കാവ്യവർണ്ണങ്ങൾ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏതു ഹൃദയത്തിനുമാനന്ദലഹരിയാ-യോരോ വരിയും ചമയ്ക്കുന്ന ഭാവനേ,നൈമിഷികമെങ്കിലും കരളിലാദിത്യനൊരുമഹിതരൂപത്തിലുണർത്തുന്ന കാവ്യമേ,എഴുനിറങ്ങളിലഴകാർന്ന സ്വപ്നങ്ങ-ളെഴുതിവയ്ക്കുന്നുണർവ്വിൻ രമ്യ സൂര്യകം;പാടിപ്പുകഴ്ത്തുന്നതില്ലയെന്നാകിലുംപാരിനായേകുന്നുപരിയൊരു നന്മകം. തളിരോലകൾ ചിരിതൂകുന്ന നിമിഷമായ്ഹൃദയം വസന്തമാക്കുന്ന,യാ, സുസ്മിതംകണ്ണീരിനിടയിലും കവിതയായുയരുന്ന,ചിന്താമലരിനുമേകുന്നു വിസ്മയം. ഏതു കദനത്തിനുമിടയിലും മാനവർ-ക്കാദിത്യ മനസ്സാൽക്കുറിക്കാം കവിതകൾപാരായണം ചെയ്തുയർത്തട്ടെ…
“മടക്കയാത്ര “
രചന : ലീന ദാസ് സോമൻ ✍️ വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേകാഴ്ചകൾ എത്ര മനോഹാരിത എന്നത് കാഴ്ചകൾക്കപ്പുറംജീവിതം എന്നത് മിഥൃമല്ലായെങ്കിലുംസൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതുംപല കുറിപറഞ്ഞ കാര്യങ്ങളെല്ലാം ഭവിച്ചിടുമെന്നത്അറിയവേ ചങ്കിനുള്ളിലേ പിടയുന്ന നൊമ്പരംഅറിയുന്നത് സത്യംസാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേപരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവുംദുർഘടം…
വെറുതെ ഒരു സ്വപ്നം.
രചന : ഹംസ കൂട്ടുങ്ങൽ. ✍️ ഈ കായ വറുത്തത് ഞാൻ എല്ലാർക്കും കൊടുത്തോട്ടേ ….?എല്ലാവർക്കും കൊടുക്ക്. എൻ്റേം നാരായണീടേം പേരിൽ…എനിയ്ക്കൊന്നു കാണണം.എനിയ്ക്കും.ഞാനത്ര സുന്ദരിയൊന്നുമല്ല. ഇവിടെ എന്നേക്കാൾ സുന്ദരിമാരുണ്ട്.ഞാനും അത്ര സുന്ദരനല്ലഎന്നെ മാത്രം സ്നേഹിക്കുമോ?പിന്നല്ലാതെ?ദൈവമേ.. ഞാനിന്ന് ഉറങ്ങില്ല. രാത്രി മുഴുവൻ കരയും.…
ഡെത്ത് പെനാൽട്ടി
രചന : അനുമിതി ധ്വനി ✍️ ഇക്ട്രിക് ചെയറിലിരുത്തി.ഇലക്ട്രിക്ക് ഗിത്താർ പോലെസംഗീതം പൊഴിക്കുന്നഉപകരണമാണോഇലക്ട്രിക് ചെയർ?ഇരിക്കൂ, എന്നസാർവ്വലൗകിക ഉപചാരവാക്കിൽഇലക്ട്രിക് ചെയറിലിരുത്തി.ആർദ്രമായ ശബ്ദത്തിൽ.ധ്രുവത്തണുപ്പുള്ള കസേര.കുഷ്യൻ ഇല്ല.ലോഹ ശൈത്യം.നീണ്ട മൂക്കുംഅലിവുള്ള കണ്ണുകളുമുള്ള സ്ത്രീ.റെഡ് ക്രോസ് സംഘടനയിലെസന്നദ്ധ പ്രവർത്തകയെപ്പോലെ,അവർ.ബൈബിൾകയ്യിൽ വേണമെന്നില്ല.“നമുക്ക് ആവശ്യത്തിനു സമയമുണ്ട്, ഒരുപക്ഷേആവശ്യത്തിൽ കൂടുതൽ. “ചൂടുള്ള…
മരിച്ചു കഴിഞ്ഞാൽ
രചന : മറിയ ശബനം ✍️ മരിച്ചു കഴിഞ്ഞാൽവേറിട്ടു പോയൊരുജീവിതത്തിന്റെചിത്രം ചാലിച്ചുമനസ്സിലൊന്നുവരച്ചു നോക്കിനെഞ്ചിൽ തടഞ്ഞത്നല്ല മഴയത്ത്മയ്യിത്ത് കൊണ്ട്പോവുന്ന രംഗം.എല്ലാ ഋതുക്കളുംചേർന്നമുഹൂർത്തത്തിലാവുമ്പോൾഎങ്ങനെ ഇരിക്കുമായിരിക്കുംനല്ല മഴയുംകത്തി നിൽക്കുന്ന സൂര്യനുംമഞ്ഞു പുതപ്പിച്ച മയ്യിത്തും .‘ഹഹഹ’മരണമെങ്കിലുംചിരിക്കാനുള്ളസാധ്യതകൾവേണ്ടെന്നെന്തിനുവെക്കണം...എത്ര പെട്ടെന്നാണ്അടുത്തു നിന്നിട്ടുംഅകന്നിരുന്നവർഒരേ ഭാവത്തിൽ,‘മഴയത്തു നിൽക്കുന്നകുട്ടിക്ക് ജലദോഷപ്പനിവരുമോ’എന്ന വെപ്രാളം പോലെഎന്തൊരു കരുതലാണ്..!സ്നേഹിച്ചു…
പ്രമേഹമുണ്ടോ?, രാവിലെ ഈ പാനീയങ്ങൾ കുടിച്ചുനോക്കൂ.
