എങ്ങോട്ട്..!

രചന : ശ്രീരേഖ എസ് നാളെയെന്തെന്നുള്ള ചിന്തയുംപേറിനാടാകെയോടുന്നു നാമെല്ലാരുംനാളെയെന്നൊന്നുണ്ടോ? ചിന്തിച്ചീടിൽനാളെ നാമെല്ലാരുമോർമ്മ മാത്രം..!ഇന്നിനെ സ്നേഹിച്ചു ജീവിച്ചീടാൻഇന്നെത്ര പേർക്ക് കഴിഞ്ഞീടുന്നു.ഇന്നിന്റെ നൊമ്പരം, നാളെയെന്നോർമ്മയിൽമോഹങ്ങളൊക്കെയും ചാമ്പലാക്കും!അങ്ങോളമിങ്ങോളം ജീവിതപ്പാതയിൽആരാരുമൊന്നിച്ചുണ്ടാകയില്ല.ആവുന്നപോലെ നാം ബന്ധങ്ങളൊക്കെയുംആത്മാവിൽ കാത്തുസൂക്ഷിച്ചുപോകാം.കാത്തിരിപ്പൊന്നിനും അർത്ഥമില്ലാക്കാലംകാഴ്ചക്കാരായീടും ബന്ധുജനങ്ങളുംകാണേണ്ട കാഴ്ചകളൊന്നുമേ കാണാതെ,കല്പാന്തകാലം നാമോടികിതച്ചീടും..!

മദ്യപാനിയുടെ വീട്.

രചന : സിജി ഷാഹുൽ അമ്മ വിറകുപുരയിൽ ഒളിപ്പിച്ച ചെമ്പുരുളിതവണകളായി അടച്ചു വാങ്ങിയ നിലവിളക്ക്അമ്മയുടെ കരച്ചിൽതലയിൽ കൈവെച്ചുള്ള ആ ഇരുപ്പ്പൊറുപൊറുക്കുന്നുണ്ട്വിശന്ന് കുടൽ കരിയുന്നുസ്കൂൾ വിട്ട് വന്ന് ഒന്നും കഴീച്ചിട്ടീല്ലഅമ്മ അച്ഛനെ പ്രാകുന്നുകാലൻ ഭ്രാന്തൻഎന്തു സ്നേഹമാണച്ഛന്അമ്മയോടുംസന്ധ്യയായി . അച്ഛൻ വന്നുഅമ്മ ്് മിണ്ടുന്നില്ലഎന്താണോഅയൽവക്കത്തെ…

“ഒടുവിലൊരു പാട്ടുകൂടി….”

രചന : ഉണ്ണി കെ ടി ഒടുവിലൊരു പാട്ടുകൂടിപ്പാടട്ടെ ഞാന്‍,ഓടക്കുഴലിതുടഞ്ഞുപോകും മുന്‍പേ…ഒരിത്തിരിനേരം ചാരത്തുനില്‍ക്കു നീ…,ഒത്തിരിയിടറിപ്പോയെന്നൊച്ചയെങ്കിലുംഓര്‍ത്തുപാടിടാം ഞാനാ ഗീതകം…!!!ശേഷിപ്പതായ് കുറുകുന്ന ജീവനില്‍ശാസിപ്പതിന്നധികാരി നീയധരത്തില്‍വിരല്‍വച്ചു വിലക്കുന്നുവോ…?വിഫലജന്മത്തിന്‍ ഗാഥയിതു കേട്ടുവെറുതെച്ചിരിച്ചീടുക, വൃത്താന്തമെല്ലാം മറന്നിനിയും വിഷാദംവെടിഞ്ഞീടു നീ…!വിടപറയും നേരം വിലങ്ങുമക്ഷരങ്ങളെത്തടുത്തുകൂട്ടി വാക്കുമുറിയാ-തെ ചൊല്ലാം യാത്രാമൊഴി,നീയോര്‍മ്മയില്‍നിന്നുമായ്ക്കണം നിസ്വനാമീ ജീവന്‍റെ…

‘മുഹമ്മദ് ഗോറി’

Saradhi Pappan അഫ്ഗാനിസ്ഥാനില്‍ ‘മുഹമ്മദ് ഗോറി’ എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി…

തലമുറകൾ.

