പറങ്കികൾ എത്തും മുൻപെ …… Mansoor Naina

മനുഷ്യവാസമില്ലാത്ത , പവിഴങ്ങളുടെ ദ്വീപിൽ എത്തപ്പെട്ട ഒരു പ്രൊഫസറുടെ കഥ എവിടെയൊ എപ്പോഴൊ വായിച്ചിട്ടുണ്ട് . വർഷങ്ങളേറെ പഴക്കമുള്ള അമൂല്യ രത്നങ്ങൾ കണ്ട് പകച്ച് നിന്ന പ്രൊഫസറുടെ കഥ പോലെ …….. കൊച്ചിയുടെ അമൂല്യങ്ങളായ ചരിത്രങ്ങൾ , വിസ്മയങ്ങളുടെ ലോകത്തേക്കാണ് നമ്മെ…

“സ്വർഗ്ഗം ” ….. ഷിബു ചിബു

കണ്ണ് തുറന്ന് നോക്കുവാൻ വെമ്പി ഞാൻഔത്സുക്യമോടേ കൊതി പൂണ്ട് ദിനങ്ങളും എണ്ണിയെണ്ണീ…..സ്വർണ്ണ വർണ്ണ നിറങ്ങൾ പലതിനും ഏകി ഞാൻനിറവയറിന്റെയുള്ളിലേ സ്വർഗ്ഗീയവാസവും അങ്ങനേ …..വെറുമൊരു ഇത്തിൾ കണ്ണിയാം ഞാൻ,പാവം മാതാവിനേ അയ്യോ കുസൃതിയാൽചവുട്ടി വേദനിപ്പിച്ചിരുന്നു പലപ്പോഴും….ആശകൾ നിറവേറ്റാൻ അവർ നാവിട്ടടിച്ചപ്പോൾതാതനോ നിറവേറ്റിയതെല്ലാം ഇടമുറിയാതേ…

പ്രമോദ് പുഴങ്കര എഴുതുന്നു…

അങ്ങനെ മറ്റൊരു ബാങ്ക് കൂടി വീരചരമം പ്രാപിക്കുകയാണ്. ഇത്തവണ ലക്ഷ്മി വിലാസ് ബാങ്കാണ് വിട പറയുന്നത്. റിസർവ് ബാങ്ക് 25000 രൂപയുടെ ഇടപാട് പരിധി ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കിനെ DBL ബാങ്കുമായി ലയിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ ബാങ്കുകളുടെ ഹരാകിരിയാണ് നടക്കുന്നത്.…

പുരോഗതി…….. Krishnan Krishnan

രാജ്യം പുരോഗമിക്കയാണ്രാജാവ് ചക്രവർത്തിയാവുന്നുഏഴകളേ നിങ്ങൾമോഴകളെ പോലെ സഹകരിക്കുകരാജ്യപുരോഗതിഅതാവണം ലക്ഷ്യംകുനിഞ്ഞ് നിന്ന് പണിയെടുക്കുക.സമ്മർദങ്ങൾ അവഗണിക്കുക.കോർപ്പറേറ്റ് പാദങ്ങൾവന്ദിച്ച് മുന്നോട്ട്നാളത്തെവർഗ്ഗീയയുദ്ധത്തിലെപടയാളികൾ നിങ്ങൾഹേ ജഡ്ക വണ്ടിക്കാരാവലിക്കുക അല്ലെങ്കിൽ മരിക്കുക.ചുമച്ച്തുപ്പി പുരോഗതിതടസപ്പെടുത്തരുതേ.സ്വർണ്ണചെരിപ്പിട്ട പാദാരവിന്ദംനമിച്ച്പുണ്യമൂത്രം രുചിച്ച്ശക്തരാവുകഅല്ലാതെ ചളിപുരണ്ടനിന്റെ പിള്ളേരെ വളർത്തിയിട്ട്ആർക്ക് കാര്യംഅനിവാര്യമായ യുദ്ധംതൊഴിലാളികളഅതിൽ നിങ്ങളില്ലനിങ്ങൾക്കുമില്ല.ഭൂമിയും വെള്ളവും വായുവുംവിൽക്കപ്പെടുമ്പോൾനിന്റെ തലമുറകളുടെ രോദനങ്ങൾലയിച്ച…

