സകലകുലാവ്യാക്ക.
രചന : ഹാഫിസ് ആഷിക് ❤️ പത്തേമുക്കാലിന്റെ ബസ്പതിനൊന്നേകാലിന് വന്നന്നായിരുന്നുസദ്ദാംമുക്കിലെ മാഞ്ചോട്ടിൽഅയാളിറങ്ങിയത്വലത്തേകാൽ മാങ്ങണ്ടിക്കൂട്ടത്തിലുംഇടത്തേകാൽ കുട്ടേട്ടന്റെതട്ട്കടയിലും ചവിട്ടിഅയാൾ ചായക്ക് പറഞ്ഞുഒന്നല്ല,കടുപ്പത്തിൽ എട്ടെണ്ണംപതിനാല് കണ്ണുകളിൽപതിനാലാം രാവിന്റെ പൊലിവ്ചുവപ്പ് തലേകെട്ടുംപച്ച ജുബ്ബയുംകാവിത്തുണിയുമുടുത്തവരത്തന് നാട്ടുകാർ പേരിട്ടുസകലകുലാവ്യാക്കവിരലായ വിരലിലെല്ലാംവെള്ളി മോതിരങ്ങൾകൈതണ്ടയിൽ കെട്ടിയിട്ടമരമുത്തിന്റെ തസ്ബീഹ്മാലഇടക്കിടെ വാറ് പൊട്ടുന്നനരച്ച് വെളുത്തൊരു അവായിഇതൊക്കെയായിരുന്നുഅയാളുടെ…
