ഇങ്ങനെയും.
ഷാജു. കെ. കടമേരി* കത്തുന്ന സൂര്യനെനെഞ്ചിൽ വരിഞ്ഞ് മുറുക്കിഅനാഥത്വത്തിന്റെവിങ്ങലുകൾകോറിവരഞ്ഞിട്ട നഗരം.പൊള്ളുന്ന വരികൾതലയിട്ടടിച്ച് പിടഞ്ഞ്കരള് കുത്തിപ്പിളർന്ന്അഗ്നിനിലാവ് പുതച്ച്സങ്കട മേഘവർഷമായ്വിങ്ങിപൊട്ടിപാതിരാക്കാറ്റിനൊപ്പംചുവട്തെറ്റിക്കുതറുന്നു.നഗരമര ചുവട്കീറിയൊരു ഇടിമുഴക്കംമഴനിലാവ് കൊത്തിവച്ചനട്ടപ്പാതിര മാറിൽവേദനയുടെകരിമ്പാറ തോറ്റങ്ങൾചുരത്തുന്നു.ഹോട്ടലിന്റെ പിന്നാമ്പുറത്തെഎച്ചിലിലകളിൽകയ്യിട്ട് വാരി തിന്നകുഞ്ഞ് നോവുകൾപാതിമങ്ങിയ സ്വപ്നങ്ങളിൽതീമഴ കുതിരുന്നു.അമ്മയുടെ നെഞ്ചിൽതല ചായ്ച്ചുറങ്ങുമ്പോൾപാതിപൊള്ളിയകിനാവുകളുടെഇഴകളിൽ പറ്റിച്ചേർന്ന്നിറഞ്ഞ് തുളുമ്പിയകണ്ണുകളിൽവരച്ചിട്ട ചിത്രങ്ങളിൽസങ്കടപെരുമഴഅലറിക്കരഞ്ഞ്ഇരുള് കീറിവരയുന്നു.മകനെ…
