Category: ടെക്നോളജി

ഫെയ്സ് ബുക്കുംകുറേ വ്യാമോഹങ്ങളും

രചന : താഹാ ജമാൽ* വ്യാമോഹങ്ങളുടെ പകൽഅസ്തമിക്കാനിരിക്കെഅവൾ അയാളിൽ പുളകങ്ങൾ തീർത്തുമുടി പിന്നിയിട്ടുകൺമഷിയെഴുതിപ്രമേയമില്ലാത്ത പ്രണയമെഴുതിവിരഹമെഴുതികാമമെഴുതികാൽനഖങ്ങളിൽ കളറുകൾ പുരട്ടിസാരിയിൽ നിന്നും ചുരിദാറിലേക്ക്,സ്കൂൾ പാവാടയിലേക്ക്,പ്രായത്തെ വലിച്ചുകെട്ടാൻ ശ്രമിച്ചു.നര ഒളിപ്പിയ്ക്കാൻകളറുകൾ പുരട്ടിചുളിഞ്ഞ കവിളുകൾ കണ്ണാടിയിൽ നോക്കുമ്പോൾഅവളുടെ ഉള്ളു പിടഞ്ഞുകാലമേൽപിച്ച പ്രായം മുന്നിൽകലണ്ടറായ് നിന്നു.കാലംമുടക്കുന്ന വഴികളിൽമദാലസ യൗവ്വനം…

‘വാർത്ത’

മൈക്രോ കഥ : മോഹൻദാസ് എവർഷൈൻ* പത്രം ഉച്ചത്തിൽ വായിക്കുന്നത് താമരാക്ഷന്റെ ഒരു ശൈലിയാണ്, പണ്ട് ബീഡികമ്പനിയിൽ ജോലിക്കാർക്ക് പത്രം വായിച്ചു കേൾപ്പിക്കുന്ന ജോലിയായിരുന്നു തനിക്കെന്ന് ചിലപ്പോൾ അയാൾ വീമ്പിളക്കുന്നത് കേട്ടിട്ടുണ്ട്.“ഓരോ വാർത്തയും അതിന്റെ ഗൗരവത്തിൽ തന്നെ വായിച്ചാലേ കേൾക്കുന്നവർക്ക് അതുൾകൊള്ളാൻ…

തോറ്റോടിയ ജനത

രചന : താനു ഓലശ്ശേരി* ചോരചിന്തിയ തെരുവിൽ നിസ്സഹായനായി നോക്കി നിന്ന കണ്ണുകളിൽ,മതഭ്രാന്തന്മാരുടെ കുപ്പായമണിഞ്ഞ് ഇരുട്ടു പുതച്ച തെരുവില്,മകരമാസ കുളിരിൽ ഉണങ്ങിയ ജീവിത ചില്ലയിൽ.മഞ്ഞു പെയ്തു മൂടിയ പുക പടലത്തിൽ ‘ജീവിതം നിറഞ്ഞൊഴുകിയശാന്തസമുദ്രത്തിൽ… ‘മത വിഷം തിന്ന് ചലനമറ്റ അവനെ നോക്കി,ഉണങ്ങിയ…

2022

രചന : ജയശങ്കരൻ ഒ ടി* ഒടുവിനെന്തിനെന്നില്ലാതെ നീളുന്നവിളവെടുപ്പിനായ് എത്തും പുലരികൾഅതിരു കാണാതെ താനേ മുളക്കുന്ന .ചുടല നാമ്പു പോൽ നീളും പ്രതീക്ഷകൾപരിചിതം,വന്നു പോയവ,തീരെയുംപുതിയവ,കാത്തു നിൽക്കാതെ മാഞ്ഞവ .നിഴലുപോൽ നിന്നതാരുടേയോ മുഖംമറവിയിൽ താണുറഞ്ഞൂറിനിന്നതോഅരുമയാം കൈവിരൽ തൊട്ടു പെങ്ങളെന്നൊരു തവണ വെളിച്ചം പകർന്നതോപിരിയുകില്ലിനി…

പുതുവർഷത്തിനായി.

രചന : ജോർജ് കക്കാട്ട് ✍️ പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിതത്തിന്റെ പുസ്തകത്തിൽ ഒരു പുതിയ ഇല.പഴയ കുറ്റബോധം കടന്നുപോയി.ഒപ്പം പഴയ ശാപവും മായ്ച്ചു.പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിത പുസ്തകത്തിൽ ഒരു പുത്തൻ ഇല!പുതുവർഷത്തിൽ ഒരു പുതിയ പ്രതീക്ഷ!ഭൂമി ഇപ്പോഴും വീണ്ടും…

വിട ചൊല്ലുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* പുതുവൽസരത്തെ പുതു പ്രതീക്ഷകളുമായി വരവേൽക്കുകയാണ് ലോകം. ഒട്ടേറെ പാഠങ്ങൾ ചൊല്ലി പഠിപ്പിച്ച പോയ വർഷത്തെ പോയോർമകളെല്ലാം ജലരേഖ മാത്രമായിരുന്നോ? ഇനിയും പഠിക്കാത്ത ഇന്നിന്റെ തലമുറക്ക് പുതു ചരിതം രചിക്കാനാകുമോ ??? ശരവേഗമകലുന്ന കാലം മൊഴിഞ്ഞുള്ള…

