മനുഷ്യനും തെരുവുനായ്ക്കളും
രചന : ഷൈലകുമാരി✍ കേരളംദൈവത്തിൻ സ്വന്തംനാട്പണ്ടിതുകേട്ട് വളർന്നുനമ്മൾകേരളം ഭ്രാന്താലയമെന്നുകേട്ടുജീവിതയാത്രയിൽ പിന്നീടെന്നോ? ഇന്നോ? നായകൾതന്നുടെ ജന്മനാടായ്മാറിപ്പോയ് സുന്ദരമെന്റെ നാട്!കവലകൾതോറും വിലസിടുന്നുരക്തംനുണഞ്ഞു രസിച്ചിടുന്നുജീവനെടുത്തു കളിച്ചിടുന്നു; ആബാലവൃദ്ധം ജനങ്ങളുമീദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്ചോരയൊലിച്ച് നടന്നിടുന്നു;കൊല്ലുവാനാവില്ല തല്ലുവാനുംമൃഗസ്നേഹികൾ മുറവിളികൂട്ടിടുംകേസുകൊടുക്കുമുപദ്രവിക്കുംജീവിതം ജയിലഴിക്കുള്ളിലാകും; ആന, കടുവയും, കാട്ടുപോത്തുംസ്വര്യവിഹാരം നടത്തിടുന്നുമനുഷ്യനുമാത്രം വിലയിടിഞ്ഞുമർത്ത്യജീവിതം കാക്കുവാനാരുമില്ലഅവന്റെ വേദനകാണുവാനാളുമില്ല;…
