വാണീ ദേവി
പട്ടം ശ്രീദേവിനായർ* പ്രീയപ്പെട്ടവർക്ക് പൂജവയ്പ് ആശംസകൾ! അക്ഷര പുണ്യമേ.അമല പ്രവാഹമേ..അകമേ പൊരുളായ..അറിവിൻ നിറവേ……കരകാണാക്കടലാകും.കാരുണ്യത്തിടമ്പേ…..കാവ്യത്തിന്ഈണങ്ങൾഎന്നും നിൻ സ്വന്തം … ….അലിയുക നീ ദേവീ..അഭയമായ്തീരുമോ.?.നിൻ…..അനുഗ്രഹമേറ്റു ഞാൻ അടിമയായ്തീരുന്നു….!
നടന വിസ്മയം മാഞ്ഞു.
സാബു കൃഷ്ണൻ* പണ്ടു ഞാൻ വന്നുനിന്റെ ഗ്രാമ വിശുദ്ധി തേടിപരുത്തിക്കളം ബോട്ടു ജെട്ടിഎത്രയോ വട്ടം നീ കയറിയിറങ്ങിയ ,നിന്റെ ആറ്റു തീരം.ഞാൻ വരുമ്പോളാ പാലമുണ്ട്അതു നിന്റെ വീടിന്നടയാളംപാലത്തിനു പേര് പരുത്തികളം.അവിടെയെനിക്കൊരുചങ്ങാതിയുണ്ട്എന്റെ പരിചയക്കാരനവൻഅവനോടു ഞാനന്ന് പറഞ്ഞുകൊണ്ടുപോകൂയെന്നെആ വീട്ടിലേക്ക്കാണണമെനിക്കാ മഹാനടന്റെ വീട്.അവന്റെ പിന്നിലായിഞാൻ നടന്നുദേവീ…
ഒപ്പം നടന്ന ഒരാള്.
മീര വാസുദേവ്* ഓരോ ജീവിതത്തിലുണ്ടാകും ആരുമല്ലെങ്കിലും ഒപ്പം നടന്ന ഒരാള്.പാതി വഴിയില്യാത്ര പറയാതെ മടങ്ങിയപ്രിയപ്പെട്ട ഒരാള്.ലോകം എത്ര വിചിത്രാണ്.എന്തോരം മനുഷ്യരാണിവിടെ !പല നിറത്തിലുള്ളോര്പല ഭാഷ പറയണോര്പല ജോലി ചെയ്യണോര്.നമ്മള് അകറ്റി നിർത്തണനമ്മളോട് അടുത്ത് നിക്കണോര്.എന്നിട്ടും..,…..ചുറ്റുമുള്ള മനുഷ്യർക്കൊപ്പം നിന്നിട്ടുംഒറ്റപ്പെടലിന്റെ വിത്തുകൾ നമ്മളിൽമുളച്ച്പൊങ്ങിയതെങ്ങനെയാണ്.ഈ ഒറ്റപെടലുകള്ആദ്യം…
വാത്സല്യം തേടുന്നവർ
ജോസിൽ സെബാസ്ത്യൻ* സ്നേഹത്തിൽദാരിദ്ര്യമനുഭവിച്ചു വളർന്നഒരുവനിലോ ഒരുവളിലോപ്രണയത്തെ മാത്രമായിതിരയരുത് …നിങ്ങൾനിരാശയുടെ പടുകുഴിയിൽവീണുപോയേക്കാംനിങ്ങൾപ്രണയം തേടുമ്പോളൊക്കെഅവർ തേടുന്നത്ആവോളം ആഗ്രഹിച്ച്നേടാതെപോയഅപ്പന്റെയോ അമ്മയുടേയോവാത്സല്യമാവുംനിങ്ങളുടെ മടിയിൽതലവച്ചു കിടക്കുമ്പോൾഅവന്റെ കണ്ണിൽനിങ്ങൾ പ്രണയം തിരയുകയുംനിങ്ങളുടെ കണ്ണിലവൻഒരമ്മയുടെ വാത്സല്യംതിരയുകയും ചെയ്യുംനെഞ്ചിൽ മുഖം ചേർത്ത്മുലക്കണ്ണു നുണയുന്ന ചുണ്ടുകൾരതിമൂർച്ഛയുടെവക്കോളം എത്തിക്കാമെങ്കിലുംനിങ്ങളവന്റെമുടിയിഴകളിൽ തലോടവേപാതിതുറന്ന കണ്ണുകളോടെനോക്കിക്കിടന്ന്ഒരു കുഞ്ഞിനെ പോലെയവൻമയങ്ങിപ്പോകാംകൊല്ലാനുള്ള കലിയോടെനിങ്ങളവനെനെഞ്ചിൽ…
പ്രിയവേണുനാദം
സുമോദ് പരുമല* ഒടുവിലാ …ആൽത്തറമൂകമായിപ്രിയവേണുനാദംനിലച്ചുപോയി …മഞ്ഞവെയിൽച്ചിന്തിലെന്നുമെന്നുംമഞ്ഞത്തകരപ്പൂമാത്രമായി .നീ നിറഞ്ഞാടും’ പകൽപ്പൂരങ്ങൾ ..ഓർമ്മയിൽ തൂവെയിൽച്ചന്തമായിരാവുകൾ ,ആട്ടവിളക്കിൻ മുമ്പിൽനാട്ടുപാട്ടീണങ്ങൾ പാടിനിന്നു .തുള്ളിപ്പിടയ്ക്കും തുടിയിലെന്നുംപാട്ടുകൾ ന്യത്തം ചവിട്ടിനിന്നു .പാടുന്ന മേളപ്പദങ്ങളെല്ലാംഞാറ്റുവേലച്ചിരി തൂകിനിന്നു .അതിരുകാക്കുംമലപൂവണിഞ്ഞു ,.