എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാർ എംപിക്ക് കേരളം വിടനൽകി. ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്ര കുമാറിന്‍റെ സംസ്കാരം വയനാട്ടിലെ കുടുംബ ശ്മശാനത്തിൽ നടന്നു.കൽപ്പറ്റ പുളിയാർമലയിൽ കുടുംബ ശ്മശാനത്തിൽ മകൻ എം.വി. ശ്രേയാംസ് കുമാർ ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ. കൃഷ്ണൻകുട്ടിയും ചടങ്ങിൽ സംബന്ധിച്ചു. കോവിഡ് മാർഗനിർദേശം പാലിച്ചായിരുന്നു ചടങ്ങുകൾ.വ്യാഴാഴ്ച രാത്രി 11.30 ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായി രുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം.1987 ൽ കേരള നിയമ സഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പി ന്നീട് തൊഴിൽവകുപ്പിന്‍റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.ഹൈമവതഭൂവിൽ, സമന്വയത്തിന്‍റെ വസന്തം, ബുദ്ധന്‍റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം, അധിനിവേശത്തിന്‍റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രാമന്‍റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

By ivayana