Month: May 2025

” കീർത്തീ.

രചന : കുട്ടൻസ് ❤️✍ ” കീർത്തീ.. ഊണുമുറിയിലേയ്ക്ക് വരൂ .. എല്ലാവരോടുമായി അല്പം സംസാരിക്കാനുണ്ട്.. “” ഞാനില്ലമ്മാ. എനിക്ക് പഠിക്കാനുണ്ട്.. അമ്മ പൊയ്ക്കോ “” നീ വരുമോ എന്ന് ചോദിച്ചതല്ല.. വരണം എന്ന് പറഞ്ഞതാണ്.. പെട്ടെന്നാവട്ടെ “അമ്മ വന്ന് പറഞ്ഞപ്പോൾ…

കടൽത്തിരയിലീ.. പാവങ്ങൾ… 🐟

രചന : അൻവർ ഷാ ഉമയനല്ലൂർ. ✍ അഴലിൻ തലവര ചേർത്തതാര് ?ഇവിടെ, ദാരിദ്ര്യരേഖ വരച്ചതാര്?തിരയടങ്ങാത്ത മനസ്സുമായിങ്ങനെമണ്ണിലേക്കിവരെയയച്ചതാര്?മുൾവഴികൾ താണ്ടിത്തപിച്ചിരിക്കെ,നന്മയേവമീക്കരയിൽ പിടഞ്ഞിരിക്കേ,നൊമ്പരക്കടലൊന്നിരമ്പിടുന്നു;മുന്നിൽതിരകളഴലായുയർന്നിടുന്നുദുരന്തത്തിരയാൽത്തുടച്ചുനീക്കിആരുമഭയമില്ലാത്തയവസ്ഥയാക്കിജീവിതക്കഠിനച്ചുമടുമേന്തി -കാലംചിരിമാഞ്ഞുപോയ മുഖങ്ങളാക്കിതളരാത്ത പോരാളികൾക്കുമുന്നിൽസമയമൊരു കൊടുങ്കാറ്റായി മാറിയെത്തികണ്ണീർമഴയിൽക്കുതിർന്നൊലിക്കേ,ആരിവർക്കേകും സഹായഹസ്തം ?ആകെത്തണുപ്പാണ് കാലമേ, നിൻവികൃതിയാൽ നെഞ്ചിൽചൂടേറ്റിടുന്നുകണ്ടുനിൽക്കാൻകഴിയാത്തഹൃത്തിൽനിറയെ -ത്തകർച്ചതൻ സഹനചിത്രം.ജീവിതപങ്കായമെവിടെനിന്നുംസംഘടിപ്പിക്കുമെന്നോർത്തിരിക്കെ,തുറയിലാ, സ്വപ്നവലകൾ നെയ്തുംതളരുന്നു കനിവിനായ്…

അവൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ കനലാണ് തീയാണ് കരുത്താണവൾസ്നേഹവും കരുതലും സത്യവുമാണവൾഅവളെന്ന വാക്കിൻ്റെ പ്രസക്തിയേറെഅമ്മയും ഭാര്യയും സോദരിയുമാണവൾ പ്രണയിനിയും മകളും സ്നേഹിതയുമാണവൾഅവളെന്നെ ജീവിതം മാറുമീയുലകത്തിൽരക്തം മുലപ്പാലാക്കിയാമാതൃത്വ സ്നേഹംമക്കൾക്കായ് ചുരത്തി നൽകുന്ന നേരത്ത് സ്ത്രൈണ ചേതനതൻ്റെ തുടിക്കുന്ന ഹൃദയമായ്അമ്മയെന്നുള്ളോരു സത്യമായ് മാറുന്നുപരസ്പരം വേദനകൾ…