വൈറൽ മീഡിയ ✍️ ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക എന്നതല്ല മറിച്ച് വിവേകത്തോടെ ശരിയായവ തിരഞ്ഞെടുക്കുക എന്നതാണ് പ്രമേഹരോഗികളടക്കമുള്ളവർ ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. രാവിലെ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പാക്ക്‌ചെയ്ത ജ്യൂസുകൾ, മധുരം ചേർത്ത…
പൂർണ്ണത**
രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ സ്രഷ്ടാവിൻ സൃഷ്ടികൾസമ്പൂര്‍ണം നഹ നഹസൃഷ്ടിക്കുന്നവ കർമ്മങ്ങൾക്രിയയായ് കർത്താവാകുംകാലത്തിൻ സൃഷ്ടികൾസർവ്വചേതനാചേതനകളുംസർവ്വവും പൂർണ്ണത തിരയുംസിരകളിൽ രമിക്കുംഅണുവുംവിടരും വിതറും വർണ്ണംസ്വര്‍ണ്ണ വർണ്ണം കാറ്റിൽവർണ്ണപൂവും ഇന്ദുയായ്ഈ ചാരുവൃത്തത്തിൽപൂർണ്ണത തേടുന്നരികിൽമമ മനം തേടുന്നുമോന്തുന്നേറെമണ്ണിൻ വിണ്ണിൻരഹസ്യങ്ങളേറെപൂർണ്ണതപേറാൻഉത്തമകലകൾപേറുന്നുസമ്പൂർണ്ണമല്ലാ പൂർണ്ണതമോഹശകലങ്ങളുംശലഭംപോൽ പാറിഅക്ഷരകാമുകിയെമാടിവിളിച്ചാവൃത്തംചമച്ചിട്ടലങ്കാരവുംചാർത്തിപേറുംപൂർണ്ണത മനതാരിൽ
തീർത്ഥാടനം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ വടക്ക് നിന്നുള്ള ബസ്സ്വിറയലോടെ നില്ക്കും.ഇറങ്ങുന്ന അപരിചിതരെശ്രദ്ധിക്കേണ്ട.അവർക്ക് നിന്നെ അറിയില്ല.റോഡ് മുറിച്ച് കടക്കുക.തെക്കോട്ട് നടക്കുക.വലത്തോട്ട്കറുത്തപരവതാനിയായൊഴുകുന്നറോഡിലൂടെ നടക്കുക.പണ്ടതൊരു പൊട്ടിപ്പൊളിഞ്ഞഇടവഴിയായിരുന്നെന്ന് നിനക്കറിയാം.നേരെ നടക്കുക.പുതുക്കിപ്പണിതവായനശാല കാണാം.പണ്ട് അതൊരുഇടിഞ്ഞുപൊളിഞ്ഞലോകമായിരുന്നെന്ന്നിനക്കറിയാം.വായനശാലക്ക് മുന്നിലെത്തിഇടത്തോട്ട് ഒരു പത്തടിനടക്കുക.കോൺക്രീറ്റ് മതിലുകളാൽതീർത്ത പുരയിടങ്ങളിൽമാർബിളിലും ഗ്രാനൈറ്റിലുംഎഴുതിയ കവിതകൾവായിക്കാം.വായിക്കാതിരിക്കാം.പണ്ട് കാട്ടുകല്ലികളിൽത്തീർത്തകയ്യാലകളായിരുന്നുയെന്ന്നിനക്കോർമ്മ വന്നേക്കാം.കോൺക്രീറ്റ് മതിലുകൾക്കപ്പുറംഇല്ലിക്കാടുകളുടെമർമ്മരങ്ങളുംഓർമ്മകളുടെ…
ഉടലാകെ അസുഖം പേറി
രചന : ആമിരജി ✍️ ഉടലാകെ അസുഖം പേറി വേദന സഹിച്ച് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നിമിഷമെങ്കിലും സന്തോഷത്തോടെ ജീവിച്ചു ഇല്ലാണ്ടായാൽ മതിയെന്ന് തോന്നിപ്പോവാ ദേവ്…അവൾ അവന്റെ മടിയിലേക്ക് കേറിക്കിടന്നു.ദേവ് ഒരുപാട് സങ്കടമുണ്ട് നിന്നെ ഇങ്ങനെ കാണുമ്പോൾ. എനിക്ക് വേണ്ടി…
കുമാരനാശാൻ ഇല്ലാത്ത ഒരു നുറ്റാണ്ട്.
രചന : മധു മാവില ✍️ ഒരു നൂറ്റാണ്ടിനിപ്പുറവും മാറ്റുവിൻ ചട്ടങ്ങളെ എന്ന് ചൊല്ലാനാളില്ലാത്ത ദുരവസ്ഥയിലാണ് കേരളം. അന്നുള്ളവർക്കായി അവരുണ്ടാക്കിയമനുസ്മൃതിയും പുരാണവും കത്തിക്കണം.ആ സംസ്കാരവും ഇല്ലാതാക്കണം.ശൂദ്രരായി തന്നെ ജയിക്കണംസവർണ്ണരായി നാട് ഭരിക്കണംഅന്നവർ ഭരിച്ചതുപോലെ നമ്മുടെകൂടെയുള്ളവർക്കായി പകുത്തുനൽകണമധികാരവും അർത്ഥവും.എന്നിട്ട്…അടിയാനെ അമ്പലത്തിൽ കയറ്റാത്തദൈവങ്ങളെ കാർക്കിച്ച്…