അമ്പലപ്രാവുകൾവീണ്ടുമേതോആലിലത്താളത്തിലോർമ്മതേടി.നീ കൊഴിച്ചിട്ടൊരാപൂക്കളെല്ലാംപാട്ടിൻ്റെ കാറ്റിനെയോമനിക്കും .നിൻവിരൽത്തുമ്പിലെതോൽത്തളമാകരുമാടിക്കാറ്റ്നിറച്ചുവയ്ക്കും,വയലേല വീണ്ടുംകതിരണിയുംമഞ്ഞുംമഴയും കൊഴിഞ്ഞുവീഴും.കാവടിച്ചിന്തിൻ്റെഈരടികൾപാലക്കുടങ്ങളിൽതേൻചുരത്തും .ഭാവസുഗന്ധികൾനിൻമിഴികൾ ,എന്നുമീമണ്ണിനെയുറ്റുനോക്കും .നോവാഴിപെയ്തു…
ശ്രേഷ്ഠം പദ്ധതി
ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. RPwD ആക്ട് 2016, Chapter (III) സെക്ഷന്‍ 16 (1) പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള…
പെൺകുട്ടിദിനം
കോന്നിയൂർ ദിനേശൻ* പാറിപ്പറക്കുക പെൺമക്കളേ നിങ്ങൾനാടിൻ വിഹായസ്സിലെങ്ങുംപെൺമളുണ്മകളായികുടുംബത്തിൽവെണ്മ പരത്തുവാനായിമാതാപിതാക്കളെ നോവിച്ചിടാതെ തൻഭ്രാതാക്കളെ വെറുക്കാതെ,വീടിനും നാടിനുംവെട്ടമേകും പൊൻവിളക്കായി ദീപ്തി പരത്തൂ.നിങ്ങൾതൻ കൺകളിൽനോവിന്റെ നീർക്കണംഅഗ്നിയായ് കത്തിനിൽക്കാതെ,സാന്ത്വനത്തിന്റെ മൊഴിയും വഴിയുമായ്കാത്തിരിക്കുന്നിതാ ലോകം!.
നടൻ നെടുമുടി വേണു (73) അന്തരിച്ചു.
Bijukumarmithirmala* കണ്ണീർ പ്രണാമംനെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ! ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും…
ഫൊക്കാനാ 20 ആഴ്ച മലയാളം ക്ലാസ്: 100 കുട്ടികൾ പഠനം പൂർത്തിയാക്കി.
ഫൊക്കാന മീഡിയ ടീം* ഫ്ലോറിഡ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അക്ഷര ജ്വാല എന്ന പേരിൽ നടത്തിയ 40 ദിവസത്തേ മലയാളം ക്ലാസ്സുകളുടെ സമാപന മീറ്റിംഗ് ടെക്സാസ് യൂനിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ് മേധാവി ഡൊണാൾഡ് ഡേവിസ് നിർവഹിച്ചു. സ്പുടമായി മലയാളത്തിൽ സംസാരിച്ചു കൊണ്ടാണ് സമാപന…
ഒളിമങ്ങാത്ത കൗതുകം.
രചന :- ബിനു. ആർ. ഓർമ്മയിൽ ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവും.ഉണ്ടുഞങ്ങളഞ്ചാറുതായ് –വഴിക്കാർ സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർതാമരവിടരുംപാടത്ത്കാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുകിന്നാരംപറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽമത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ വിദഗ്ദ്ധരാകുംകൊസ്രാക്കൊള്ളികൾചട്ടംകേറ്റും ഞങ്ങൾവാലില്ലാ മരംകേറികളെ.മുത്തശ്ശനെന്നനാമഥേയത്തിൻപരാക്രമശാലിയെ പൂട്ടാൻമത്സ്യങ്ങളെപ്പിടിക്കരുതെന്നകല്പനയെ കല്ലേൽപ്പിളർക്കാൻഞങ്ങൾ വാല്യക്കാരെ-യിളക്കാൻ കച്ചകെട്ടിയിറങ്ങി-യവർ കോലാട്ടക്കാർ.തൊടിയിൽ താഴത്തേതിൻചാരേവിളങ്ങീടും…
