വഞ്ചിതരാകാൻ സ്വയം നിന്നു കൊടുക്കരുത് !!

രചന : അഡ്വ : ദീപരാജ് എസ് ✍ കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുണ്ട്….അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം…

മകരവിളക്ക്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ മകരവിളക്കുതെളിയുമ്പോൾ മണികണ്ഠാമനസ്സിൽ നിൻരൂപം കാണുമാറാകണംമലചവുട്ടി വൃതമെടുതഞാനെത്തുമ്പോൾമന്ത്രങ്ങളായെന്റെ നാവിൽ നീവിളങ്ങേണം പാപങ്ങളെല്ലാം പാടേക്ഷമിച്ചീടുവാൻകാനനവാസാ…കാരുണ്യമരുളേണംപമ്പാനദിയിലെ കുളിരേറ്റുവാങ്ങുമ്പോൾകൺമുന്നിൽ ശഭരീശാ…നീനിറഞ്ഞീടേണം കർപ്പൂരദീപപ്രഭയിൽ തൊഴുകയ്യോടേഹൃദയമാം ശംഖൂതിദർശനം കൊതിക്കവേആടയാഭരണങ്ങളാൽ തിളങ്ങുമാത്തിരുവുടൽകൺപാർത്തുസായുജ്യമടയുന്നു ഭക്തൻ ഞാൻ ഇനിയുമീ പതിനെട്ടു പടികൾ കയറിഞാൻമണികണ്ഠാവരുമപ്പോൾ മാർഗം തെളിക്കണേ….മകരനിലാവിലാ ശ്രീകോവിൽ…

“അകലങ്ങളില്‍ നമ്മളെങ്കിലും…!”

രചന : ഉണ്ണി കെ ടി ✍ അറിയുന്നു പ്രിയനെയകലമീനിലാവുപൂക്കും യാമങ്ങളില്‍,നറുസൌരഭം വിതറുമിളംകാറ്റുതലോടവേ…,അരികിലെന്ന വാക്കിന്‍ നേരറിയുന്ന-കലങ്ങള്‍ താണ്ടി നിന്‍ പ്രണയസൌരഭ-മെന്നെത്തഴുകവേ…!കാലദേശഭേദങ്ങളില്‍ കതിരുക്കാണാ-ക്കിളികള്‍ നമ്മള്‍ ചക്രവാളങ്ങള്‍ താണ്ടും,പറയാതെ പോയതെന്തോ ബാക്കിയെന്നോര്‍-ത്തെടുക്കും, പിന്നെ ജന്മാന്തരങ്ങള്‍പരസ്പരം നേരും…!ഒരുവാക്കിന്‍റെ നേര്‍മ്മയില്‍ ഒരുവസന്തകാലത്തെ തീര്‍പ്പവര്‍ നമ്മളീഗ്രീഷ്മത്തിന്‍ തീകഷ്ണശലാകകളില്‍ഊതിക്കാച്ചിയെടുത്ത വിരഹത്തിന്‍മാറ്ററിയുവോര്‍…!വിരസകാല…

തിരികെയെത്തുമ്പോൾ

രചന : സുമോദ് പരുമല ✍ തിരികെയെത്തുമ്പോൾപഴയപള്ളിക്കൂടവാതിൽ പടികടക്കുമ്പോൾചാറ്റൽമഴയൊടൊത്തുവീണ്ടുംവഴിനടക്കുമ്പോൾഓർമ്മകൾ പഴയബാല്യച്ചുരുൾ നിവർത്തുന്നുഓർമ്മകൾപഴയബാല്യച്ചുരുൾ നിവർത്തുന്നു .എന്തുനിറഭംഗി,കുഞ്ഞുടുപ്പിൻചേലിലിന്നുംപഴയ മഴവില്ല് .വീണ്ടുമാമാഞ്ചോട്ടിലോർമ്മകൾകനികൾ തേടുന്നു .കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .മനസ്സ് പീലിവിടർത്തിയാടും കരിമുകിൽക്കാവ്വാനിൽതുമ്പിയറ്റ് പിടഞ്ഞുനിൽക്കും മസ്തകച്ചേല്,മിഴിനിറയ്ക്കുമ്പോൾ ‘മഴകൾ തോർന്നു തെളിഞ്ഞവഴിയിൽപാൽമണൽച്ചുഴികൾ…

കുറുക്കൻമുക്ക്..

രചന : സണ്ണി കല്ലൂർ ✍ അവിടെ സംസാരിക്കുന്നത് കുറച്ചൊക്കെ അയാൾക്ക് മനസ്സിലാവുന്നുണ്ട്. തനിക്ക് എവിടെയാണ് അബദ്ധം പറ്റിയത്.. ഉള്ളം കൈയ്യിൽ ചത്ത ഞാഞ്ഞൂലു പോലെ മാലയുടെ കഷണം… അയാൾ മുറുകേ പിടിച്ചു. 936 ആയാൽ മതിയായിരുന്നു. അല്ലെങ്കിൽ ആരും എടുക്കുകേല..…

എങ്ങോട്ട് പോകുന്നു…?

രചന : മോഹൻദാസ് എവർഷൈൻ✍ കാലങ്ങളേറെ പോയിമറഞ്ഞട്ടുംകോലങ്ങളതിലേറെ മാറിയിട്ടുംമക്കളെ മാറോട് ചേർക്കുമൊരുതാതന്റെ മനമൊട്ടും മാറിയില്ല.മക്കളെ നിങ്ങളിന്നെങ്ങോട്ട് പോകുന്നു?ചോദ്യങ്ങൾ കേൾക്കുവാൻ നേരമില്ലഉത്തരം നൽകുവാനൊട്ടു നേരമില്ല.താതന്റെ വിയർപ്പിനോ മൂല്യമില്ലിന്ന്,വാത്സല്യമെന്നോരു വാക്കിനിന്നർത്ഥമില്ല.വാർദ്ധക്യമെത്തുമ്പോൾ വഴിയിലു –പേക്ഷിപ്പാൻ കാത്തിരിപ്പോരുടെ കാലം.കട്ടിലൊഴിയുവാൻ മക്കൾ കാവൽനില്ക്കുന്ന കാലമോ കലികാലം?.കരളിലെ കനിവാകെയും കവർന്നവർചുണ്ടിലെ…

പ്രതീക്ഷ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്വപ്നങ്ങൾ തീരാസ്വപ്നങ്ങൾനിദ്രയിൽ വരയുന്നു ചിത്രങ്ങൾതെളിയുന്നുമറയുന്നു വർണ്ണങ്ങൾമൂളുന്നു ഹൃദയത്തിൽ രാഗങ്ങൾകാണുന്നു കാണാത്ത രംഗങ്ങൾമീട്ടുന്നു കേൾക്കാത്ത രാഗങ്ങൾഅറിയുന്നു മോഹത്തിൻ രാഗങ്ങൾഅതിവേഗം മറയുന്നു സ്വപ്നങ്ങൾതിരയുന്നു ജീവിതം മോഹങ്ങൾപെയ്യുന്നു സാന്ത്വനമേഘങ്ങൾനിറയുന്നുസന്തോഷക്കുളിരലകൾപാടുന്നു ജീവിതം സങ്കല്പംങ്ങൾസ്വപ്നങ്ങൾ തീരുന്ന നിമിഷങ്ങൾഅറിയുന്നു വ്യർത്ഥമീ വഴിയാത്രകൾസ്വപ്നങ്ങൾ തീരാസ്വപ്നങ്ങൾഅതുമാത്രം…

നാലുകെട്ടുകാരന് മുമ്പേ

രചന : വാസുദേവൻ. കെ. വി✍ സമൂഹം ദിശ തെറ്റുമ്പോൾ തിരുത്തൽശക്തിയായി പതാക വാഹകരാവേണ്ടവരാണ് എഴുത്തുകാരെന്ന് കുറിച്ചിട്ടത് കവിയും ഫിലോസഫറുമായ എസ്. ടി.കോൾഡ്രിജ്.അധികാരവർഗ്ഗം എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് ശ്വാന സമൂഹം കണക്കെ കാത്തിരിക്കേണ്ടവരല്ല അവർ. മുദ്രാവാക്യ കവിതകൾ കൊണ്ട് ഭരണകൂടങ്ങളെ വാഴ്ത്തുപാട്ടുകൾ കവി…

