വിടരാതിരുന്നെങ്കിൽ പൂവേ..

രചന : മുത്തു കസു✍ വിടരാതിരുന്നെങ്കിൽ പൂവേ..നിന്നിലെ സൗന്ദര്യം ഞാൻ..അറിയാതിരുന്നേനെ.പുലരാതിരുന്നെങ്കിൽ പകലേ..നിന്നുടെ വേഷ ചാഞ്ചാട്ടം..ഞാൻ അറിയാതിരുന്നേനെ. ആരെയോ തേടി അലയുന്ന..തെന്നലേ ആരോടാണിന്ന്…നിനക്കിത്ര ഇഷ്ടം.കൈകുമ്പിളിൽ സ്നേഹം..പകർന്നേകിയിട്ടും കണ്ടില്ലെന്ന്..നടിച്ചതല്ലേ നിന്റെ നഷ്ടം. ചേർത്തു പിടിച്ചു നടന്നൊരാ..വഴിത്താരയെ സാക്ഷിയാക്കി..കണ്ണോട് കൺ നോക്കി ഇഷ്ടം. ചൊല്ലിയതല്ലേ.അത് കണ്ടിട്ടന്ന്…

“വാവൽ “

രചന : മോനികുട്ടൻ കോന്നി ✍ ഒരു മുത്തുമാല ഞാൻ കോർത്തൂ തരാം ,ഒരു പത്തു രൂപ, നീയേകുമെങ്കിൽ!ഒരു തുളസിപ്പൂവ് വെറുതേ തരാം ,ഒരു നിമിഷമെന്നെ, കേൾക്കുമെങ്കിൽ ! ഒരു കോടിയർച്ചനപ്പൂക്കൾ ഞാനും ,ഒരു രൂപ പോലും നൽകിടാതെ, നിൻതിരുനടയിലെന്നും, കാഴ്ച…

ഹാ..ആ കാലമെല്ലാം ഒരു കാലമായിരുന്നു..❤️

രചന : രമേഷ് ബാബു.✍ എൺപതുകൾക്ക് മുൻപ് ഇവൻ രാജാവായിരുന്നു..വൈദ്യുതിയുടെ അതിപ്രസരം മൂലം തുരുമ്പെടുക്കേണ്ടി വന്നഹതഭാഗ്യൻ..പുതിയ തലമുറ ഇവനെ ആസ്വദിച്ചിട്ടുണ്ടാകില്ല.ഇവനെ കത്തിച്ചെടുക്കുന്നതിലും വേണം അൽപ്പം വൈദഗ്ധ്യം.പലരും ഇവന്റെ മുന്നിൽ പരാജയപ്പെട്ടിട്ടുണ്ട്.ഒരു ടാങ്കിനുള്ളിൽ തന്നെ രണ്ട് ടാങ്കുകളുണ്ട്.ഒന്നിൽ പമ്പ് വെച്ച് കാറ്റടിക്കുവാനും, മറ്റൊന്ന്…

കാട്ടുചെമ്പകം

രചന : എം പി ശ്രീകുമാർ✍ കാട്ടുചെമ്പകപൂവിനുണ്ടൊരുവാട്ടമില്ലാത്ത ലാവണ്യം !കേട്ടറിവുകൾ പോലുമില്ലാത്തനേട്ടമാകിയ സൗരഭ്യം !കാട്ടുതേനിൽ നുരഞ്ഞിടുന്ന നൽലഹരിയാർന്ന മാധുര്യംതിരയടിക്കുന്നുള്ളിലങ്ങനെതിരികൊളുത്തി സുസ്മിതം !തരുണസൂര്യകിരണമേറ്റുതരളിതയായ് തീരവെനിറശലഭങ്ങൾ നിലക്കാതെ ചുറ്റുംനടനമാടി നില്ക്കുന്നുകാട്ടുചെമ്പകപൂവവിടൊരുകനകവസന്തമായികാട്ടുചെമ്പകപൂവിളങ്ങുന്നുകാട്ടുറാണിയെ പോലവെ !

