അയ്യൻ. …. ബിനു. ആർ.

അയ്യനയ്യപ്പനേ സ്വാമിയേ ശരണമയ്യപ്പാ..സ്വന്തമാം പൊരുളറിയാൻ എന്നുള്ളിൽഞാൻ തിരയുന്നൂ,അഭിഷേകപ്രിയനേ… സ്വാമിയേ… ശരണമയ്യപ്പാ… !പൊന്നുപതിനെട്ടാം പടിയിലുറങ്ങുംഅറിവിൻ വേദപ്പൊരുളിനെകണികണ്ടുണർന്നൂ വിളിക്കുന്നൂ, കർപ്പൂരപ്രിയനേ… പ്രിയനേശരണമേകണേ നിത്യവും ….സ്വാമിയേ… ശരണമയ്യപ്പാ.. !വൃശ്ചികപ്പുലരിയിൽ ശരണമന്ത്രങ്ങളുരുക്കഴിക്കവേമണ്ഡലകാലം കാത്തിരിക്കുന്നൂ ഭക്തരെ ,അയ്യൻ മണികണ്ഠൻ ഭസ്മപ്രിയൻ…. സ്വാമിയേ… ശരണമയ്യപ്പാ… !ഇരുമുടിക്കെട്ടിലുറങ്ങും പരിദേവനങ്ങൾഅയ്യനിൽ നെയ്യായിയുരുകിയിറങ്ങവേഭക്തരുടെ കണ്ഠത്തിൽനിന്നുയരുന്നൂ…

പട്ടിയുണ്ട് സൂക്ഷിക്കുക! …. VG Mukundan

ആൾപൊക്കം മതിലുണ്ട്ഇരുമ്പിന്റെ ചക്രം വച്ച ഗേറ്റുംതൊപ്പിവച്ച പാറാവുണ്ട്അതിനടുത്തായിഇംഗ്ലീഷിലും മലയാളത്തിലുമായിഎഴുതി വച്ചിട്ടുണ്ട്‘പട്ടിയുണ്ട് സൂക്ഷിക്കുക’.അയ്യോ!പട്ടികൾക്ക് താമസിക്കാൻഇത്രയും വലിയ വീടോ..!! ചെളിയുണ്ട്തെറിക്കാതെ നോക്കണംമുള്ളുണ്ട്തറയ്ക്കാതെ സൂക്ഷിക്കണംകമ്പിയുണ്ട്കോറാതെ നോക്കി പോണംവിഴിയിൽ ചെക്കിങ് ഉണ്ട്ആ വഴിക്ക് പോകണ്ട..!! ഇത് എന്തുട്ട് കവിത ല്ലേസാധാരണ വാക്കുകള്ചേർത്ത്‌ കുട്ടികള് എഴുതിയ പോലെ;മറ്റതാണ് സൂപ്പർ…

“സ്നേഹാലയത്തിലെ പക്ഷികൾ ” …… മോഹൻദാസ് എവർഷൈൻ

അവധിയായതിനാൽ സ്വസ്ഥമായൊന്നു ഉറങ്ങാമെന്നു കരുതിയതാ, അപ്പോഴാണ് നേരം പുലരും മുൻപ് മീൻ വണ്ടിക്കാരുടെ നിർത്താതയുള്ള ഹോൺ…. കർണ്ണപുടങ്ങളെ തുളച്ചു കയറി എന്റെ ഉറക്കത്തെ കവർന്നത്!.ഇനി എന്തായാലും എഴുന്നേൽക്കാം വണ്ടി ഒന്ന് കഴുകി വൃത്തിയാക്കണം!മഴയില്ലാത്തതിനാൽ പൊടിതട്ടി കൊണ്ട് ഓടിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി…മുറിതുറന്ന് പുറത്തിറങ്ങുമ്പോൾ…

വാതിൽ … Shaju K Katameri

ദൈവത്തിന്റെ നെഞ്ചിലൊരുകൊടുങ്കാറ്റ് നീറി നീറിഒതുങ്ങി കിടക്കുന്നുണ്ട്.ഇടയ്ക്കിടെ അവ ഭൂമിയിലേക്ക്എത്തിനോക്കും.പരിധി വിട്ട് പുറത്തേക്ക് ചാടുന്നകൊടുങ്കാറ്റിനെ ദൈവംഉള്ളംകയ്യിലൊതുക്കി നിർത്തുംതിന്മകൾ പൂത്ത് നിൽക്കുന്നഭൂമിയുടെ മടക്കുകളിൽചോരയിൽ ചവിട്ടിആൾക്കൂട്ടം വഴി പിരിയവെനിലവിളികളിൽ പടുത്തവഴി പിഴച്ച ചിന്തകൾകോർത്ത രാവണജന്മങ്ങൾചവിട്ടി മെതിക്കപ്പെട്ട ധർമ്മത്തിന്റെകരള് പിഴുതെടുത്ത്ഭൂമിയും ആകാശവും അളന്നെടുത്ത്പ്രപഞ്ചത്തിന് വില പറഞ്ഞ്വിരൽത്തുമ്പിലാണ്ലോകമെന്ന് നിനച്ച്ദൈവത്തിന്റെ…

