ബ്ലാക്ക് ബോർഡ് ◼️

Zehraan Marcelo* ബ്ലാക്ക് ബോർഡിലെശതമാന ചിഹ്നത്തിന്റെതുറിച്ചുനോട്ടം!ചുവന്ന റമ്മിലേക്ക് വീണുപടരുന്നഐസുകട്ടകൾ…നടന്നുതേഞ്ഞ ചെരിപ്പിനടിയിലെവൃത്തങ്ങൾ…പിഞ്ഞിയ കറൻസി നോട്ടിലെപൂജ്യങ്ങൾ…ഒരു മാദകനടിയുടെ തുടയിടുക്ക്ലക്ഷ്യമാക്കിയ സ്വയംഭോഗത്തിന്റെഅവസാന ഇറ്റുവീഴ്ച്ചകൾ…ബീഡിപ്പുക കാർന്നുതിന്നഹൃദയത്തിന്റെ സുഷിരങ്ങൾ…വിഭ്രാന്തിയുടെ തടവറക്കമ്പികളെവിറയലോടെ ചേർത്തുപിടിക്കുന്നമെലിഞ്ഞ രണ്ടു കരങ്ങൾ…ബ്ലാക്ക് ബോർഡിലെശതമാനക്കണക്കുകളിലേക്ക്അസ്ത്രങ്ങളയയ്ക്കുകയാണ്കണക്കുകൾ പിഴച്ചുപോയവന്റെകവിതയിലെ പൂർണവിരാമചിഹ്നങ്ങൾ!അറിയാമോ,കണ്ണുകളടച്ചാലും തുറന്നാലുംബ്ലാക്ക് ബോർഡ് വെറുംബ്ലാക്ക് ബോർഡ് മാത്രമാണ്…

അഫ്ഗാന്‍ നിര്‍ഭാഗൃരുടെ രാജൃം.

സുമോദ് എസ്* മതത്താലും രാഷ്ട്രീയത്താലും ഒരേ പോലെ ചതിയ്ക്കപ്പെട്ട ജനതയും ദേശവുമാണ് അഫ്ഗാന്‍.അമേരിയ്ക്കയാലും ,റഷൃയാലും ഒരേ പോലെ ചതിയ്ക്കപ്പെട്ടവര്‍..വര്‍ണ്ണവെളിച്ചങ്ങളും സംഗീതനിശ്ശകളും റുബാബിന്റെ സംഗീതവും,സിനിമകളും നാടകങ്ങളും, ബഹദൂര്‍ഷായുടേയും റൂമിയുടേയും ഗാനങ്ങളും കൊണ്ട് ആഹ്ളാദഭരിതമായ കാബൂള്‍ രാവുകള്‍ ചോരകനത്ത് കട്ടപിടിച്ച് കറുത്തു പോയത് 1970…

ലളിതഗാനം.

ശ്രീരേഖ എസ്* കാൽവിരലാലൊരു ചിത്രമെഴുതി,കാതരമിഴിയവളെന്നെ നോക്കി.അനുരാഗഗീതം മൂളിയ ചൊടികളിൽപ്രണയത്തിൻ അരുണിമ വിരിഞ്ഞു.(കാൽവിരലാലൊരു….) നീരവമിന്നും നിൻകവിളിണയിൽകുങ്കുമം ചാർത്തുവതാരോ?വ്രീളാവിവശം മിഴികളിൽ നോക്കികവിത രചിയ്ക്കുവതാരോ?…… മധുരംകാതിൽ മൊഴിയുവതാരോ?(കാൽവിരലാലൊരു….) ചിന്തയിൽ വിടരും കവിഭാവനകൾരുചിരം നിന്നിലുണർത്താംമധുമൊഴികൾ പൂമഴയാവുമ്പോൾപ്രണയകവിതകളെഴുതാം,…… മധുരംപ്രണയകവിതയായ് മാറാം.(കാൽവിരലാലൊരു….)

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ.

ഫാ.ജോൺസൺ പുഞ്ചക്കോണം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പതിനഞ്ചുനോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും,ഇടവകയുടെ പെരുന്നാളും 2021 ആഗസ്‌റ് 14 – 15 തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.ആഗസ്‌റ് 8 -നു ഞായറാഴ്ച വിശുദ്ധ കുർബാനക്ക്…

ആന്തരീകാനന്ദം.

ശിരസ്സിൽ ഭ്രാന്ത്പൂക്കുമ്പോൾ അക്കാലത്ത് ഞാൻ ഒരു മുക്കുവനായി കടൽത്തീരത്തു ജീവിച്ചിരുന്നു. യവ്വനം എത്തും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ഏകനായി ജിവിച്ചു. രാത്രി കാലങ്ങളിൽ കടലിൽ ചൂണ്ടയിട്ടും വലവീശിയും മീൻപിടിച്ച് നിത്യവൃത്തികഴിഞ്ഞുപോന്നു. ഒരു രാത്രിയിൽ ക്ഷീണം മൂലം വള്ളത്തിൽ കിടന്ന് ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ…

വ്യസനകാണ്ഡം.