വിഭജനങ്ങൾ

രചന : സെഹ്റാൻ✍ വിശാലമായ വരാന്തയുടെഒരു കോണിൽആൾക്കൂട്ടത്തിനിടയിലുംഏകാകിയായിരിക്കുന്നതിനേക്കാൾവിരസമായി മറ്റെന്തുണ്ട്?എന്റെ കൈയിൽ ഇന്നത്തെപത്രമുണ്ട്.നിരന്തരം രണ്ടും, മൂന്നും,നാലുമായി വിഭജിക്കപ്പെടുന്നരാജ്യത്തെക്കുറിച്ചുള്ളവാർത്തകളുണ്ട്.ഞാനത് വായിക്കാൻഒട്ടും ഇഷ്ടപ്പെടുന്നില്ല.നല്ല ചികിത്സയ്ക്ക്തിക്കും, തിരക്കും കൂട്ടുന്നവർവരാന്ത നിറയുന്നു.രാജ്യവും രോഗിയാണ്.നല്ല ചികിത്സ അതർഹിക്കുന്നു.വരാന്തകൾക്ക് പക്ഷേനീളം കൂടുതലാണ്.കാലം പോലെ!എണ്ണപ്പെട്ട ദിവസങ്ങളെക്കുറിച്ച്താഴ്ന്ന ശബ്ദത്തിൽവാചാലനാകുന്ന ഡോക്ടർ.രോഗിയുടെ മുഖം നോക്കാതെഎഴുതുന്നപ്രിസ്ക്രിപ്ഷൻ താളിൽകറുത്ത…

കാപ്‌സുല മുണ്ടി: ഒരു പരിസ്ഥിതി സൗഹൃദ ശവസംസ്‌കാര ബദൽ.

രചന : ജോർജ് കക്കാട്ട്✍ നമ്മുടെ പ്രിയപ്പെട്ടവരോട് വിടപറയുന്ന രീതിയെ മാറ്റിമറിക്കുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ആശയമാണ് കാപ്‌സുല മുണ്ടി.ഇറ്റാലിയൻ ഡിസൈനർമാരായ റൗൾ ബ്രെറ്റ്‌സലും അന്ന സിറ്റെല്ലിയും ചേർന്ന് വികസിപ്പിച്ചെടുത്ത കാപ്‌സുല മുണ്ടി പരമ്പരാഗത ശവസംസ്‌കാരത്തിന് പകരമായി പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കാൻ…

ദുർഗതി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാട്ടൊന്നുപാടാൻ മുതിരുമ്പൊഴേക്കെന്നെ-യാട്ടിയോടിച്ചാൽ ഞാനെന്തുചെയ്യും?നാട്ടിൻ്റെ നൻമകളൊക്കെക്കെടുത്തുന്നകൂട്ടമായ്മാറീ,ഭരണവർഗ്ഗം!പട്ടിണിപ്പാവങ്ങൾതൻ പരിദേവന-മൊട്ടുമേ,കേൾക്കാൻ മനസ്സില്ലാതെ,വേട്ടയാടീടുകയല്ലോ,നിരന്തരംകാട്ടാളൻമാരതിക്രൂരമായ് ഹാ!സാംസ്കാരികനായകൻമാർതൻ നാവുകൾസ്തംഭിച്ചുപോയതിനെന്തു ഞായം?എല്ലാ,മധികാരസ്ഥാനമെന്നോർക്കുമ്പോ-ളല്ലോ,മനസ്സുതപിച്ചിടുന്നു!കണ്ടതുംകേട്ടതും ചൊല്ലുമ്പോൾ ചൊല്ലുന്നോർ-ക്കിണ്ടലല്ലാതെ മറ്റെന്തുണ്ടാവൂ!കാലം കലികാലമെന്നല്ലാതെന്തുഞാൻകാലേയൊരിറ്റു ചിന്തിച്ചിടേണ്ടൂ?എത്രകണ്ടാവും സഹിച്ചുനിന്നീടുവാ-നത്രമേ,ലീനാടനാഥമാകേ!ഏതിനു,മിങ്ങൊരറുതിയുണ്ടാകുമെ-ന്നേതേതു നേരവുമോർത്തുകൊൾവിൻ!ഓരോദിനവും കഴിച്ചുകൂട്ടീടുവാൻപാരം പ്രയാസപ്പെടുന്നുമർത്യർ!ആരുടെ ചേതനയ്ക്കാകുമീ കണ്ണുനീർനേരിലാവോ,തുടച്ചൊട്ടു നീക്കാൻ!രാഷ്ട്രീയ വേതാളനൃത്തങ്ങളാടുന്ന,വേട്ടപ്പുലികളേ നിങ്ങളോർപ്പൂആവില്ല നിങ്ങൾക്കധികനാൾ ഞങ്ങളിൽനോവിൻ്റെ ശൂലമുനകളേറ്റാൻ!ഇന്നലെ…

പാലുണ്ണി..