🦎എവിടെ നിന്നു വന്നു നിന്നൂ നക്ഷത്രമേ നീ

രചന : കൃഷ്ണമോഹൻ കെ പി ✍ ഇടയിലെൻ്റെ പൂർണ്ണതയെ തച്ചുടയ്ക്കാനായ്പതിന്നാലു ദിവസം ഞാൻ പുഷ്ടിപ്രാപിയ്ക്കുംപതിന്നാലു ദിവസം ഞാൻ ശോഷിതയാകുംപരകോടി പ്രപഞ്ചത്തിന്നൂർജ്ജമേകീടുംപരമസത്യമാകുന്ന സൂര്യനെപ്പോലെപ്രഞ്ചത്തിൽ ഒരു കോണിൽ ജ്വലിച്ചിടും നീയീപകുതിച്ചന്ദ്രക്കലയിലായ് എങ്ങിനെയെത്തുംഇതുതന്നെ, വാസ്തവത്തിൽ പെരും നുണയല്ലേഇതു വെറും സങ്കല്പത്തിൻ മുൾമുനയല്ലേഇഹലോകജീവിതത്തിൽ, ദുർമ്മദമേന്തീഇവിടെയോ നരകമാണെന്നുരുവിട്ട്പരലോക…

ചുടുചുംബനം

രചന : ദിവാകരൻ പി കെ✍ നിൻ കൺകോണിലൊളിപ്പിച്ച വിഷാദംഒപ്പിയെടുക്കാൻ അമർത്തി ചുംബിക്കവെകുഴിച്ചു മൂടിയ നിൻ സ്വപ്നങ്ങൾക്ക്ചിറകു മുളപ്പിക്കാൻവെറുമൊരു പാഴ്ശ്രമം.കുന്നോളം സ്വപ്നം കണ്ട നീ യിന്നൊരുപാഴ് മര മായെങ്കിലും ഒരുവട്ടം കൂടിപൂത്ത് തളിർത്തു കാണാൻ ഉൾത്തടംതുടിക്കുന്നുഋതുക്കളുടെ കാലൊച്ച ക്കായികാതോർക്കുന്നുഒഴുകി പരക്കും ശോകംമിഴിനനച്ചെൻഹൃദയത്തിൽ…

ആദ്യരചന

രചന : ബിന്ദു അരുവിപ്പുറം✍ പ്രിയമുള്ള വാക്കിനാൽ കോർത്തു ഞാനാദ്യമായ്മുല്ലപ്പൂമണമുള്ള കാവ്യമാല!മാരിവില്ലഴകാർന്ന ചിത്രങ്ങളൊക്കയുംചിറകുവിരിച്ചു പറന്നു മെല്ലെ. ആരോരുമറിയാതെ മാനസച്ചെപ്പിലായ്താഴിട്ടു പൂട്ടിയടച്ചതല്ലേ!ആത്മാവിനുള്ളിലെ മധുരാനുഭൂതിയായ്പൂത്തുവിടർന്നു ലസിച്ചതല്ലേ! താമരപ്പൊയ്കയിൽ നീരാടി നീയെന്നുംപിരിയാത്ത നിഴലായെന്നരികിലെത്തിആലിപ്പഴമ്പോലെ പെയ്തൊരാമഴയിലായ്ഞാനറിയാതെ നനഞ്ഞു പോയി. തൂലികത്തുമ്പിലെ വിസ്മയത്തുള്ളിയായ്അക്ഷരക്കൂട്ടം തുടിച്ചുണർന്നു.കരളിലായ് കോർത്തുവലിച്ചൊരാ നോവുകൾകാച്ചിക്കുറിക്കിക്കുറിച്ചുവെച്ചു. മോഹവും…

പൂരം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പൂരം പൂരം തൃശൂർ പൂരംകേമം കേമം ബഹുകേമംതാളം മേളം ഇലത്താളംകൊട്ടിക്കേറും ചെണ്ടമേളംകുഴലും കൊമ്പും ഗംഭീരംമേളക്കൊഴുപ്പ് കെങ്കേമംനെറ്റിപ്പട്ടം വെഞ്ചാമരംഗജരാജന്മാരുടെ തലയാട്ടംചുറ്റമ്പലത്തിലെ തിരിനാളംചുറ്റുവിളക്കിന്റെ ഉത്സാഹംആനപ്പുറത്തേറി തിടമ്പേറ്റിശീവേലി തൊഴുതു ജനക്കൂട്ടംപൂരപ്പറമ്പിലെ ജനസാന്ദ്രതപൂരങ്ങളിൽ വെച്ച് മഹാപൂരംആനപ്പുറത്തുള്ള കുടമാറ്റംകാണുമ്പോൾ ആനയ്ക്കാനന്ദംആർത്തുവിളിച്ച് ജനസാഗരംപൂരം…