രചന :- ബിനു. ആർ. തറവാട്ടിൻമുറ്റത്തമ്പരചുബിയായ്തലയുയർത്തിനിന്നൊരരയാൽമരത്തിൻ,തലങ്ങുംവിലങ്ങും നിന്ന കൊമ്പുകളിൽചിലതെല്ലാം ദ്രവിച്ചുവീണുടഞ്ഞുപോയ് !ചിരിക്കാതേയുംകരയാതെയുംമാനവും നോക്കി ചിന്തിച്ചിരിക്കുന്ന പലർ,ബുദ്ധിജീവികളെയെന്ന പോൽകുറേയെറെക്കൊമ്പുകളെനന്മകവരങ്ങളെന്നു നിനച്ചുകമ്പിയുംപട്ടയുമിട്ടുബലപ്പെടുത്തിയിരുന്നു… !മാനത്തിരുന്നുചിരിച്ചൂ കതിരവൻ,ഇളകിയാടുന്ന ചെറുചില്ലകളിലെ കുഞ്ഞിലകളെക്കണ്ടിട്ട്.പൊട്ടിവിടരുന്നുണ്ട്കരുത്തുറ്റകുഞ്ഞിച്ചില്ലകൾപോൽ പലർ,ഭുവനത്തിൽക്കൂടുതൽതണൽ വിരിച്ചീടുവാൻ !സ്വർഗത്തിലിരുന്നൂ പ്രതിവചിച്ചൂ കാരണവർ,സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞവർ പലർ തലമുറകൾ,മുരടൻ കൊമ്പുകളായ് കുരുടിച്ചുപോയവർ,നിനച്ചിരിപ്പതെല്ലാം നൽക്കിനാവുകൾ പോൽപൊട്ടിയടർന്നേ…

ക്യാപ്സൂൾ രൂപത്തിലാവും, ഉടൻ വാക്സിനെത്തിക്കാൻ നടപടി, തയ്യറാക്കുന്നത് ഇന്ത്യൻ കമ്പനി.

കോവിഡിന് വാക്സിൻ കണ്ട് പിടിച്ചതിന് പിന്നാലെ ലളിതമായ രീതിയിൽ വാക്സിനെങ്ങനെ നിർമ്മിക്കാം എന്നാണ് നിലവിൽ കമ്പനികൾ ആലോചിക്കുന്നത്. വാക്സിൻ ക്യപ്സൂളായി നിർമ്മിക്കാനുള്ള ഗവേഷണങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള അന്വേഷണങ്ങൾക്കിടയിലാണ് ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ രംഗ പ്രവേശനം. ലോകത്തെ എല്ലാ…

പുലരിയിൽ.

രചന : ശ്രീകുമാർ എം പി നേരം പുലരുന്നേയ്സൂര്യനുദിക്കുന്നേയ്മാനം തെളിയുന്നേയ്മനസ്സു തുടിക്കുന്നേയ്പൂക്കൾ വിടരുന്നേയ്പൂമണമെത്തുന്നേയ്പൂങ്കുയിൽ പാടുന്നേയ്പുൽക്കൊടിയാടുന്നേയ്പൂക്കൈത ചായുന്നേയ്പൂങ്കാറ്റടിക്കുന്നേയ്കതിരുകളാടുന്നേയ്ഓളമടിക്കുന്നേയ്കാവുവിളങ്ങുന്നേയ്ദേവിയുണരുന്നേയ്വെട്ടം തെളിയുന്നേയ്പാട്ടുകൾ കേൾക്കുന്നേയ്കാക്ക കലമ്പുന്നേയ്കാർമുകിൽ മായുന്നേയ്കാര്യമറിയാതെപക്ഷികൾ പാടുന്നേയ്മഞ്ഞു പൊഴിയുന്നേയ്മാമ്പൂ വിരിയുന്നേയ്കുങ്കുമം തൂകുന്നേയ്ചെമ്മാനം കാണുന്നേയ്നേരം പുലരുന്നേയ്സൂര്യനുദിക്കുന്നേയ്മാനം തെളിയുന്നേയ്മനസ്സു തുടിക്കുന്നേയ് !!

മലയാളത്തിന് 11 പുരസ്‌കാരങ്ങൾ.

അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങി മലയാളം. മികച്ച ചിത്രമടക്കം 11 പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാള സിനിമ വാരിക്കൂട്ടിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യൽ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും അംഗീകാരം നേടി.ലിജോ…

മിഴാവ്…❗

രചന : രാജൻ അനാർകോട്ടിൽ ❤️ നോവുന്നബാല്യകാലത്തിൽപിടയുമെൻമോഹങ്ങൾവഴിപിരിഞ്ഞൊരാഇടനാഴിയിൽ…കനലൂർന്നുവീണകണ്ണീർക്കണങ്ങളാൽമിഴികളിന്നുംചുട്ടുനീറുന്നു..!ഊതിക്കാച്ചിപതംവന്നൊരെൻജീവിതക്കോണിലെഓർമ്മകളുടെക്ലാവ്പിടിച്ചഓട്ടുരുളിയിൽ…ഒടുവിലെശ്വാസത്തിൻമിഴാവ്ചിലമ്പുന്നു…!

വഴികൾ തേടുന്ന യാത്ര.

രചന : വി.ജി മുകുന്ദൻ കുറച്ചധികം നാളുകളായി ആ വലിയ വീട്ടിൽ മോഹനകൃഷ്ണൻ ഒറ്റയ്‌ക്കായിരുന്നു. പതിവുപോലെ എന്നും ജോലിക്ക് പോകും വൈകിയിട്ട് ഏഴുമണിയോടുകൂടി തിരിച്ച്‌ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി രാത്രിയിലേയ്ക്കും രാവിലേയ്ക്കുമുള്ള ഭക്ഷണം എന്തെങ്കിലും വാങ്ങി വരും. ചായ…