ഓണം വന്നിട്ടും.

സുദർശൻ കാർത്തികപ്പറമ്പിൽ* ഓണം വന്നിട്ടുമെത്തീലല്ലോ;ഓണത്തപ്പൻ കേരളത്തിൽ!നാണം പൂണ്ടങ്ങിരുന്നാലെങ്ങനെ;നാണിയും,നാണുവുമോണമുണ്ണുംമാരിപെരുത്തൊരീമാമലനാട്ടിൽപോരുന്നതെങ്ങനെമാവേലി!ആരുവിളിക്കാനാരെതിരേൽക്കാൻ,തോരാക്കണ്ണീരിലാണ്ടുമാളോർ,ഒട്ടിയൊരാവയർ കെട്ടിമുറുക്കി,പട്ടിണികൊണ്ടുവലയുമ്പോൾ,കെട്ടിയപെണ്ണിന്റെ താലിയുംവിറ്റ്കൂട്ടത്തോടങ്ങുവലയുമ്പോൾ,ചത്തുചത്താളുകളോരോന്നുമങ്ങനെ;മണ്ണോടടിഞ്ഞുചേർന്നീടുമ്പോൾ,കണ്ണുംപൂട്ടി,കനകസിംഹാസനംതന്നിലൊരാളങ്ങിരിക്കണുണ്ടേ!കിട്ടുംനികുതികളൊക്കെയും കട്ടെടു-ത്തൂറ്റംപൂണ്ടങ്ങിരിക്കണുണ്ടേ!ആരേ,കാണുന്നു പാവംമനുഷ്യൻ്റെതീരാദുഃഖത്തിൻ തേങ്ങലുകൾ!വോട്ടൊന്നടുത്തപ്പോൾ കിട്ടിയകിറ്റുക-ളൊട്ടുമേ,യോണത്തിനില്ലെന്നോ!എന്തൊരധർമ്മമാ,ണെന്തൊരനീതിയാ-ണെങ്ങനെ മാവേലിയെത്തീടും?പെറ്റുവീണോരുകുരുന്നിനുപോലുമേ-യിറ്റുസമാധാനമേകാതെ;തോക്കുംചൂണ്ടിനടപ്പൂ,ഗുണ്ടകൾപേക്കൂത്താടിനാടെങ്ങെങ്ങും!കള്ളമേയുള്ളു,ചതിയേയുള്ളൂ-യെള്ളോളമല്ലപൊളിവചനം!മാവേലിയെങ്ങാനുമൊന്നുവന്നാലേ,ചാവും തലതല്ലിയയ്യയ്യോ!

തിരുവോണത്തപ്പാ ആർപ്പോ ഇർറോ !

ഓണപ്പാട്ട്. രചന :- ബിനു. ആർ. ഓണം വന്നല്ലോ പൊന്നോണം… തിരുവോണംഅത്തം പത്തും പാടുന്നുവല്ലോപൂവേ പൊലി പൊലി പൊലി പൂവേ..തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾആർപ്പോ ഇർറോ ഇർറോ…( ഓണം… )ഉത്രാടത്തിന്നാൾ പൂപ്പൊലികകൾ നിറക്കാൻ തന്നാനം പാടുന്നുവല്ലോതുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവുംവാമനൻ വന്നുപോകുന്നതിന്മുമ്പേമാവേലിമന്നനെ വരവേൽക്കാൻ…

ഓണസമസ്യകൾ:

ജനാർദ്ദനൻ കേളത്ത്* മഹത്വവൽകൃതഓണാഘോഷം,അസമത്വങ്ങൾവിങ്ങുന്ന മനസ്സ-റിയാവുന്നൊരു,മഹാബലിയെതേടുന്നുണ്ട്!സമത്വവും,സമൃദ്ധിയും,പൊലിയിച്ചമായക്കിറ്റിൽ,പ്രാണവായുഭിക്ഷാടനംനടത്തുന്നുണ്ട്!സമത്വരാഷ്ട്രീയപ്രവാചകർ പോലുംവ്യഗ്രതയോടെനടപ്പിലാക്കുന്നനാടുവാഴിത്തദ്വംസനങ്ങളാൽസഹികെട്ട മർത്യർമനതപിക്കുന്നുണ്ട്!മന:ശാന്തിക്ക് ഇറ്റുദാഹജലത്തിനായി,മദ്യഷോപ്പുകൾക്കുംമാവേലിക്കടകൾക്കുംമുൻപിൽ, പതിതരായപ്രജകൾ ഊഴംകാത്ത് നിൽക്കുന്നുണ്ട്!ശ്രേഷ്ഠമായൊരുജീവിതദർശനംഒരുക്കൂട്ടിയഓണനെറികൾപ്രവാസീയഗൃഹാതുരത്വഭാവാത്മകതകളുടെനിഴലിൽ അതിജീവനംതേടുന്നുണ്ട്!ശ്രാവണ സന്ധ്യയെസുസ്മിതം വരവേൽക്കുംആവണിപ്പൂനിലാവിൽപാറിപ്പറന്ന തുമ്പികൾ,അമ്പര ചുംബികൾചേക്കേറി തുലച്ചപാടശേഖരത്തിൻ്റെനഷ്ടബോധംഅയവിറക്കുന്നുണ്ട് !വാമനൻ്റെ കാൽക്കീഴ –മർന്ന മഹാബലിയുടെസാർവലൌകികസമത്വ സ്മൃതികൾലോകമെങ്ങും പാണൻതുടികൊട്ടി, പാടിഉണർത്തുന്നുണ്ട്!എന്തിനോ….?!വെറുതെ!!

