉത്സവത്തിന്കവിതയിൽ നിന്നെ മാത്രംവാറ്റിക്കുടിച്ചഏകാന്തതകൾക്ക്മുറിച്ച് കടക്കാൻകഴിയാതെ പോയദാഹകുരുക്കുകൾക്ക്അപകട വളവുകളിൽചേർത്തു പിടിച്ചകറുത്തമിടിപ്പുകൾക്ക്തൂവ്വമലയുടെചരിവുകളിൽജീവനോടെ കുഴിച്ചുമൂടിയകിതപ്പുകൾക്ക്ഇപ്പോൾഞാൻ വീണു കിടക്കുന്നപ്രണയത്തിന്റെകുഴൽക്കിണറിന്പിണക്കങ്ങളുടെമഞ്ഞഭിത്തികളിൽഞാത്തിയിട്ടഇരുണ്ട വെള്ളച്ചാട്ടങ്ങൾക്ക്വാക്കുകളുടെവനാന്തരത്തിൽവെന്തുമരിച്ചസ്വപ്ന സഞ്ചാരികൾക്ക്നിലാവിനെബലിച്ചോറായിനേദിച്ചകാത്തിരിപ്പുകൾക്ക്പിന്നെഒരിക്കലും കണ്ടുമുട്ടാത്തഎനിക്കുംമഴയുടെ കൊത്തേറ്റ് മരിച്ച നിൻ്റെ മൗനങ്ങൾക്കും.

സായൂജ്യമേകണേ ജ്യോതിയായി.!

രചന : മാധവി ടീച്ചർ ചാത്തനാത്ത്. വൃശ്ചികപ്പുലരിതൻ ആരംഭമായ്മണ്ഡലകാല വ്രതവുമായി!ഉള്ളിലുടുക്കു പാട്ടിൻ ശീലുമായ്സ്വാമിശരണം വിളികളുമായ്! കുളിരുകോരും പുലർകാലത്തെഴുന്നേറ്റുജനലക്ഷമൊന്നാകെയേറ്റു പാടുംസ്വാമി ശരണം ശരണം പൊന്നയ്യപ്പസ്വാമിയല്ലാതെ ശരണമില്ല! ഭക്തരെ കാക്കുന്ന കാനനവാസന്റെകാരുണ്യ പൂരമതെത്രപുണ്യം!മണ്ഡലകാലമായ് ,പണ്ടുകാലം മുതൽമന്ത്രാക്ഷരങ്ങൾ ജപിച്ചതാലേ! വൃശ്ചികമാസമിങ്ങെത്തിയാൽ നിത്യവുംവൈകാതെ സ്വാമിയെ കൈവണങ്ങാൻ!ഉള്ളം തുടികൊട്ടും…

പരസ്യം.

രചന : ജോർജ് കക്കാട്ട് ഒരു മേഘം പോലെ അയഞ്ഞതായി നിൽക്കുകലോക ഭൂപടത്തിന്റെ മുകളിൽ,വ്യർത്ഥമായ പരിഭ്രാന്തിയില്ലാതെക്രമേണ ബാഷ്പീകരിക്കപ്പെടുന്നു. ആരാണ് നിങ്ങളെ സമർപ്പിക്കാൻ ആഗ്രഹിക്കുന്നത്ഈ വൃത്തികെട്ട കഥകളിൽനിങ്ങളുടെ കലയുടെ പിന്നിൽ അവനെ കാണിക്കുകഒരു നീല മൂടൽമഞ്ഞ് മാത്രം. അടരുകളായി വേഗത്തിൽ ഊതി,നിങ്ങൾ ജീവിതത്തിൽ…

ട്യേ…

രചന : എൻ.കെ അജിത്ത് എന്തോ ഇങ്ങനെയിരിക്കമ്പോൾ അവളോടൊരു ചോദ്യം,ടീ അടുത്ത ജന്മമുണ്ടെങ്കിലും നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയിരിക്കുമോ?അതെന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം എന്നായി അവൾ..അല്ല വെറുതേ ചോദിച്ചൂവെന്നു മാത്രം , ഞാൻ പറഞ്ഞു.എന്തിനാണെന്നറിയാതെ എൻ്റെ കണ്ണു നിറഞ്ഞു വന്നു,അവൾ അവളുടെ…

ധ്യാനം

രചന : രാജു കാഞ്ഞിരങ്ങാട് ധ്യാനത്തിലിരുന്ന് ധന്യനായെന്നു –പറഞ്ഞതുകൊണ്ട് കാര്യമെന്ത്!ഒരെറുമ്പിനെപ്പോലും നീ വെറുതെവിടുന്നില്ലല്ലോ!കാരുണ്യത്തിൻ്റെ കണ്ണുകൾ നീട്ടുന്നി-ല്ലല്ലോ! കൽത്തരിയെപ്പോലും കൽക്കണ്ട –മാക്കുന്നുയഥാർത്ഥ ധ്യാനംസ്നേഹത്തിൻ്റെ കാശ്മീരമുതിരുന്നു –കണ്ണിൽ നിന്നുംദയയെന്നധനം ലോഭമില്ലാതെനൽകുന്നു ജീവിതം കൊണ്ട് ജീവിതമെന്തെന്ന്അവൻ പഠിപ്പിക്കുന്നുനശ്വരമായ ലോകത്തിലെ അനശ്വരമായസ്നേഹം കാണിച്ചുതരുന്നുസമ്പത്തെന്നത് പണ സമ്പാദനമല്ലെന്നുംബന്ധങ്ങളാണെന്നും അനുഭവിപ്പിക്കുന്നു…

വാക്സിനുകളുടെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം നിർമ്മാണ കമ്പനികൾക്ക്.

16ന് രാജ്യത്ത് വാക്സിനേഷൻ ആരംഭിയ്ക്കാനിരിയ്ക്കെയാണ് പാർശ്വഫലങ്ങളിൽ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്. പാർശ്വഫലങ്ങളുടെയും മറ്റു അപകടങ്ങളുടെയും ഉത്തരവാദിത്വം കമ്പനികൾക്ക് മാത്രമായിരിയ്ക്കും. നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കമ്പനികൾക്കായിരിയ്കും. സിഡിഎസ്സിഒ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്റ്റ്, ഡിസിജിഐ പോളിസി വകുപ്പുകൾ…

പരദേശിക്കാറ്റുമരിച്ചേ .

രചന : സുമോദ് പരുമല തകതകതകതപ്പുതുടിച്ചേ …തിമിതിമിതിമിതിമിലയടഞ്ഞേതോൽത്താളം വെന്തുപിടയ്ക്കുംപരദേശിക്കാറ്റുമരിച്ചേ .. കാറ്റിൽ നീ കേട്ടൊരുകഥയിൽമലവേടൻ പാടിയകഥയിൽതൊലിയുരിഞ്ഞ പാമ്പുകൾ ചുറ്റികഴുകന്മാർ ചത്തൊരുകഥയിൽ … പറകൊട്ടിപ്പാടിയ വേലൻതലയറഞ്ഞ് വീണൊരുകഥയിൽഎല്ലൂരിയ കരിംക്ടാത്തന്മാർപൈവന്ന് കരിഞ്ഞൊരു കഥയിൽ .. മരവാഴക്കുടിലിലിരിക്കുംമാടന്മാർ പാറിവരുന്നേതീണ്ടാരിപ്പെണ്ണിൻ മുലയിൽകോമ്പല്ലിൻ മുനകളമർന്നേ .., കളമിട്ടൊരു നാഗത്തറയിൽതമ്പ്രാട്ടിയിരിക്കും…