അവളവളാകുമ്പോൾ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ സ്വപ്ന സൗഗന്ധികങ്ങളെനേർത്ത നിലാച്ചിന്തുകൾചുംബിച്ചുണർത്തുന്നനീലരാവുകളിലാണ്ഗന്ധർവ്വഗന്ധംഅവളെ ചുറ്റിവരിയുന്നതുംരസരേണുക്കളുടെകടുംകെട്ടുവീണകുചാഗ്രങ്ങളിൽഉന്മാദത്തിന്റെകനൽപ്പൂക്കൾ വിരിയുന്നതുംദന്തക്ഷതങ്ങളാൽഅധരങ്ങളിൽരുധിരരുചിപടരുന്നതും .നിദ്രാന്തരങ്ങളിലാണ്കൊഴിഞ്ഞുപോയകിനാവിന്റെശലഭചുംബനങ്ങളാൽഉടൽപ്പെരുക്കങ്ങളുടെവെള്ളിടിവെട്ടുന്നതുംരോമകൂപങ്ങളിൽ പ്പോലുംതൃഷ്ണകൾ തെഴുത്ത്മിഴിക്കോണുകൾവാകപ്പുല്ലുകളെപ്പോൽസൂര്യനെത്തിരയുന്നതുംരാമപാദം തേടുന്നൊരുമോഹശിലയായ്പെണ്ണുമാറുന്നതുംപ്രകൃതിപരിണാമത്തിന്റെകവിതപാടുന്നതും.കാലംകനച്ചുനാറിയപഴന്തുണിക്കെട്ടുപോൽഅടുക്കളപ്പടിയിൽപ്രതിഷ്ഠിക്കുമ്പോൾഅവളെച്ചുറ്റിയിരുന്നത്ശ്വാസം മുട്ടിക്കുന്നപുകച്ചൂര് മാത്രമാകുന്നു .സ്ഥൂലകുചകുംഭങ്ങൾനീരുവറ്റിത്തീർന്നപേരില്ലാഫലമാകുന്നു .മിന്നൽദ്യുതിചിതറിയിരുന്നഉടൽച്ചുഴികൾനിശ്ശബ്ദതടാകങ്ങളെപ്പോൽശാന്തമായ് തീർന്നിരിക്കുന്നു .,ആർദ്രസ്നേഹത്തിന്റെഅഴകുനിറഞ്ഞിരുന്നമിഴിയിണകൾതുളുമ്പിയൊഴുകുന്നഅഴൽപ്പുഴകളായ്‌തീർന്നിരിക്കുന്നു .,ഇന്ന് ,പാമ്പു പടംപൊഴിച്ചപോൽഇന്നലെകളെ ഉരിഞ്ഞെറിഞ്ഞ്പരിവർത്തനത്തിന്റെപുതു മേലങ്കിയണിയുമ്പോൾപൊള്ളുന്നതാർക്കാണ് ..?അവളവളിടങ്ങളിൽഅവൾ അവളാകുമ്പോൾനോവുന്നതാർക്കാണ് ?കർമ്മണ്യേ ദാസി എന്നതിൽനിന്നുംകർമ്മണ്യേ…
ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ
രചന : സഫി അലി താഹ✍ വർഷങ്ങൾക്ക് മുൻപ് എന്നെ കല്യാണം കഴിപ്പിക്കുമ്പോൾ എന്റെ ഉപ്പയുടെ സ്വത്തിന്റെ നല്ലൊരംശം എനിക്ക് നൽകിയിരുന്നു. അത് കഴിഞ്ഞ് അനിയത്തിക്കും കൊടുത്തു.(ഇതൊന്നും ചെക്കൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല, ആവശ്യപ്പെടുന്നവർക്ക് പെണ്മക്കളെ കൊടുക്കില്ല എന്ന് ഉപ്പ പറയാറുണ്ടായിരുന്നു )…
പാതിരാക്കാറ്റ്.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ മഞ്ഞുള്ളൊരു മാമലയിൽകുളിർകോരണ ചന്ദ്രികയിൽനീഎന്തേ വന്നീല കുഞ്ഞിക്കുയിലെ…ആടാൻ മറന്നോ നീ, പാടാൻ മറന്നോഇല്ലിമുളങ്കാടുകൾ നിന്നെ മാടി വിളിക്കുന്നു.കുലുസിട്ടൊരു താരകവുംകുറിതൊട്ടൊരു ചന്ദ്രികയുംനീലവാനച്ചോലയതിൽനീന്തി നടപ്പുണ്ടേ!.പാതിരാപ്പാട്ടും പാടി മുല്ലമലർപ്പൂവും ചൂടി,ഒഴുകി വരുന്നൊരു പൂങ്കാറ്റേ ,പാതിവിരിഞ്ഞൊരു പവിഴമല്ലിപ്പൂവിനെതൊട്ടുതലോടാൻ വാ.പുലർകാലം വരവായി ചെറുകിളികൾ…
കാൽസ്രായിയും മാർസ്രായിയും
രചന : വാസുദേവൻ. കെ. വി ✍ കാലിലൂടെ കേറ്റിയിടുന്നത് “കാൽസ്രായി” യെങ്കിൽ തലയിലൂടെ മാറിൽ ഇടുന്നതിനെ “മാർസ്രായി”യെന്നു വിളിക്കാം താത്വികമായി.കുട്ടികൾക്ക് മാതൃകയാവേണ്ട മുതിർന്ന അദ്ധ്യാപിക നനുത്ത ബനിയൻശീല കാലിലൂടെ വലിച്ചു കേറ്റി പ്രദർശിപ്പിച്ചത് ചോദ്യം ചെയ്തത് സ്കൂളിലെ അവസാന വാക്ക്…
ഇരുപതടിക്കൂടാരം
രചന : രാജീവ് ചേമഞ്ചേരി✍ ഇരുപതടിക്കൂടരമെത്തിയെൻ മുന്നിൽ –ഇരു കൈകൾ കൂപ്പി കരഞ്ഞു പോയി!ഇതിനകത്തെന്തെന്നറിയാതെയറിഞ്ഞു –ഇടിക്കുന്നുയെൻ ഹൃദയം പെരുമ്പറയായ്! ഇനിയുമിതുപോലെത്ര വരാനുണ്ട് –ഇരിന്നിരുന്ന് തല പുകയ്ക്കയായ്!ഇരുത്തം വന്നൊരീ ശക്തി തടവറയിൽ –ഇനി മനുഷ്യമൃഗങ്ങൾക്ക് വേനലിലൊരു മഴ! ഇംഗിതമല്ലാത്ത പരീക്ഷണങ്ങൾക്ക് മുന്നിൽ-ഇനിയും തളരാതെ…
പെണ്ണെഴുത്ത് .
രചന : നന്ദൻ✍ പ്രിയനേ…എന്റെ പ്രണയം തുടക്കവും അവസാനവും നിന്നിൽ തന്നെ ആയിരിക്കും.. മനസ്സുകൾ കൊണ്ട് അടുത്തെങ്കിലും കാലത്തിന്റെ വികൃതിയിൽ ഒന്നാവാൻ കഴിയാതെ പോയവർ.. പ്രണയം എന്തെന്ന് അറിഞ്ഞതും.. അതിന്റെ മധുരവും കയിപ്പും അറിഞ്ഞതും നിന്നിലൂടെ ആണ്.. ഒന്നാകാൻ വേണ്ടിയായിരുന്നു തമ്മിൽ…
നഗ്നമാക്കപ്പെടുന്ന കേരളീയ ഫെമിനിസം.
രചന : മാഹിൻ കൊച്ചിൻ ✍ നമ്മുടെ രാജ്യത്ത് മൂന്നു മാസം പ്രായമായ നവജാത ശിശു മുതല്‍ തൊണ്ണൂറു വയസ്സായ വന്ധ്യ വയോധിക വരെ ലൈംഗികമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ വളര്‍ത്തു മൃഗങ്ങള്‍ പോലും. അങ്ങനെയുള്ള ഈ കെട്ട കാലത്ത്…
ആമോദം
രചന : ബിന്ദു വേണു ചോറ്റാനിക്കര✍ ആമോദം ചിത്തത്തിൽ ക്ഷണപ്രഭ വേഗത്തിൽമയൂഖം പോൽ പടരുന്നു!മനം മയൂരമായ് പീലിനീർത്തിയാടുമ്പോഴും,ഒന്നിനുമാകാതെ മൗനത്തിൻ കൂട്ടിൽ!കാലമേൽപ്പിച്ച മുറിവിൻ നോവുകളേറെയാവാമവൾമൗനമാം വല്മീകത്തിലമരുന്നത്!ഇഷ്ട്ങ്ങളോരോന്നുമവളിലിന്നുമാരോടുമൊഴിയുവനാവാതെ ഉള്ളിന്റെയുള്ളിൽ!സപ്തവർണ്ണങ്ങൾ ചാലിച്ച മഴവിൽത്തേരിൽകൂട്ടായെന്നുമവളിലെ മോഹങ്ങൾ!കാലചക്രം മുന്നോട്ടോടുമ്പോൾഒപ്പത്തിനൊപ്പമവളുടെയിഷ്ടവും പിറകെ!മോഹമനോരഥംഅനന്തമാം നീലവിഹായസ്സിൽമേഘഗണങ്ങൾക്കിടയിലൂടെ അലസമായങ്ങനെ പാറിപ്പറന്ന്!കാർമേഘംപോൽ ചിലതെല്ലാം വിഘ്‌നമായ് വീഥിയിൽ…
അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ.സജിമോൻ ആന്റണി മാർക്വിസ് ഹു ഈസ് ഹു ഇൻ അമേരിക്കയിൽ.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന ബിസിനസ്സ്കാരനും, സാംസ്‌കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഡോ.സജിമോൻ ആന്റണി മാർക്വിസ് ഹു ഈസ് ഹു എന്ന ബഹുമതിക്ക് അർഹനായി. വളരെ ചുരുക്കം ഇന്ത്യൻ അമേരിക്കകാർക്ക് ലഭിച്ചിട്ടുള്ള ഈ നേട്ടം ഇനി സജിമോൻ ആന്റണിക്കും…