Month: December 2020

തെണ്ടികൾ …. Bijukumarmithirmala

തെരുവിൽകൈനീട്ടിഒരു നേരത്തെഭക്ഷണംയാചിക്കുന്നവന്ആരോ ഓമനപേരുചേർത്തുവച്ചുതെണ്ടിപെണ്ണിൻ്റെസ്നേഹം യാചിച്ചുചെന്നവനെ അവളുംഓമന പേരു ചേർത്തുവിളിച്ചുപോടാതെണ്ടി.പക്ഷേവോട്ടുയാചിച്ച്ചിരിച്ചുനിന്നവനെആരും വിളിച്ചില്ലതെണ്ടിയെന്ന്പേര് മാറ്റി പറഞ്ഞുസ്ഥാനാർത്ഥിതെണ്ടിയുടെപര്യായപദം:ചാർത്തിവച്ചുഒത്തിരി പേർയാചിച്ചു വോട്ടിന്.കരുണയുള്ളവർഎല്ലാവർക്കുംവീതിച്ചുനല്കി .അങ്ങനെ കൊടുത്തത്അസാധുവത്രേ.അമ്മയുടെമുലപാല് തേടിയാണ്ഞാനാദ്യംതെണ്ടിയായത്പിന്നെ ഓരോ കാര്യങ്ങൾക്ക്തെണ്ടി കൊണ്ടേയിരുന്നു.ഇപ്പോഴും തുടർക്കഥഓരോരുത്തരുംഓരോ കാര്യങ്ങൾനേടാൻയാചിച്ചു കൊണ്ടേയിരിയ്ക്കുന്നുഅതിനയാണ്തെണ്ടികൾതെണ്ടികളെന്ന്വിളിച്ചു കൊണ്ടേയിരിക്കുന്നത്. ബിജുകുമാർ.മിതൃമ്മല

ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി …. Ayoob Karoopadanna

പ്രിയമുള്ളവരേ . റിയാദിൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിലെവി14, തൊഴിലാളികൾ . ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി . 11, മാസമായി ശമ്പളം കിട്ടുന്നില്ല. തൊഴിലാളികളുടെ അവസ്ഥ വളരെ മോശമായപ്പോൾ ഇവർ സഹായം തേടി എംബസ്സിയിലെത്തി . എംബസ്സി…

പിടച്ചിൽ….. ഷാജു. കെ. കടമേരി

ഓരോ നിമിഷവുംനിറം മങ്ങിയആകാശക്കാഴ്ചകളിലേക്ക്‌മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരിവലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഹൃദയം മുറിച്ചു കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരു മിടിപ്പ്അവരുടെ സ്വപ്നങ്ങളിലേക്ക്‌ഇരമ്പി പുണരും.ഇരുള് തീത്തിറയാടി കലമ്പിവീഴുന്നസങ്കടനിമിഷങ്ങളിൽഅടക്കിപ്പിടിച്ച തേങ്ങലുകൾഇന്നിന്റെ നെറുകയിൽഇരുമ്പാണികളായ് കുത്തിയിറങ്ങും.ഒറ്റയ്ക്ക് നിറഞ്ഞു കത്തുംതെരുവ് വിളക്കിൻ ചോട്ടിലെമഴ…

കുമ്പളങ്ങി ഗ്രാമത്തിലെ കോയാ ബസാർ ……..Mansoor Naina

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിലെ ‘ കോയാ ബസാർ’ നെ കുറിച്ച് ഒരു ചെറു വിശേഷം … എറണാകുളം ജില്ലയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമം . കുമ്പളങ്ങി എന്ന ദ്വീപിലേക്ക് 98 വരെ…

മാനസാന്തരം….. ബിനു. ആർ

എരിഞ്ഞുതീരാറായ പകലുകളിൽഎരിയുന്നകണ്ണുകളുമായ് ഞാൻ നിൽക്കവേ,സ്വപ്‌നങ്ങൾ വിരിയുന്നകൺകോണുകളിൽസുന്ദരമാമൊരുചിത്രമായ് നീ വന്നുനിന്നു.പ്രണയംവന്നു വായ്ത്താരിപാടിപ്രസന്നമായ്‌ ഹൃദയവും വദനവും,നീവന്നുനിറഞ്ഞ രാവുകളിലെല്ലാംനിമ്ന്നോന്നതമായ് ഉറക്കവും ചിലമ്പി.കാലങ്ങൾ മായ്ക്കാത്തവേദനകളുംപേറികാലമാം മാറാപ്പുമായ് ഞാൻനിന്നീടവേ,മാനസാന്തരം വരാത്തമനവുമായ്മല്ലീശരന്റെ വാതായനപ്പടിയിൽ നീ നിന്നു.എരിയുന്നവയറിന്റെ ജല്പനം കേൾക്കാതെഏനക്കങ്ങളൊന്നും ചിന്തയിൽനിറയാതെഎന്നോ പറന്നുപോയ പ്രണയവുമായ്എന്നന്തരാത്മാവിനോടൊത്തു ചേർന്നുനിന്നു.പറയാതെ മിന്നുന്നസായന്തനങ്ങളിൽപുറം ലോകത്തിൽപാറിനടന്ന ശലഭംപോൽനന്മകൾനിറഞ്ഞ പുഞ്ചിരിയാലെ…

ഒരു പൂവും എന്റെ ദേഹത്തുവയ്‌ക്കരുത്.

മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന നിലപാടായിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരിക്ക്. മരണശേഷം ഒരു പൂവും തന്റെ ദേഹത്തുവയ്‌ക്കരുതെന്ന് സുഗതകുമാരി ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നു. മരണാനന്തരം എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നതിനെ കുറിച്ചെല്ലാം സുഗതകുമാരി തന്റെ ഒസ്യത്തിൽ എഴുതിവച്ചിരുന്നു. “മരണശേഷം ഒരു…

ഒരു യാത്രമൊഴി …. Rajesh Chirakkal

വ്യസനിച്ചിരിക്കുമോ കണ്ണൻ,അറിയില്ല തന്നിൽ ലയിച്ച,ഭക്തയാം കവയിത്രി,ദേഹം വെടിഞ്ഞപ്പോൾ,സന്തോഷിച്ചിരിക്കുമോ…അവൾ തന്നിൽ ലയിച്ചപ്പോൾ,കരഞ്ഞു ജീവജാലങ്ങൾ.ഒരു പ്രകൃതി സ്നേഹികൂടി..നമുക്ക് മലയാള ലോകത്തിനു,ഇനിയില്ല നമ്മുടെ സുഗതകുമാരി.അക്ഷരങ്ങളാൽ ജാലവിദ്യ കാണിക്കും,നമ്മുടെ സഹോദരി യാത്രയായ്.,ഭൂമിയമ്മയുടെ പുത്രിക്ക്,ദൈവമേ സ്വർഗം കൊടുക്കണമേ…മിന്നി നിൽക്കട്ടെ ആ അമ്മ..വാനത്തിൽ നക്ഷത്രമായ്,ഒരു കോടി കണ്ണീർ പുഷ്പങ്ങൾ. രാജേഷ്‌.…

വിളക്കുകളുടെ വൃക്ഷം ….. ജോർജ് കക്കാട്ട്

കുട്ടികളുടെ കണ്ണുകൾ മിന്നുന്നത് കാണുകഅവർ എങ്ങനെ ആശ്ചര്യപ്പെടുന്നു,നോക്കുന്നു, മൂർച്ചയുള്ളവമുറിയിൽ ഒരു വൃക്ഷമുണ്ട്ഒരു ക്രിസ്മസ് സ്വപ്നം സാക്ഷാത്കരിക്കുന്നുസരള പച്ച നിറത്തിൽ ഇത് തെളിയുന്നുഅവന്റെ മെഴുകുതിരികളിൽ തീജ്വാലകൾ തിളങ്ങുന്നുശാഖകളിൽ തൂക്കിയിട്ടിരിക്കുന്ന ചുവന്ന പന്തുകൾപഞ്ചസാര മാലാഖമാരുടെ കൂട്ടംഅതി മനോഹരമായി തിളങ്ങുന്നു,ഞങ്ങൾക്ക് അത് ഇഷ്ടമാണ്മുകളിൽ ഒരു നക്ഷത്രം…

പ്ലിന്ത്ഹൗസ് സ്റ്റേഷൻ …. കെ.ആർ. രാജേഷ്

മണി ഒന്ന് മുപ്പത്തിരണ്ട്, ഇനിയും മൂപ്പത്തിയെട്ടു മിനിറ്റ് കൂടെ ബാക്കിയുണ്ട്.”ഹോട്ടലിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളൂ പ്ലിന്ത്ഹൗസ് സ്റ്റേഷനിലേക്ക്”തനിക്ക് ലഭിച്ച നിർദേശം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അല്പദൂരം മുന്നോട്ട് നടന്നപ്പോൾ റെയിൽവേ സ്റ്റേഷനിലെ വെളിച്ചം ക്ലിക്ക്സിന്റെ കണ്ണുകളിൽ പതിഞ്ഞു. തീർത്തും വിജനമായൊരു…

ഒരമ്പലക്കാഴ്ചയിൽ ….. Prakash Polassery

പ്രഭാവം കുറഞ്ഞൊരാ അമ്പലനടയിൽപ്രാർത്ഥനാനിരതയായിരുന്നവൾദേവ, പ്രഭാവം ഏറെയുണ്ടെന്നാണാദേവ വിഗ്രഹത്തിലെന്നു പരക്കെ സംസാരംക്ഷയിച്ചു തുടങ്ങിയ ക്ഷേത്ര തിടപ്പള്ളിയിൽക്ഷമയറ്റു പോം പന്തീരടിവച്ചീടുകിൽഎന്നിട്ടുമവൾ അടിവച്ചടിവെച്ചുംഎങ്ങനെ പന്തീരടിവച്ചു നടന്നതെന്നോ!കാത്തിരുന്നു ഞാനാക്കാഴ്ച കാണാൻകരളിലെന്തായിരുന്നെന്നറിയില്ലഭക്തി തൻ പാരവശ്യം, പിന്നെയോഭക്തയുടെ കടാക്ഷമോ ! അറിയില്ലഓർത്തിരുന്നൊരു നേരമവളെ പണ്ട്ഓർമ്മയിലാ വിടവുള്ള പല്ലിൻ നിരവിരിഞ്ഞ മാറിൽ…