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. …. sreekumarbabu unnithan

ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. മുന്‍ വര്‍ഷത്തിലേത് പോലെ ഈ…

ഒരു (ദു)സ്വപ്നം … അനൂസ് സൗഹൃദവേദി

കയ്ച്ചിട്ടും മധുരിച്ചിട്ടുംഇറക്കാൻ വയ്യാതെ ,ജീവിതത്തിൻ്റെ നിഴലിൽനീലിച്ചു കിടക്കുന്ന ,ഒരു കടലിൻ്റെരണ്ടറ്റങ്ങളിലാണ്നാം കണ്ടുമുട്ടുന്നത് ,കരയിലും വെള്ളത്തിലുമല്ലാത്തൊരവസ്ഥയിൽ ,നമ്മൾ പരസ്പരംചിരിക്കുന്നു ?നീ ദുഃഖത്തിൻ്റെനടുത്തളത്തിലേക്കിറങ്ങി വന്ന്എന്നെ പരിചയപ്പെടുന്നു ,സന്തോഷത്തിൻ്റെദ്രവിച്ച വിരലുകൾ കൊണ്ട്ഞാൻ ,ഞാനെന്ന ചതുപ്പിലേക്ക്നിന്നെ വലിച്ചു കയറ്റുന്നു ,ദൂരെ ……,രാത്രിയുടെ പടിഞ്ഞാറ് ,നമുക്കിടയിലെന്തെന്ന് ?ഒരു ചോദ്യംഉദിച്ചു…

അപ്പൂപ്പൻ താടി ……….. Sabu Narayanan

ഇന്ന് വെള്ളിയാഴ്ചയാണ്. നവാസ് ഇന്നും ക്ലാസിൽ വന്നിട്ടില്ല. ഹരി ഇരുകൈകളിലെയും വിരലുകളാൽ ഒരു സങ്കലന ക്രിയ നടത്തി . നവാസ് സ്കൂളിൽ വന്നിട്ട് പതിനൊന്ന് ദിവസമായിരിക്കുന്നു.ക്ലാസിലെ ബെഞ്ചും ഡസ്ക്കുമൊക്കെ പിടിച്ച് മാറ്റിയിടുന്നതിനിടയിലാണ് അത് സംഭവിച്ചത് . ഡെസ്ക്കിൽ , ഉള്ള ശക്തി…

