തള്ള
രചന : മേരിക്കുഞ്ഞ്✍ തൊട്ടയൽമതിലിന്റെ –യങ്ങേതലയ്ക്കലെപ്രിയമുള്ള വീട്ടിൽ നി-ന്നുയരുന്നുണ്ടലമുറ !മറിയാമ്മച്ചേടത്തി വീണു !തുടയെല്ലു പൊട്ടി ….സത്യനന്തിക്കാട്ചിത്രത്തിലെഫെയ്ംകൊച്ചു ത്രേസ്യാക്കൊച്ചിൻനേരുള്ള ചെയ്തിയുംനെറിവുള്ള ഭാവവുംപാലപ്പത്തിൻനിറ-ച്ചന്തവുമുള്ളൊരാൾ…..തറവാട്ടകങ്ങളിൽകത്തുന്നപൊൻവിള –ക്കായപൊന്നമ്മ!എങ്ങനെആശ്വസിപ്പിക്കേണ്ടുപൊൻമക്കളെ പ്രിയമരുമക്കളെ ,പേരക്കിടാങ്ങളെ…ഓർത്തോർത്തു നോക്കീട്ടും കൂട്ടിക്കിഴിച്ചുപെരുക്കിഹരിച്ചിട്ടുമൊട്ടേറെവാക്കിട്ടുചെപ്പിൽ കുലുക്കി –പരതി യെടുത്തിട്ടുംകിട്ടിയില്ലുചിതമാംസാന്ത്വന വാക്കുകൾ.നന്മകൾ കിനിയുന്നമൊഴി വേണ്ടതല്ലയോഒന്നുമേ തെളിയുന്ന –തേയില്ല ബുദ്ധിയിൽ …മുഷിഞ്ഞു…