കവിത പൂക്കുന്ന വഴികൾ …. Vasudevan K V

കാത്തിരിക്കുന്നു എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.മറുമൊഴി അവളിട്ടത്അവൻ ചൊല്ലി പഠിപ്പിച്ച കവിതകളിലൂടെ..കാവ്യത്മകമായി..“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു. “ഓർമ്മകളുണർത്തുന്നു..ചുംബനവര്ഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടില് മടിയിൽ തലചായ്ച്ചു നീ ചൊല്ലി കേൾപ്പിച്ച കവിതാ ശകലങ്ങൾ..നിന്റെ നെറ്റിയിൽ…

പ്രണയ വസന്തം …. ശ്രീരേഖ എസ്

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ .തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം.നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നിനിഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ …സ്നേഹമലരുകള്‍…

ലളിത ഗാനം ….. ഗീത മന്ദസ്മിത

മഴയായി വന്നിന്നെൻ മനതാരിൽ പെയ്തു നീഒഴിയാത്തൊരോർമ്മകൾ പോലേ…മഴയെത്തും നേരത്തെൻ അരികിലെത്താറുള്ളപൊഴിയാത്ത പൂവിതൾ പോലേതെല്ലും പെയ്യാത്ത തെളിമാനം പോലേ…(മഴ…)അറിയാതെയാമുഖം അകതാരിൽ വന്നെന്റെഅഴകേറും നിനവായി നിന്നു…അരുകിലുണ്ടീമുഖമെന്നറിഞ്ഞെന്നാലുംഅറിയാതെയാമുഖം കണ്ടൂഞാനറിയാതെ മോഹങ്ങൾ പെയ്തൂ…(മഴ…)അരുതരുതിങ്ങനെ അരുതാത്ത മോഹങ്ങൾഅറിയാതെ വന്നു പോയെന്നോ…പിരിയാത്ത നോവുകൾ അകതാരിൽ വന്നെത്തിപറയാതെ പറയുകയാണോഎല്ലാം ജലരേഖയാവുകയാണോ…!(മഴ…) (ഗീത.എം.എസ്)

നമുക്ക് പ്രതിഷേധവഴികൾ കണ്ടെത്തിയേ പറ്റൂ …. പി.സി.മോഹനൻ

1980-ന്റെ അവസാനം;തിരുവനന്തപുരം തമ്പാനൂർ റോഡ് സൈഡ് ;ഞാനും പ്രസാദും.പുസ്തക വില്പനയിലാണ് ഞങ്ങൾ. വഴിവക്കിൽ വിരിച്ചിട്ട ന്യൂസ് പേപ്പറിൽ നിരത്തിയ ലഘുലേഖകൾ, കമ്യൂണിസ്റ്റ് ആചാര്യരുടെ കൃതികൾ ,കോമ്രേഡ്, പ്രേരണ, സംക്രമണം തുടങ്ങിയ ആനുകാലികങ്ങൾ, സച്ചിദാനന്ദന്റേയും സിവിക്കിന്റെയും കെ ജി എസ്സിന്റെയും ചുള്ളിക്കാടിന്റെയും കവിതകൾ…..അത്…

ശിക്ഷ … Isabell Flora

ഒന്‍പതു ജാലകങ്ങളുമടച്ചഒറ്റമുറിയിലെചുരുണ്ട മുടിയുള്ളരാജകുമാരിയെകഥ പറഞ്ഞുചിരിപ്പിക്കുകയെന്നാണ്എനിക്ക് വിധിച്ച ശിക്ഷ ..!!ഈയലിന്റെ കഥ കേട്ടകുമാരി കരഞ്ഞു .കണ്ണീര്‍ കടല്‍പോലെ പെരുകിആരുമെത്തും മുന്നേഒന്നാമത്തെ ജനാല തുറന്നുകടലിനെ ഞാന്‍ പുറത്തൊഴുക്കി .കള്ളി മുള്‍ച്ചെടികളുടെകഥയില്‍പെട്ട്കുമാരിയുടെ വിയര്‍പ്പുകണങ്ങള്‍മണല്‍ത്തരികളായിരണ്ടാമത്തെ ജനാലയിലൂടെമരുഭൂമി പുറത്തിറങ്ങിഞാനെന്‍റെ കഥ പറഞ്ഞുകുമാരി കാര്‍മേഘമായി പെയ്തുമൂന്നാമത്തെ ജനാലമഴ നനഞ്ഞലഞ്ഞു.നിന്റെ കഥ…

ഒരു പ്രാർത്ഥന …. എൻ.കെ അജിത്ത്

നീയിതു കാണണം നീയിതു കേൾക്കണംനേരിന്റെ പാതയിലെന്നേ നടത്തണംനോവിന്റെ വേളകൾ നീളാതെ കാക്കണംനീ തന്നെ സർവ്വവും തമ്പുരാനേ…..പൂർവ്വാംബരത്തിലുദിക്കും ദിവാകരൻപൂർണ്ണമാം ശോഭയിലാഗമിക്കേനേരായ ചിന്തകളെന്നിൽ നിറയ്ക്കണേനീളേ, ദിനത്തിൽ നീ കൂട്ടിരിക്കൂരാഗമാകേണമെൻ ഭാവം നിരന്തരമേറാതെകാക്കണം, നീ വെറുപ്പെന്നിലായ്കൂടാതിരിക്കണം വന്യതയേറ്റുന്നക്രൂര ഭാവങ്ങളെൻ മാനസേയെൻ വിഭോനന്മചെയ്യാനെനിക്കേക നീ കൈക്കരുത്തെ-ന്നുമെൻ കൈകളിൽ…