തുളസിപ്പൂക്കൾ
രചന : എം പി ശ്രീകുമാർ ✍️ തുളസിപ്പൂമണമൊഴുകും സന്ധ്യയിൽതുളസീധാരിയെ തൊഴുതുനറുചന്ദനച്ചാർത്തണിഞ്ഞ പൂമുഖ-ത്തമ്പിളിക്കല പുഞ്ചിരിച്ചുനിറപുഷ്പഹാരങ്ങൾ വിളങ്ങും മാറിൽശ്രീവത്സമെവിടെ മറഞ്ഞു !നിറപീലിയാടുന്ന തിരുമുടിക്കെട്ടിൽനറുവനമാല യിളകിസർവ്വതും കാണുന്ന കൺകളിൽ കാണുന്നുനിത്യവസന്ത നിസ്സംഗരാഗംചൊടികളിൽ മുകരും പുല്ലാങ്കുഴലിൽമധുരസംഗീതമൊഴുകിമനമലിയുന്ന മധുനദിപോലെകുളിരല ചുറ്റുമിളകികളഭം പകർന്നു മകരനിലാവ്തീർത്ഥം തളിച്ചു കുളിർതെന്നൽനിറദീപപ്രഭയിൽ കൃഷ്ണൻ…
വിഷലിപ്തമാം പ്രണയവീഞ്ഞ്.
രചന : ഒ.കെ.ശൈലജ ടീച്ചർ.✍️ മോഹങ്ങൾ പീലിവിടർത്തിയാടുംമധുരം തുളുമ്പും കൗമാരംപ്രണയമൊട്ടുകൾ വിരിയും മനതാരിൽമാതാവ് ചൊല്ലും ഗുണദോഷങ്ങൾപതിയാതെ പോയതു കഷ്ടം!!.പ്രിയനോതും തേൻമൊഴികൾകരളിനെ തരളിതമാക്കും നേരംപ്രേമാർദ്രമാംമനസ്സറിഞ്ഞില്ലപ്രാണേശ്വരനായി കരുതിയവനാൽമാനവും പ്രാണനും ഒടുങ്ങുമെന്ന്!!.നിന്നിൽ വിശ്വസിച്ച പ്രണയിനിയുടെഘാതകനാകാൻ നിനക്കെങ്ങനെ കഴിഞ്ഞുനാളെയുടെ വാഗ്ദാനമേ!!നിന്റെ അനുരാഗത്തിൻമറുവശമായിരുന്നോ നികൃഷ്ടവികാരമാംകൊടുംപാതകം ?നിന്നിലെ പൈശാചികതയക്ക്കരണഭൂതമായത് രാസലഹരിയോ?പ്രണയം…
മനുഷ്യന്റെ ആയുസ്സ്: പ്രകൃതിയുടെ പ്രോഗ്രാമും അതിജീവനത്തിന്റെ ചരിത്രവും.
രചന : വലിയശാല രാജു ✍️ മനുഷ്യചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് നമ്മുടെ ആയുർദൈർഘ്യത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ്, കൃഷി ആരംഭിച്ച കാലഘട്ടത്തിൽ മനുഷ്യന്റെ ശരാശരി ആയുസ്സ് വെറും 18 മുതൽ 25 വയസ്സുവരെ മാത്രമായിരുന്നു. എന്നാൽ…
ആദ്യാനുരാഗം
രചന : മംഗളൻ കുണ്ടറ ✍️ ആ നീല രാത്രിയിൽ കുളി കഴിഞ്ഞീറനായ്ആനന്ദ ചിത്തയായവളൊന്നിരുന്നുആരും കൊതിക്കുന്നൊരാ പെണ്ണഴകിൻ്റെആലില വയറിലരഞ്ഞാണമിളകി!ആകാശവാതിൽ തുറന്നു വന്നെത്തുന്നുആയിരം താരകപ്പൂക്കളവൾക്കായിആമേനിയിൽ നിലാകളഭമൊഴുകി..ആതണുതീർത്ഥത്തിൽ നീന്തിക്കുളിച്ചുഞാൻആ നീല മിഴികളൊളികണ്ണെറിഞ്ഞുആദ്യാനുരാഗത്തിൻ നാണത്തിലാണ്ടവൾആ മുഖകാന്തിയും മെയ്യഴകും കാൺകേആരോമലാളിൽ ഞാനനുരാഗിയായി!
ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് :ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു. ചർച്ച 25…
കാവ്യവർണ്ണങ്ങൾ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏതു ഹൃദയത്തിനുമാനന്ദലഹരിയാ-യോരോ വരിയും ചമയ്ക്കുന്ന ഭാവനേ,നൈമിഷികമെങ്കിലും കരളിലാദിത്യനൊരുമഹിതരൂപത്തിലുണർത്തുന്ന കാവ്യമേ,എഴുനിറങ്ങളിലഴകാർന്ന സ്വപ്നങ്ങ-ളെഴുതിവയ്ക്കുന്നുണർവ്വിൻ രമ്യ സൂര്യകം;പാടിപ്പുകഴ്ത്തുന്നതില്ലയെന്നാകിലുംപാരിനായേകുന്നുപരിയൊരു നന്മകം. തളിരോലകൾ ചിരിതൂകുന്ന നിമിഷമായ്ഹൃദയം വസന്തമാക്കുന്ന,യാ, സുസ്മിതംകണ്ണീരിനിടയിലും കവിതയായുയരുന്ന,ചിന്താമലരിനുമേകുന്നു വിസ്മയം. ഏതു കദനത്തിനുമിടയിലും മാനവർ-ക്കാദിത്യ മനസ്സാൽക്കുറിക്കാം കവിതകൾപാരായണം ചെയ്തുയർത്തട്ടെ…
“മടക്കയാത്ര “
രചന : ലീന ദാസ് സോമൻ ✍️ വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേകാഴ്ചകൾ എത്ര മനോഹാരിത എന്നത് കാഴ്ചകൾക്കപ്പുറംജീവിതം എന്നത് മിഥൃമല്ലായെങ്കിലുംസൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതുംപല കുറിപറഞ്ഞ കാര്യങ്ങളെല്ലാം ഭവിച്ചിടുമെന്നത്അറിയവേ ചങ്കിനുള്ളിലേ പിടയുന്ന നൊമ്പരംഅറിയുന്നത് സത്യംസാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേപരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവുംദുർഘടം…
വെറുതെ ഒരു സ്വപ്നം.
രചന : ഹംസ കൂട്ടുങ്ങൽ. ✍️ ഈ കായ വറുത്തത് ഞാൻ എല്ലാർക്കും കൊടുത്തോട്ടേ ….?എല്ലാവർക്കും കൊടുക്ക്. എൻ്റേം നാരായണീടേം പേരിൽ…എനിയ്ക്കൊന്നു കാണണം.എനിയ്ക്കും.ഞാനത്ര സുന്ദരിയൊന്നുമല്ല. ഇവിടെ എന്നേക്കാൾ സുന്ദരിമാരുണ്ട്.ഞാനും അത്ര സുന്ദരനല്ലഎന്നെ മാത്രം സ്നേഹിക്കുമോ?പിന്നല്ലാതെ?ദൈവമേ.. ഞാനിന്ന് ഉറങ്ങില്ല. രാത്രി മുഴുവൻ കരയും.…
ഡെത്ത് പെനാൽട്ടി
രചന : അനുമിതി ധ്വനി ✍️ ഇക്ട്രിക് ചെയറിലിരുത്തി.ഇലക്ട്രിക്ക് ഗിത്താർ പോലെസംഗീതം പൊഴിക്കുന്നഉപകരണമാണോഇലക്ട്രിക് ചെയർ?ഇരിക്കൂ, എന്നസാർവ്വലൗകിക ഉപചാരവാക്കിൽഇലക്ട്രിക് ചെയറിലിരുത്തി.ആർദ്രമായ ശബ്ദത്തിൽ.ധ്രുവത്തണുപ്പുള്ള കസേര.കുഷ്യൻ ഇല്ല.ലോഹ ശൈത്യം.നീണ്ട മൂക്കുംഅലിവുള്ള കണ്ണുകളുമുള്ള സ്ത്രീ.റെഡ് ക്രോസ് സംഘടനയിലെസന്നദ്ധ പ്രവർത്തകയെപ്പോലെ,അവർ.ബൈബിൾകയ്യിൽ വേണമെന്നില്ല.“നമുക്ക് ആവശ്യത്തിനു സമയമുണ്ട്, ഒരുപക്ഷേആവശ്യത്തിൽ കൂടുതൽ. “ചൂടുള്ള…
മരിച്ചു കഴിഞ്ഞാൽ
രചന : മറിയ ശബനം ✍️ മരിച്ചു കഴിഞ്ഞാൽവേറിട്ടു പോയൊരുജീവിതത്തിന്റെചിത്രം ചാലിച്ചുമനസ്സിലൊന്നുവരച്ചു നോക്കിനെഞ്ചിൽ തടഞ്ഞത്നല്ല മഴയത്ത്മയ്യിത്ത് കൊണ്ട്പോവുന്ന രംഗം.എല്ലാ ഋതുക്കളുംചേർന്നമുഹൂർത്തത്തിലാവുമ്പോൾഎങ്ങനെ ഇരിക്കുമായിരിക്കുംനല്ല മഴയുംകത്തി നിൽക്കുന്ന സൂര്യനുംമഞ്ഞു പുതപ്പിച്ച മയ്യിത്തും .‘ഹഹഹ’മരണമെങ്കിലുംചിരിക്കാനുള്ളസാധ്യതകൾവേണ്ടെന്നെന്തിനുവെക്കണം...എത്ര പെട്ടെന്നാണ്അടുത്തു നിന്നിട്ടുംഅകന്നിരുന്നവർഒരേ ഭാവത്തിൽ,‘മഴയത്തു നിൽക്കുന്നകുട്ടിക്ക് ജലദോഷപ്പനിവരുമോ’എന്ന വെപ്രാളം പോലെഎന്തൊരു കരുതലാണ്..!സ്നേഹിച്ചു…
