പരിസ്ഥിതി ദിനത്തിലെ ചില ചിന്തകൾ .

വി.ജി മുകുന്ദൻ✍️ മനുഷ്യ വർഗത്തെ പോലെത്തന്നെ ഒരുപക്ഷെ അതിലും മികച്ചരീതിയിൽ പ്രകൃതിവിഭവങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉപയോഗിക്കുന്നത് പക്ഷിപാക്ഷിമൃഗാദികളാണെന്നു തോന്നുന്നു.മനുഷ്യർ മൃഗങ്ങളെ കുറിച്ച് പലതും പഠിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതുപോലെയോ അതിനേക്കാൾ മികച്ച രീതിയിലൊ അവ അവരെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും …! അങ്ങനെയാണല്ലോ…

പ്രക്യതി നീ എത്ര സുന്ദരി ..

രചന : ജോർജ് കക്കാട്ട് ✍️ മോസ്കോയുടെ പച്ച ശ്വാസകോശം കത്തുന്നു.കാടിന് തീപിടിച്ചു.ചൂടിന് ഒരു ഇടവേളയും അറിയില്ല.വഴിയാത്രക്കാർ പെട്ടെന്ന് ചുമ. പുകമഞ്ഞ് കുട്ടികളുടെ മൂക്കിനെ അലോസരപ്പെടുത്തുന്നുനിങ്ങളുടെ കണ്ണുകൾ ചുവപ്പിക്കുകയും ചെയ്യുന്നു.സബ്‌വേ ഷാഫ്റ്റുകളിലേക്ക്പുകയും ശ്വാസം മുട്ടലും തുളച്ചുകയറുന്നു. അഗ്നിശമനസേന ശ്വാസം മുട്ടി,മോസ്കോയിൽ അസ്വസ്ഥത…

പാലാഴി

രചന : രാജീവ് ചേമഞ്ചേരി✍️ പൊന്നാര്യം പാടത്തെ ചേറിലെന്നമ്മ-പുന്നെല്ലിൻ വിത്ത് വിതയ്ക്കുന്ന നേരം!പാടവരമ്പിന്നോരത്ത് നിന്നും- ഞാൻപാലിന്നായ് മാടി വിളിക്കുമ്പോൾ…..!അമ്മയെ നോക്കി വാവിട്ട് കരയുമ്പോൾ –അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..പതിവായ് ചൂടുന്നൊരോലക്കുടയുമായ് –പടിഞ്ഞാട്ടേ മൂലയിൽ തമ്പ്രാനിരിപ്പുണ്ട്!പതിയെ എന്നമ്മ നോക്കുന്നുയെന്നെ-പാല്…

രാജ ലഷ്മിയുടെ നൊമ്പരങ്ങൾ

രചന : ഷാജി ഗോപിനാഥ്‌ ✍️ രാജലക്ഷമിയുടെ പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത ദിനങ്ങൾ അവളുടെ പ്രിയപ്പെടവനായി ഒരിക്കൽ ആയിരുന്നവൻ ഇന്ന് തന്നെ തള്ളിപ്പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. അത് അവളുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു ആ സംഭവത്തിൽ തകർന്നത് അനേക നാളുകളായി…

ഭൂമിക്കൊരു കായകല്പം!

രചന : രഘുനാഥൻ കണ്ടോത്ത് ✍️ വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി…

(ചരിത്ര നിയോഗം)അദ്ധ്യാപന കലയുടെ വാങ്മയ സാരങ്ങൾ

രചന : ഗഗൻ വയോള✍️ ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നുള്ളതിൻ്റെ കണിശവും യുക്തി സങ്കുലവും അതേസമയം ഭാവസാരള്യമാർന്നതുമായ വാങ്മയങ്ങളാണ് ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട് പ്രസിദ്ധീകരിച്ച രാജീവൻ.ടി.വി.യുടെ ചരിത്ര നിയോഗം എന്ന നോവൽ. ഏതാണ്ട് ഒരു വർഷത്തോളമുള്ള കാലയളവിൽ വടക്കൻ മലബാറിലെ ഒരു…

കരിനിഴൽ.

രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..

ലോക പരിസ്ഥിതി ദിനം

രചന : ഒ.കെ.ശൈലജ ടീച്ചർ✍️ 1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പ്രകൃതിയെ നിസാരമായി കാണരുതെന്നും . അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്.എല്ലാ വർഷവും ജുൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ആ വാസവ്യവസ്ഥ…

മണ്ണിലേക്കിറങ്ങാം കൂട്ടരേ..🦶

രചന : വിദ്യ രാജീവ്✍️ മണ്ണൊരുക്കും മാനവനെങ്ങുപോയി…വിളവിറക്കും മഹീതലമെങ്ങുപോയി…അവനിതൻ പച്ചപുതപ്പെങ്ങുപോയി…വൃഷ്ടിതൻ സങ്കൽപ്പമെങ്ങുപോയി..മാളികതൻ എണ്ണം കൂടിപ്പോയി…ധാന്യത്താലേറെ ധനേച്ഛ കൂടിപ്പോയി….പട്ടിണി മരണത്തിനെണ്ണം കൂടിപ്പോയി…അനാഥബാല്യങ്ങൾ കൂടിപ്പോയി…“അധ്വാനം” വെറും വാമൊഴിയായി…മണ്ണിൻ മക്കൾ വെറും കാണികളായി…പ്രകൃതിതൻ സഹനം കഴിഞ്ഞുപോയി..ഇനി വരുമെന്തും നേരിടുക നീ…മതിയാക്കു മതിയാക്കു നിൻ ജല്പനങ്ങൾ…പോരുമോ പോരുമോ…

*കാട്*

രചന : രജീഷ് പി.✍ പ്രളയത്തിനൊടുവിൽഒരു മരംമൂകമായ വാനിൽശിഖരങ്ങൾ നീട്ടിനിശബ്ദമായിനിലകൊണ്ടിരുന്നു..സ്വയം ഒരു മലപോലെ.അകം നിറയെ കാടായിരുന്നു.പച്ചപ്പ് പോയദൈന്യത അശേഷമില്ല.ചില്ലകളിൽകിളികൾ കൂടു കൂട്ടിയിരുന്നു..വർഷകാലമത്രയും നനയാതിരിക്കാൻ..ഒലിച്ചു പോകാത്ത മണ്ണിലത്രയുംവേരുകൾ ആഴത്തിൽപടർന്നിരുന്നു…ഒരു പ്രളയത്തിനുമുന്നിലുംതോൽക്കാതിരിക്കാൻ..നെഞ്ചിലെഉൽക്കാടുകളിലിപ്പൊഴുംമഴ നൃത്തമാടുന്നുണ്ടായിരുന്നു..ഓർമ്മകളുടെതാലോലമേറ്റ്തളരാതെ…കാട്ടു മൃഗങ്ങൾകരിയിലകളിൽപതിഞ്ഞ ശബ്ദത്തോടെനടന്നു നീങ്ങുന്നുണ്ട്..നിശബ്ദതയുടെവനഭയമില്ലാതെപുൽപരപ്പിൽകാർമേഘം കണ്ടുമയിലുകൾചിറക് വിരിച്ചുനിന്നിരുന്നു..ഇണയെതിരഞ്ഞുപ്രണയാർദ്ര മായി.തോരാതെ മഴപെയ്തൊലിക്കുംവരെ…മോഹങ്ങൾ കുത്തൊഴുക്കിൽകടലെടുക്കുംവരെ…മരംഒരു…