ജലജാപ്രസാദ്* പ്രിയമാനസാ ,ഞാനാരായിരുന്നു എന്ന്അങ്ങയെഒരു വട്ടം കൂടിഓർമിപ്പിക്കണമെനിക്ക് ..എല്ലാവരാലും എന്നും മറക്കപ്പെട്ടവളാണീഊർമ്മിളരാമായണം സീതായനവു മാണെന്ന് ഏവരെക്കൊണ്ടും പറയിച്ചവാത്മീകിയാണെന്നെആദ്യം മറന്നത്.ജനകപുത്രിയായിട്ടുംജാനകിയെന്ന പേർ .എനിക്കു തരാൻഅച്ഛൻ മറന്നു!സ്വയംവരപ്പന്തലിൽമണവാട്ടിയാക്കാൻമറന്ന്പ്രിയനേ,എന്നെ നിനക്ക്താതൻ ദാനമായേകിജ്യേഷ്ഠനൊപ്പം മരവുരിയുടുത്തപ്പോൾനീയും വരുന്നോ കൂടെയെന്നെന്നോടു ചോദിക്കാൻ നീ മറന്നു, !പാദുകാഭിഷേക വേളയിൽകൊട്ടാരത്തിലേക്ക് ഭരതൻവശംഒരു സ്നേഹക്കുറിമാനം…

“ഇന്ന് അത്തം”

അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം. തൃക്കേട്ടയ്‌ക്കു പൂക്കളം ആറു…

വന്നല്ലോ,പൊന്നോണം.

സുദർശൻ കാർത്തികപ്പറമ്പിൽ* വന്നല്ലോ,വന്നല്ലോ,മിന്നിമറഞ്ഞൊരാ-പൊന്നോണം പിന്നെയും മുന്നിൽ!കിന്നരിമീട്ടിക്കിനാക്കളൊരായിരംകിന്നരിച്ചെത്തുന്നിതെന്നിൽ!ചിങ്ങക്കുളിരലതൂകും നിലാവത്തു,തങ്ങളിൽ പാട്ടുകൾപാടി,തിങ്ങിനകൗതുകത്തോടെ കൈകൾകൊട്ടി-യങ്ങനെയാട്ടങ്ങളാടി,മുത്തശ്ശിയോടൊപ്പം കൂടിയമ്മുറ്റത്തൊ-രത്തക്കളവുമെഴുതി,മുത്തോലും മുല്ലപ്പൂമാല്യവുമായ്മണി-മുത്താകുംകണ്ണന്നുചൂടി,നാട്ടുമാങ്കൊമ്പത്തുകെട്ടിയോരൂഞ്ഞാലിൽകൂട്ടത്തോടങ്ങിരുന്നാടി,ആവണിമുറ്റത്തായോടിയണഞ്ഞിടും,മാവേലിമന്നനെത്തേടി,പാലടപ്പായസ സദ്യയുമുണ്ടൊട്ടു,ചേലിൽ കുസൃതികൾ കാട്ടി,കോടിയുടുത്തു,കവിതയുരുക്കഴി-ച്ചാടലേതേതുമകറ്റി,പത്തോണമുണ്ടു,മദിച്ചുംരസിച്ചും ഹാ!തത്തിക്കളിച്ചങ്ങുനീങ്ങി,ചിങ്ങമാസത്തിൻ പുലരികൾപിന്നെയു-മങ്ങനെയെത്തുന്നുനീളേ!കേരളനാടിൻ മഹത്വങ്ങളാലോല-മാരൊരുമാത്ര പാടാത്തൂ!കേരളമെന്നപേർ കേൾക്കിൽ നാമാദ്യമാ-യോരുന്നതൊന്നേ,പൊന്നോണം!

“ചില ചിന്തകൾ”

Darvin Piravom* “ജനം അറിഞ്ഞിരിക്കണ്ടത്”. ഇന്നലകളിൽ വിവാദമാകുന്ന വാർത്തകൾ നാമൊന്ന് ഗഹനമായ് ചിന്തിച്ചാൽ അതിൽ ഭൂരിപക്ഷവും ഇല്ലുമിനാറ്റിയുമായ് പരസ്പരം ചേർന്ന് പോകുന്നത് നമുക്ക് കാണുവാനാകും. “ഇല്ലുമിനാറ്റി” എന്ന് പറയുന്നത് തന്നെ “ഉജ്ജലിപ്പിക്കൽ” എന്നതാണ്. ചെറ് പ്രായക്കാരുടെ സ്ത്രീ പുരുഷ വ്യത്യാസമന്യേ രണ്ടും…

എന്റെചിങ്ങപ്പെണ്ണ്’!

രചന – മാധവി ടീച്ചർ, ചാത്തനാത്ത്* ചിങ്ങപ്പെണ്ണിന് പുന്നാരംപൂത്തൊരു പൂവിന് കിന്നാരംതെന്നലിനിന്നും തേരോട്ടംതേവർക്കപ്പോഴാവേശം.തെങ്ങോലക്കുരുവീ വരു നീകൂട്ടിൽ മയങ്ങാം കൂട്ടരുമായ്കുഞ്ഞാറ്റക്കിളി കൂടെ വരൂകൂടും വിട്ടു പറന്നീടാം –കൂകിപ്പാറും കുയിലമ്മേകൂട്ടിൽ കുഞ്ഞു തനിച്ചാണോകൂട്ടിലിരിക്കും തത്തമ്മേകൂട്ടിന്നിണയിന്നെവിടെപ്പോയ്കാവിൽ പൂരം കാണാനായ്മാരനൊടൊപ്പം പോകണ്ടേ.മുത്തണി മെയ്യിൽ പൂണാരംചാർത്തും ചിങ്ങപ്പൂപ്പുലരി.🙏 അത്തംദിനാഘോഷത്തിൽ…