നമ്മുടെ ശവസംസ്കാരത്തിന് ശേഷം

രചന : വൈറൽ മീഡിയ ✍ നമ്മുടെ ശവസംസ്കാരത്തിന് ശേഷം സാധാരണയായി എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്കറിയാമോ?സ്വന്തക്കാരുടെ കരച്ചിലിൻ്റെ ശബ്ദം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും നിലയ്ക്കും.ബന്ധുക്കൾക്കായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കുടുംബം ഒത്തുചേരും.കൊച്ചുമക്കൾ ഓടി കളിക്കുന്നു.ചിലർ നമ്മളെ കുറിച്ച് ചില…

പൂരം വൈബുകൾ.

രചന : ജോൺ കൈമൂടൻ. ✍ പൂരങ്ങളിൽപൂരമാണു തൃശ്ശൂർപൂരം;പൂരച്ചമയങ്ങൾ, പൂരവിളംബരം,പൂരപ്പകൽകൊട്ടി ഇലഞ്ഞിത്തറമേളം,പൂരത്തിൽകരിവീര നിരയുംനിറയും. പൂരത്തിൽ കുടമാറ്റമാകുന്നൊരുദ്വേഗം,പൂരംനിലയ്ക്കവേ കരിമരുന്നിൻകേളി.പൂരംതൃശ്ശൂരിന്റെ മനസ്സിന്റെസായൂജ്യം,പൂരം ഉലകത്തിനായുള്ള പൈതൃകം. പൂരമെനിക്കൊന്നു ദർശിക്കണംപിന്നെപൂരപ്പറമ്പിൽ നുഴഞ്ഞൊന്നുനീങ്ങണം,പൂരത്തിൽ കൊട്ടിക്കയറവേ ആടണംപൂരത്തിൻ കരിനിരയിൻചൂരുപേറണം. പൂരമൊരാണ്ടിന്റെ വൈകാരികഭ്രമംപൂരമോ ശക്തമാം ആചാരാനുഷ്ഠാനം,പൂരംകലരാതിരുപ്പുറയ്ക്കില്ലില്ലംപൂരമില്ലാത്ത തൃശ്ശൂരപൂർണ്ണംനിജം!

കുരുക്കാണ് കയറരുത്

രചന : ശാന്തി സുന്ദർ ✍ കുരുക്കാണ് കയറരുത്ഞാനൊരുദൃശ്യകവിതയുടെവാതിൽ തുറന്നിടുന്നു…കുരുക്കാണ് കയറരുത്.പ്രിയരേ..എന്റെ വീട്ടുമുറ്റത്തെ വടക്കേമൂലയിലെ ജാതിമരത്തിലേക്ക് നോക്കൂ …തണുപ്പ് മൂടിയ ഇലകൾ സൂര്യനെന്ന മദ്യത്തെകുടിച്ചു വീർക്കുന്നത് കണ്ടോ..ഒരു പ്രഭാതത്തിന്റെ ലഹരിയിലേക്കാണ്അവർ ആഴ്ന്നിറങ്ങുന്നത്.വലകൊണ്ടൊരു വസ്ത്രംതുന്നിയെടുത്ത്ഇരകളെ ഉടുപ്പിച്ച് ചേലെന്നഅലങ്കാര പദങ്ങളിൽനിശബ്ദരായിരിക്കുന്ന ചിലന്തികൾഎന്റെ വീടിനുള്ളിലെഒരു മൂലയെ…