പലക …. Kt Saithalavi Vilayur Saithalavi

കരി തേച്ച്മിനുക്കിയതറയിൽഉണ്ടുംഉറങ്ങിയുംകഴിഞ്ഞകാലത്തുംഇല്ലായ്മകൾപുരോഗതിക്ക്വഴിമാറിയനേരത്തുംനേരാംവണ്ണംഒന്ന്അടഞ്ഞുംചമഞ്ഞുംചടഞ്ഞുമിരിക്കാൻവീടുകളിലൊരുതടിയിൽതീർത്തപലകഅത്യന്താപേക്ഷിതംതന്നെയായിരുന്നു..പലകകളില്ലാത്തഒരൊറ്റ വീടുംപലകയിലിരിക്കാത്തഒറ്റ മനുഷ്യനുംകേരള നാട്ടിൽഒരിടത്തുംഉണ്ടായിരുന്നിട്ടുണ്ടാവില്ല..വീടുകൾമാറിയപ്പോഴുംഅടുക്കളയിൽ നിന്ന്പലകകൾപടിയിറങ്ങിയില്ല..ഇരുന്നുണ്ണാനുംവെറുതെയിരിക്കാനുംപലക തന്നെവേണം..കൂട്ടാൻനുറുക്കാനുംകുശിനിപ്പണിക –ളെടുക്കാനുംകുട്ടിയെകുളിപ്പിക്കാനുംപേൻ നോക്കിടാനുംഅങ്ങനെയോരോകുഞ്ഞു കുഞ്ഞുകാര്യങ്ങൾക്കുംപലക വേണം..ആസനം താങ്ങാൻപലകയില്ലെങ്കിൽപൊറുതി കേടാ-ണൊരു മാതിരി..കുട്ടികൾ തമ്മിൽപിടിവലിയാപലകക്കായ്പലപ്പഴും..തടിയിൽ തീർത്തപലകക്ക്രണ്ടു കാലാവുംചിലപ്പോൾനാലുകാലും..എങ്ങനെയായാലുംപ്രധാന ഇരിപ്പിടംപലക തന്നെ –യടുക്കളയിൽ..പലകമുട്ടിപ്പലകകൊരണ്ടിപലയിടത്തുംപല പേരുകളാ-ണിവന്..പലകകൾഇന്നുമുണ്ട്..പക്ഷെമറഞ്ഞു കൊണ്ടിരിക്കുന്നുതടിപ്പലകൾ..പകരമോഫൈബർപ്ലാസ്റ്റിക്പലകകൾകയ്യടക്കുന്നുഅടുക്കളകൾ…

കൊയ്ത്ത് ….. Sathi Sudhakaran

മുണ്ടോൻപാടംകൊയ്യാറായത് നീയറിഞ്ഞില്ലേ,കതിർക്കുലകൾ പൊൻ നിറമായത് നീയറിഞ്ഞില്ലേ,പെണ്ണേ നീയറിഞ്ഞില്ലേ…കൊയ്ത്തരിവാൾ കൊണ്ടുവായോ നീലിപ്പെണ്ണാളേ,പാട്ടുംപാടികൊയ്തെടുക്കാൻ നീ വരുന്നില്ലേ…മുട്ടോളം വെള്ളത്തിൽ പൊങ്ങിനില്ക്കണ കതിരുകളെല്ലാംകാറ്റിലാടി മാടി വിളിക്കണ നീയറിഞ്ഞില്ലേപെണ്ണേ ,നീയറിഞ്ഞില്ലേകൊതുമ്പുവള്ളം തുഴഞ്ഞു വായോ നീലിപ്പെണ്ണാളെകായലിലെ കുഞ്ഞോളങ്ങൾ പാടി വരുന്നുണ്ടേ!.പുത്തരിയുണ്ണാൻ കൊയ്‌ തെടുക്കാം പൊൻകതിർക്കുലകൾ,കൂട്ടരോടൊത്തു പോയിടേണംമുണ്ടോൻ പാടത്ത്.എള്ളിൻനിറത്തിൻ്റെമെയ്യഴകുള്ളൊരുസുന്ദരിപ്പെണ്ണാളെ,കൊയ്തെടുക്കാൻ കൂട്ടരോടൊത്ത്പാറിനടക്കുന്നപച്ച നിറമുള്ള…

ദുർവാസാവ് മഹർഷി …. ഠ ഹരിശങ്കരനശോകൻ

പണ്ട് വനവാസകാലത്ത് ദുർവാസാവ് മഹർഷി, പാണ്ഡവരെ കാണാൻ ചെന്നു. ഉച്ചനേരം കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞ് രണ്ടരയായിട്ടില്ല.“ദീർഘയാത്രയിലാണ്. അഗതിക്കിതൊരു ഇടത്താവളമാണ്. ക്ഷീണമുണ്ട്. കുളിച്ച് വന്നിട്ടുണ്ണാം. ഉണ്ടിട്ടാവാം ഉപദേശം.”, എന്ന് പറഞ്ഞ് അടുത്ത് കണ്ട തോട്ടിൽ കുളിക്കാൻ പോകുന്ന മഹർഷിയെ നോക്കിയിരിക്കെ, നോക്കി…