എൻ്റെ പരിണാമഘട്ടങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മയുടെഗർഭപാത്രത്തിന്റെവാതിൽ തുറന്ന്ഞാൻഭൂമിയിൽഅവതരിച്ചപ്പോൾതൊള്ളതുറന്ന് കരഞ്ഞ്മാളോരെസാന്നിധ്യംഅറിയിച്ചിരിക്കണം.അമ്മയുടെഅമ്മിഞ്ഞക്കണ്ണുകൾഎന്റെവായിൽ തിരുകിഎന്നെനിശബ്ദനാക്കിയിരിക്കണം.ഗർഭപാത്രം തന്നെഉടുപ്പായിരുന്നത് കൊണ്ട്പിറന്നാൾവേഷത്തിലായിരുന്നിരിക്കുംഎന്റെ അവതാരം.അമ്മവാത്സല്യംമുലപ്പാലായി ചുരത്തിഎന്റെകത്തലടക്കിയിരിക്കണം.പൊക്കിൾക്കൊടിമുറിച്ചാൽ പിന്നെഅതല്ലേ രക്ഷ?അങ്ങനെദിവസങ്ങൾകടന്നു പോയിരിക്കണം.ഇതിനിടയിൽമുത്തശ്ശിയോ,ചിറ്റമ്മമാരോഎന്നെകോരിയെടുത്ത്സ്നാനപ്പെടുത്തിയിട്ടുണ്ടാകും.ബേബി പൗഡർപൂശി,കണ്ണെഴുതിച്ച്,പൊട്ടു തൊടീച്ച്,ഒരു ബ്യൂട്ടി സ്പോട്ടുംമുഖത്ത് കുത്തി,കുഞ്ഞുടുപ്പ് ധരിപ്പിച്ച്,സ്വർണ്ണമാല ചാർത്തി,കൈകാലുകളിൽസ്വർണ്ണത്തളകൾ ചാർത്തിസുന്ദരനാക്കിയിരിക്കണം.അമ്മയുടെഅമ്മിഞ്ഞപ്പാൽവറ്റിയതോടെവീണ്ടുംഞാൻവിശ്വരൂപം കാട്ടിഅലമുറയിട്ടിരിക്കണം.ചെറിയ തോതിൽമർദനവും,തുടർന്ന് ലാളനയുംഏറ്റുവാങ്ങിയിരിക്കണം.തിളപ്പിച്ചപശുവിൻ പാൽചൂടാറ്റി,മധുരമിട്ട്കുപ്പിവായയ്ക്ക്,അമ്മിഞ്ഞക്കണ്ണ് പോലുള്ളനിപ്പിൾഫിറ്റ് ചെയ്ത്എന്റെ വായിൽകുത്തിയിറക്കിഅലമുറക്ക്വിരാമമിട്ടിരിക്കണം.അമ്മയുടെസാമീപ്യംവിരസമായതോടെയായിരിക്കണംഅച്ഛനുംഅമ്മാവന്മാരുംചിറ്റമ്മമാരുംമച്ചിൽ നിന്ന്…

മഹാകവി കുമാരനാശാൻ : മനുഷ്യ കഥാനുഗായി.

രചന : ഗായത്രി രവീന്ദ്ര ബാബു✍ ആശാന്റെ ആരാധകനായിരുന്നില്ല എന്റെ അച്ഛാച്ഛൻ ; അചഞ്ചല ഭക്തനായിരുന്നു. ഒരു ഇരുണ്ട കാലഘട്ടത്തെയും അന്നത്തെ അനാചാരങ്ങളെയും നിശിതമായി വിമർശിച്ച ആശാൻ, കവിതകളിലൂടെ എത്ര അനായാസേനയാണ് സമൂഹത്തെ പരിഷ്ക്കരിച്ചത്. ജാതിക്കോമരങ്ങൾ എന്ന് പരിഹസിച്ച് , നിശിതമായും…