Category: ടെക്നോളജി

ക്ഷണിക്കപ്പെടാത്ത അതിഥികൾ.

രചന : ജോസഫ് മഞ്ഞപ്ര ✍ എന്തെങ്കിലും കുത്തിക്കുറിച്ച്മുഖപുസ്തകത്തിൽ ഒരു പോസ്റ്റിടണമെന്ന് കൃതി എഴുത്ത് മേശക്കുമുൻപിൽ തപസ്സു തുടങ്ങിയിട്ട് ദിവസം രണ്ടായി.വലിയ എഴുത്തുകാർ പറയുന്നപോലെ ഒരു സ്പാര്ക് വീണുകിട്ടണ്ടേ!! എന്തുചെയ്യാൻ. സ്പാര്ക് പോയിട്ട് ഒരു സ്നാക്ക്പോലും ഇന്നി നേരമിത്ര യായിട്ടും കിട്ടിയിട്ടില്ല.നാലുമാമിയായപ്പോൾ…

സൗഹൃദം

രചന : മോഹൻദാസ് എവർഷൈൻ✍ ആരവങ്ങളൊഴിയുന്നേരം,ഒറ്റക്കൊരൂന്ന് വടിയിൽ എന്നെതാങ്ങി നിർത്തുന്നു ഞാൻ…അപ്പോഴുമുള്ളിലൊരഹന്തയായ്സൗഹൃദം ചുമന്ന് നടക്കുന്നു.വഴിക്കണ്ണുകളിൽ തിമിരം പടർന്ന്,കാഴ്ചകൾ മങ്ങി, മറയുമ്പോഴുംഒരു തണൽസുഖം തന്ന് സൗഹൃദംഎന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.കാലമെ എനിക്കൊരുകുമ്പിൾസ്നേഹം നീ കടം തന്നീടുമോ?.വീട്ടിലേക്കുള്ളവഴിമറന്നൊരു മക്കൾക്ക്നെഞ്ചിലേക്കിറ്റിക്കുവാൻ,എനിക്കിനിയും സ്നേഹംകരുതാതെ വയ്യ.രക്തബന്ധങ്ങൾ വെറും വാക്കിൽപൊതിഞ്ഞു…

ബലി കാക്കകൾ

രചന : രാജീവ് ചേമഞ്ചേരി ✍ ബലി ദർപ്പണത്തിനായ്….ബഹുദൂരമിതിലൂടെ!ഓടിക്കിതയ്ക്കുന്ന പൊന്നുമക്കൾ –ഓരത്തിരിക്കുന്നയീയൊരു തൂണിൽ…ഒരുമിച്ചിരിപ്പു ഞങ്ങൾഒരായിരം ചിരിതൂകി ……! എവിടേയ്ക്കാണ് ……?എന്തിനാണ് …….?എന്തിനായിട്ട് നിങ്ങൾ –എങ്ങോട്ടോടുന്നു……!!! ഉലകിലുള്ളപ്പോളുരുള നല്കാതെ –ഉലകീന്ന് മാഞ്ഞപ്പോളുരുളയുരുട്ടുന്നു?ഉണ്മയേതുമില്ലാത്ത മനസ്സുമായ് –ഉരുളയുരുട്ടുന്നതാർക്ക് വേണ്ടി? തിരക്കുള്ളയീ ജീവിതയാത്രയിൽ –തീരങ്ങൾ തേടുന്ന മക്കൾക്കായി…

പ്രണയനിലാവ്

രചന : മാധവിറ്റീച്ചർ ചാത്തനാത്ത്✍ പ്രണയനിലാക്കുളിർ പെയ്യുന്ന രാവിലെൻമധുമാസരാക്കിളി പാടുകയായ് !..മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരി തൂകിയെൻ ചാരത്തണയുകയായ് !. വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്ന,മനമാകെയനുഭൂതി പൂത്തകാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂമാല്യം…

പട്ടം.