രചന : സണ്ണി കല്ലൂർ ✍ അസോക്കിടക്കപായിൽ നിന്നും പാലുണ്ണി ചാടി എഴുന്നേറ്റു… ഭാഗ്യം വാട്ടർ പുറത്തേക്ക് പോയില്ല. ഇടത്തേ ചെവിയിൽ കുറുക്കൻ ഓരിയിടുന്നതു പോലെ ശബ്ദം…വൈകീട്ട് ജാഥയും വിശദീകരണ യോഗവും ഉണ്ടായിരുന്നു. പടിഞ്ഞാറെ ആൽത്തറയിലെത്തിയപ്പോൾ കുഞ്ഞിരാമൻറ ആൾക്കാർ കൊടിയും വടിയുമായി…

വൈകൃത സത്യങ്ങൾ

രചന : ഹരികുമാർ കെ പി✍ മീനത്തിൻ ചുടു ചുരുളുകളാലെഹൃദയം പൊട്ടി വിളിക്കുമ്പോൾകൊത്തിവലിയ്ക്കാൻ കഴുകന്മാരോതക്കം പാർത്തു പറക്കുന്നുഅരുതരുതേ എന്നിടറും നിലവിളിഅകലത്തേയ്ക്കു മറയുമ്പോൾആർഷത ചൊല്ലും കുലപതിമാതേചുടുചോരയ്ക്കായ് കാക്കുന്നുകണ്ണീർ രുധിരം അടവിയിലണിയാൻആകാതിഴയും പേക്കോലംമനുഷ്യത്വത്തിൻ മഹിമയറിയാമനുഷ്യനായി മരിക്കുന്നുഇരുമ്പുകല്ലിന്നടയാണികളാൽഉരുക്കുമുഷ്ടികൾ തീർക്കുമ്പോൾഉലതന്നാളിയ തീയിൽ ഉരുകുംപച്ചമനുഷ്യൻ പണിയാളോർഇറുകിയ കണ്ണിന്നിമകൾ നനയ്ക്കാൻപുഴകൾ…

കണ്ണേട്ടനും ഉമ്പായിക്കയും

രചന : യൂസഫ് ഇരിങ്ങൽ✍ ചാലിൽ മീത്തൽഉമ്പായിക്കയുംമഠത്തിൽ താഴെ കുനികണ്ണേട്ടനുംഉറ്റ ചങ്ങാതിമാരായിരുന്നുപച്ച നിറമുള്ള ബെൽറ്റിൽ ഉറപ്പിച്ചകൈലി മുണ്ടുംനേർത്തൊരു ജുബ്ബയുമായിരുന്നുഉമ്പായിക്കയുടെ വേഷംകണ്ണേട്ടൻ കുപ്പായംഇടാറില്ലായിരുന്നുരണ്ടുപേരും നന്നായിമുറുക്കുംഉമ്പായിക്ക ഇടക്ക്ചുരുട്ടും വലിക്കുംകളത്തിൽ നാരായണേട്ടന്റെചായപ്പീടികയിൽവല്ലത്തിൽമൊയ്തു ഹാജിയുടെഅനാദിക്കടയുടെവരാന്തയിൽഎവിടെയും അവർഒരുമിച്ചായിരുന്നു.പറമ്പിൽ തേങ്ങഅധികം ഉണ്ടാവാൻകണ്ണേട്ടൻഷേക്കും താഴെ പള്ളീൽവെളിച്ചെണ്ണ നേർച്ചകൊടുക്കുംപെരാന്തൻ* നായ്കടിക്കാതിരിക്കാൻകളരിപ്പടി ഉത്സവത്തിന്ഉമ്പായിക്കമൊട്ടയുറുപ്പിക ഭണ്ഡാരത്തിൽഇടുമായിരുന്നുഉറ്റ…