അമ്മ അറിയാൻ

രചന : ദീപക് രാമൻ. അമ്മേ നീ അറിയുവാൻ,നിന്നുദരത്തിലുയിർകൊണ്ടനിൻ പ്രാണൻ്റെ പാതി ഞാൻ.പേറ്റുനോവാറിടുംമുൻപുനീപൊക്കിൾ മുറിച്ച് ,തെരുവിൽഉപേക്ഷിച്ച ചോരക്കിടാവുഞാൻ…കൂട്ടിലടച്ചൊരു തത്തയല്ലെന്നു നീനിൻമനസാക്ഷിയെ ചൊല്ലിപഠിപ്പിച്ചു.വെട്ടിമുറിച്ചു നിൻ രക്തബന്ധങ്ങളെ,തട്ടിത്തെറിപ്പിച്ചു തത്വശാസ്ത്രങ്ങളെ,പാറിപറക്കുന്ന ചെങ്കൊടി പോലെപാരിൽ ഉയർന്ന് പറന്നീടുവാൻ.ചക്രവാളത്തിനും കുങ്കുമം പൂശുവാൻപുത്തൻ മതിലുകളുയർത്തിടുമ്പോൾ!അമ്മേ അറിയുക ,നിന്നോമൽകിടാവിനെഒരുനോക്കു-കാണാതെ,മാറോടുചേർക്കാതെ,എങ്ങനീരക്തപതാക നീഹൃദയത്തിൽ ചേർത്തുമയങ്ങുമെന്ന്.അമ്മേ…

വരകൾ.

രചന :- ബിനു. ആർ.* കുറിക്കാം ‘അ’ എന്നക്ഷരമാദ്യം‘മ’യ്ക്ക് ഇരട്ടിപ്പിട്ട്അമ്മയെന്ന മധുരമാംപദംഅമ്മിഞ്ഞപ്പാലിൻ മധുരിമയോടെചൊല്ലാം അതുചിലപ്പോൾമനസ്സിന്നുസാന്ത്വനവുമാകാം.കണക്കുകൾ വരക്കാംഒന്നെന്നും രണ്ടെന്നും മൂന്നെന്നുംമുച്ചൂടുകളും കൂട്ടിക്കുഴക്കാംകണക്കുകളുടെ കൂട്ടപ്പിഴവുകൾകണ്ടില്ലെന്നുനടിക്കാംകാണാചരടുകളിൽ പിന്നിയ ജീവിതം ഇഴപിരിച്ചെടുക്കാംകാലത്തിൻ കൂട്ടിക്കിഴിക്കലുകൾനടത്താംജീവിതത്തിന്റെ വരകൾ നേരായിരിക്കാൻമനനം ചെയ്യാംസ്വപ്നങ്ങളെല്ലാം കരുപ്പിടിപ്പിക്കാംജീവിതത്തിൻ ഉയർച്ചതാഴ്ചകളിൽമനം മടുപ്പിക്കാംചില്ലറ ജീവിതസാഹചര്യങ്ങളിൽമനസിന്നിടർച്ചകൾചിന്തിയെടുക്കാൻ കരുക്കൾ നീട്ടാം.എല്ലാം തുടങ്ങുന്നതേ…

വീണ്ടും ക്രിസ്മസ്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ക്രിസ്തുവിൻ മാറിൽ തറച്ച കുരിശുമാ –യിപ്പൊഴും നമ്മൾ നടക്കുന്നു നിഷ്ഠുരം!പള്ളിതൻ ശൃംഗത്തിലെന്നല്ല,മർത്യന്റെ –കണ്ഠനാളത്തിലുമിന്നതു കാൺമു,ഞാൻ!രണ്ടു സഹസ്രാബ്ധമിങ്ങു കഴിഞ്ഞിട്ടു –മുണ്ടായതില്ലൊരു ക്രിസ്തുവുമങ്ങനെ!മുറ്റിത്തഴച്ചു ജൂദാസ്സുമാർ നിൽക്കവേ;എത്തുന്നതെങ്ങനെയ,ക്രിസ്തുമാമുനി?സത്യധർമ്മത്തിന്റെ മൂർത്തിയാം ക്രിസ്തുവി-ന്നാപ്ത വാക്യങ്ങളെക്കാറ്റിൽ പറത്തി നാംവെട്ടിപ്പിടിച്ചതന്നെത്ര ഭൂഖണ്ഡങ്ങൾ,മുഷ്ടിമിടുക്കിനാൽ,ഹാ മതഭ്രാന്തിനാൽ!പള്ളിതൻ മുറ്റത്തെ രമ്യഹർമ്യങ്ങളിൽപള്ളനിറച്ചു,സുഖിച്ചുവസിച്ചിടുംദുഷ്ടപ്പരീശ…

പുൽക്കൂട് ഉണ്ടാക്കുമ്പോൾ !

രചന : മാത്യു വർഗീസ്✍️ പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാൻ ഒരു വാതിൽഇല്ലാത്തതാണെനിക്ക്, സ്വന്തമായ് ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം, നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് ! ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും…