ദേശീയ യുവജന ദിനം അഥവാ വിവേകാനന്ദ ജയന്തി
രചന : അഫ്സൽ ബഷീർ തൃക്കോമല✍️ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു.സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് .അദ്ദേഹത്തിന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന ബോധ്യത്തിലാണ് സർക്കാർ1985 മുതൽ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചത് . എന്നാൽ…
പ്രശസ്തരാകാൻ വേണ്ടി അവർ പിശാചുമായി ഒരു കരാർ ഉണ്ടാക്കുന്നു.
രചന : എഡിറ്റോറിയൽ ✍️ പ്രശസ്തരാകാൻ വേണ്ടി അവർ പിശാചുമായി ഒരു കരാർ ഉണ്ടാക്കുന്നു. അവരുടെ കഴിവിന്റെ പേരിലല്ല അവരെ തിരഞ്ഞെടുക്കുന്നത്.അവരുടെ സ്വാധീനത്തിന്റെ പേരിലാണ് അവരെ തിരഞ്ഞെടുക്കുന്നത്.ഉദാഹരണത്തിന്, ഒരു സ്വാധീനം ചെലുത്തുന്ന വ്യക്തി ഒരു ആട്ടിൻ നായയെപ്പോലെയാണ് – ഒരു നേതാവല്ല,…
മഹാനായ ഒരു മലയാളി. ❤️
രചന : സുരേഷ് പിള്ളൈ ✍️ 1938.തൃശ്ശൂരിൽ നിന്നൊരു ബാലൻ…കൈയിൽ വെറും 25 രൂപ.മനസ്സിൽ ഒരുപാട് പേടിയും,അതിലും കൂടുതലായി ജീവിക്കണം എന്നൊരു ഉറച്ച ആഗ്രഹവും.അച്ഛനെയും അമ്മയെയും ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട ആ കുട്ടി,ഇനി എന്ത് ചെയ്യണമെന്ന് അറിയാതെകേരളത്തിന്റെ തീരം വിട്ട്അന്നത്തെ സിലോണിലേക്കുള്ള…
കൊങ്ക
രചന : പ്രസീദ ദേവു ✍️ ഭൂമിയും , ആകാശവും,കാറ്റും,കടലുംകൈയ്യിലിട്ടമ്മാനമാടുന്നവൾ കവി,പ്രണയവും ,വിരഹവും,മരണവും ഇഴ കോർത്ത്,ഭ്രാന്തു തുന്നുന്നവൾ കവി,പ്രകൃതിയുടെ രസതന്ത്രവും,ഉടലിൻ്റെ ജീവശാസ്ത്രവും,ജീവിതത്തിൻ്റെ ഗണിതവും,മാറ്റി കുറിക്കുന്നവൾ കവി,പച്ച മനുഷ്യനെപച്ചയ്ക്ക്കുറിക്കുന്നവൾ കവി,ഭയമേതുമില്ലാതെവാക്കിനെഅടയാളപ്പെടുത്തുന്നവൾ കവി,ചുറ്റുമുള്ളതിനെഎൻ്റെയെന്ന് ചേർത്തുപിടിക്കുന്നവൾ കവി,പ്രതിരോധിക്കുന്നവളും,പോരാടുന്നവളും,പ്രതികരിക്കുന്നവളും കവി,കവിതയിലെ അനന്ത സാദ്ധ്യതകളെകുറിച്ച് ഗവേഷണം ചെയ്യാനുള്ളഅറിവോ പാടവമോ…
തലമുറ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു…
ഒറ്റ ?
രചന : കാഞ്ചിയാർ മോഹനൻ ✍️ എന്തുണ്ടെന്ന് പറഞ്ഞിട്ടെന്തേ ?ഒന്നുമില്ലാത്തയവസ്ഥവരുമെന്നതുറപ്പല്ലേ?എന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?വരാനിരിക്കുന്നതൊന്നുംവഴിയിൽ തടയില്ലന്നതുറപ്പല്ലേഎന്തുണ്ടെന്നു പറഞ്ഞിട്ടെന്തേ ?എന്നെങ്കിലുമൊരിക്കൽകണ്ണുകളടയുമെന്നതും, ഉറപ്പല്ലേ?എന്തു ചിന്തിച്ചാലെന്തേപെയ്യും മഴയൊക്കെയുംതോർന്നു തീരുമെന്നതും ഉറപ്പല്ലേ?എന്തുണ്ടെങ്കിലെന്തേതടുത്തു കൂട്ടിയതൊക്കെയുംമറ്റൊരാളിലാകുമെന്നതും, ഉറപ്പല്ലേ?എന്തു ഭക്ഷണം ഭുജിച്ചാലുംഎല്ലാം മണ്ണിലേയ്ക്കായിമടങ്ങുമെന്നതുംഉറപ്പല്ലേ ?വന്നപ്പോൾ കൈകൾ ചുരുട്ടിയുംപോകുമ്പോൾ കൈനിവർത്തിയുംഒന്നും കയ്യിലേന്താതെപോകുമെന്നതും ഉറപ്പല്ലേ?സമയം കാത്തു…
സ്ത്രീധനം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ സ്നാതനായൊരുത്തമപ്പുരുഷന്സ്വാധീനയായൊരുയംഗനയുംസാക്ഷിയായൊരു സൂര്യഹൃദയംസമാഗതമാക്കിയ സംയോജനം. സുരഭിലമാകിയ ദാമ്പത്യവല്ലരിസൂര്യാംശമോടെ സുകൃതമാകാൻസിന്ദൂരകാന്തീലലാടത്തിലകത്തിൽസൂരപ്രഭാഞ്ചിതമാരാധനാലയം. സൃഷ്ടിയൊന്നിച്ചാഘോഷമോടെസുമുഖിയേ കതിർമണ്ഡപത്തിൽസുത്ഥാനനായവനേ വരിക്കുവാൻസാധ്യമായൊരാധന്യമുഹൂർത്തം. സത്യമാകിയ സദസ്സിലനുചിതംസഭ്യമായൊരലങ്കാരവേളയിൽസുമംഗലീ മണ്ഡപസഞ്ചയത്തിൽസ്നേഹമാർന്നവരനുഗ്രഹിപ്പു . സാമിപ്യമായോരിണകളൂഴിയിൽസമ്മോദമോടെ വാഴുവാനായിസന്താനസൗഭാഗ്യക്കേളിരംഗംസായൂജ്യമാകിയധന്യജീവിതം. സന്താപമേറെയുണ്ടെന്നാകിലുംസേവിതരായിപ്പരസ് പ്പരമാശ്രയംസ്വഭാവമഹിമയാലൊരുമയോടെസഹാനുവർത്തിത്തോത്തമരായി. സഹവസിച്ചൊരു കാലമെല്ലാംസാമിപ്യമേറെ ആസ്വദിച്ചവർസൗഹാർദ്ദസഞ്ചാരരഥ്യയിലായിസദുപദേശമോടെയുല്ലാസഭരിതം. സത്രശാലയിലേ പന്ഥാവിലായിസമജ്ഞരായി അനുവർത്തികൾസതതമൊന്നായി ദുന്ദുദിയിൽസംവനനമാനന്ദനിവാസിതമായി.…
തിരിച്ചറിവിന്റെ യാത്ര
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ വഴികളൊക്കെയും ഒരേപോലെ തോന്നി,തുടക്കമോ അവസാനമോ തിരിച്ചറിയാതെ,ചിന്തകൾ കാറ്റിന്റെ തരംഗങ്ങളായി പിരിഞ്ഞൊഴുകി –കാലത്തിന്റെ തിരമാലയിൽ ജീവൻ ഒഴുകി.തിടുക്കമാർന്ന പാദങ്ങൾഅറിയാത്ത വഴിത്തിരിവുകളിൽ ചിതറുമ്പോൾ,വെയിലിന്റെ തിളക്കത്തിലും മഴയുടെ നനവിലുംസ്വപ്നങ്ങളും യാഥാർത്ഥ്യവും കലർന്നൊഴുകി.കാലത്തോട് ഇടഞ്ഞും,വഴിയിടറി തടഞ്ഞും,ഓർമ്മകളുടെ പൊടിയിൽ മറഞ്ഞ…
വിവേകാനന്ദൻ
രചന : എം പി ശ്രീകുമാർ ✍️ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട്ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു ഋഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി…
വിവേകാനന്ദന്റെ മരണം: ചരിത്രവും മിത്തുകളും തമ്മിലുള്ള ദൂരം.
രചന : വലിയശാല രാജു ✍️ ഭാരതീയ ആത്മീയതയെ ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിക്കാൻ പഠിപ്പിച്ച സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ. എന്നാൽ 1902 ജൂലൈ 4-ന്, മുപ്പത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം അന്തരിക്കുമ്പോൾ, അത് കേവലമൊരു ‘മഹാസമാധി’ എന്നതിലുപരി ശാരീരികമായ അസ്വസ്ഥതകളോടും രോഗങ്ങളോടും പോരാടിയ…