രചന : ബിനു. ആർ. ✍ വാനിൽപറക്കുന്നപട്ടംപോലെഎൻ മനസ്സ് പാറിക്കളിക്കുന്നു,ഇരുളുവന്നുമൂടുമീ ജീവിതത്തിൻസായംസന്ധ്യയിൽ,കാണാചരടിൽപറന്നു പാളിപ്പോകുന്നജീവിതമാം പട്ടത്തിൽചേർത്തുകെട്ടിയിരിക്കുന്നനൂലിനാൽ കൊളുത്തിചിന്നിച്ചിനക്കി വലിച്ചുമിന്നായംപോൽ,അടുപ്പിച്ചെടുത്തില്ലെങ്കിൽഅനന്തവിഹായസ്സിലെചെറുച്ചുഴലിക്കാറ്റിൽനൂലുപൊട്ടി കൂപ്പുംക്കുത്തി-യേതെങ്കിലും ചെളിക്കുണ്ടിൽ-ച്ചെന്നുപതിക്കാൻ ഇടയാകുമെന്നുമനസ്സിന്മേലാപ്പിലാരോവന്നു പിറുപിറുക്കുന്നു!അതിനാലേറെശ്രദ്ധയോടെനിനച്ചിരിപ്പൂ ഞാൻ ഇരുട്ടിൻമായികപ്രപഞ്ചത്തെ,ഇല്ലായ്മകളുടെയുംവല്ലായ്മകളുടെയുംചതിക്കുഴികളെ,മനസികവിഭ്രാന്തികളുണ്ടാക്കുംലഹരിതൻ മായികവലയത്തെ,പിടിച്ചുപറിക്കാരുടെകുരുക്കുനിറഞ്ഞകൺകോണുകളെ…

കൃഷിപാഠങ്ങള്‍ ….

രചന : ശങ്കൾ ജി ടി ✍ ഞാനെഴുതുന്നതെല്ലാംആപ്പിളും ഓറഞ്ചും മുന്തിരിയുമാകുന്നുവിഷമടിക്കാത്ത ഒന്നാംതരംപച്ചക്കറികളാകുന്നു…എന്റെ എഴുത്തെല്ലാംകാച്ചിലും ചേനയും ചേമ്പും കിഴങ്ങുമാകുന്നുഎന്റെ തൂലികനല്ലൊരു കൃഷിക്കാരനാകുന്നുഎന്റെ എഴുത്തുതാള്‍നല്ലൊരു കൃഷിത്താളാകുന്നു….ജീവിതം എന്റെ നാവില്‍ കൃഷിപാഠങ്ങള്‍എഴുതിയിടുന്നു…ഞാന്‍ ഞാറ്റുവേലകളായിതെളിവിലൂടെയും മഴയിലൂടെയും പുറത്തുവരുന്നു…ജീവന്റെ ഇടവേളകളില്‍കാലത്തിലേക്ക്ഒഴുക്കപ്പെട്ടനിലയില്‍ ഞാന്‍ എന്നെത്തന്നെവീണ്ടും വീണ്ടും കണ്ടുമുട്ടുന്നു….വാക്ക് ഒരാമാശയം…

പിൻവിളികൾ

രചന : ദ്രോണ കൃഷ്ണ ✍ അലക്കടലിൽ ഇളകുമാ ഓളങ്ങൾ പോലെഅണയാത്ത ദീപമായ് എൻ ചാരെ നിൽക്കുംകുളിരേറെ നൽകിടും മുഖകാന്തി ചൂടിപൂമുഖപ്പടിചാരി നിൽക്കുമെൻ പെണ്ണ്പരിഭവം പലതുണ്ട് ഇനിയുണ്ട് ചൊല്ലാൻഇടവേള നൽകാത്തകുട്ടിക്കുറുമ്പിപഞ്ചാര വാക്കിനാൽ കിന്നാരമേകിതെല്ലൊന്നൊതുക്കി ഞാൻ കുഞ്ഞി പിണക്കംഇന്നലെകളിൽ ഉമ്മ തരും കുഞ്ഞിളം…

പൂങ്കുല (കുട്ടിക്കവിത)

രചന : ശ്രീകുമാർ എം പി✍ “ചന്നം ചിന്നം” പെയ്തീടുന്നകൊച്ചുകുറുമ്പാ മഴയെഇന്നെന്റെ കുഞ്ഞിൻ തലയിൽനിന്റെ കുറുമ്പു കാട്ടേണ്ടതുള്ളിത്തുള്ളി നീ പെയ്തോണ്ട്തള്ളിക്കയറാൻ നോക്കേണ്ടകൈയ്യിലെ വെള്ളം കൊണ്ടെന്റെകുഞ്ഞിൻമേനി നനയ്ക്കേണ്ടകുട്ടിക്കളിയ്ക്കു നില്ക്കേണ്ടതൊട്ടുകളിയ്ക്കാൻ നോക്കേണ്ടകുഞ്ഞിനു ദീനമേകീടാൻഒട്ടും നിനക്കു കിട്ടൂല്ലകുറുമ്പു തീരെ കാട്ടാതെദൂരെ നിന്നു കളിച്ചോളൂതുള്ളിത്തുള്ളി തളരുമ്പോൾമെല്ലെപ്പോയി കിടന്നോളൂ.

മഴപ്പെയ്ത്ത്

രചന : പാപ്പച്ചൻ കടമക്കുടി ✍ മഴേ നീ വരുന്നോരൊരുക്കം ശ്രവിക്കേപുഴയ്ക്കെന്തു കാര്യം,കുതിച്ചോടിയുള്ളംതഴച്ചാർത്തു നാടും കിലുക്കിക്കുലുക്കികഴൽക്കൂത്തുമാടിക്കളിക്കാനിതിപ്പോൾ? മുളയ്ക്കുന്ന കൂമ്പിൽത്തളിർക്കുന്ന മോഹ –ക്കിളിപ്പാട്ടിലാടും മരങ്ങൾക്കുമുണ്ടോകുളിച്ചീറനാറ്റും മുടിത്തുമ്പു തട്ടി –ത്തുളിച്ചിട്ടു നാണം കലമ്പുന്ന നോട്ടം! കളിത്തോണിയുണ്ടാക്കി നില്പുണ്ടതുള്ളി –ന്നൊളിക്യാമറക്കണ്ണിലെന്നേ പതിഞ്ഞൂചളിക്കൊത്തുമുറ്റത്തൊരോളം ചവിട്ടുംകളിക്കുട്ടി പൊട്ടിച്ചിരിക്കുന്നുമുണ്ടേ. നിറംമങ്ങി,…

ആകാശമിഠായി

രചന : കൽപ്പറ്റ നാരായണൻ ✍ കൂട്ടുകാരന്റെ മകളുടെ പേര്മഴയാണെന്നറിഞ്ഞപ്പോൾമനസ്സ് തെളിഞ്ഞു.സാറാമ്മയുടെയും കേശവൻനായരുടെയുംസങ്കടംവൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ..വംശമുദ്രയില്ലാത്തജാതിമുദ്രയില്ലാത്തജീവജാതികൾക്കെല്ലാം മീതെതുല്യമായ ഉത്സാഹത്തോടെപെയ്തിറങ്ങുന്ന മഴആദ്യമായൊരുവളുടെ പേരായിരിക്കുന്നു!മഴ പോലെ നല്ലൊരു പേര്എത്രകാലം കൂടിയിട്ടാണ്‌ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്!കുഞ്ഞായിരിക്കുമ്പോഴേഅവൾക്കു പേരായി.മഴയ്ക്കുമുണ്ടാകില്ലേ കൊതി-വീടായി, കുടുംബമായി കഴിയാൻ?നാട്ടിലെത്താനും വീട്ടിലെത്താനുംഓർമ്മിപ്പിക്കുന്ന ചുമതലകാലങ്ങളായി വഹിക്കുന്നതല്ലേ,അടച്ചിട്ട വാതിലിനു പിന്നിൽജന്മത്തിനു…