പൊന്നോണക്കാലം.

ശ്രീരേഖ എസ്* പുഴകളിലോളം താളമടിക്കുന്നുകളിവഞ്ചികളെങ്ങും കൊഞ്ചിക്കുഴയുന്നുതിരുവോണത്തോണി വരുന്നേ….. പൊന്നോണം വരവായേ…..ചിങ്ങപ്പൂങ്കാറ്റു വരുന്നേ….. തിരുവോണത്തോണി വരുന്നേ…..(പുഴകളിലോളം……..)പൂവേ പൊലി പൂവേ പൊലി പാടാൻ വായോഓർമ്മകൾതൻ പൊൽത്തിടമ്പുകളേന്തിപ്പാടാലോ!….വഞ്ചിപ്പാട്ടുയര്ണൊരീണം പാടി രസിയ്ക്കാലോ….ആർപ്പും കുരവയുമായെതിരേല്ക്കാം ഓണം വരവായേ….(പുഴകളിലോളം…….)പൊന്നോണപ്പാട്ടുകൾ പാടാം, പൂക്കൂടകൾ വീതുനിറയ്ക്കാംവന്നല്ലോ മാമലനാട്ടിൽ പൂത്തിരുവോണം!തിരുവോണക്കുമ്മിയടിക്കാം, തിരുവോണസ്സദ്യയൊരുക്കാംവന്നല്ലോ പൂക്കുടചൂടിയ പെന്നോണക്കാലം!(പുഴകളിലോളം…….)

കാബൂൾ.

ദീപക് രാമൻ. കാഴ്ചകൾ മൂടിയ ചേലയഴിക്കൂമിഴികൾ തുറക്കൂ ഗാന്ധാരീ…അഭിനവ കൗരവർ ഭേരിമുഴക്കുംശംഖൊലി കേൾക്കൂ ഗാന്ധാരീ… കറുത്ത നീതി നടപ്പിലാക്കിവിശുദ്ധരെന്നവർ വാഴ്ത്തുമ്പോൾ;യന്ത്രത്തോക്കുകൾ തീമഴ പെയ്ത്ചരിത്രനഗരം എരിയുന്നു. വിശുദ്ധ യുദ്ധപ്പോരാളികളുടെ-വികാര വിഭ്രമനോട്ടത്തിൽ,മാറ്മുറിച്ച് അഫ്ഗാൻ തരുണികൾമാനംകാക്കാൻ കരയുന്നു… ഇരമ്പിയൊഴുകും കാബൂൾ നദിയിൽചോരത്തുള്ളികൾ പടരുമ്പോൾ,അറുത്തെറിഞ്ഞൊരു ശിരസ്സു-നദിയിൽ തുറിച്ചുനമ്മേ…

“സ്നേഹസ്പർശം” ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്തു.

Fr.Johnson Pappachan* ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ബഹുമാനാർത്ഥം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ക്യാപ്പിറ്റോൾ ബിൽഡിംഗിൽ ഉയർത്തിയ അമേരിക്കൻ പതാക ഹോണറബിൾ കോൺഗ്രസ്സ്മാൻ മിസ്റ്റർ. അൽ ഗ്രീനിൽ നിന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…

ഇത് ഇസ്ലാമല്ല.

രാജശേഖരൻ ഗോപാലകൃഷ്ണൻ* ഇസ്ലാമല്ല, ഇതിസ്ലാമികമല്ലഇല്ലില്ലീയിസ്ലാംമല്ലാഹുവിൻ മാർഗ്ഗംപെണ്ണിൻ കണ്ണുനീർ കണ്ടു രസിപ്പോരെപെൺമൃഗം മാത്രമോ പെറ്റോരമ്മമാർ? പെൺശരീരത്തോടെന്തിത്രയവജ്ഞപെൺഗർഭപാത്രത്തിലാണായ് പിറന്നോർനീയും, പ്രവാചകത്തിരുമേനിയും.നീചം ബഹുപത്നീമോഹം പുരുഷന്. പെണ്ണിനെ തല്ലിമെരുക്കാൻ മൃഗമോ?ജിന്നോ, കരിന്തുണികൊണ്ടു മറപ്പാൻ? അമ്മയും പെങ്ങളും പത്നിയും മോളുംഅടിമകളാകും മതമോ,ഇസ്ലാം? ഉമ്മമാരേ നിങ്ങൾ പെറേണ്ടിനിയുംഉമ്മയും പാലും ആണിന്നേകരുതേസർപ്പപരമ്പരക്കന്ത്യംവരെയുംസമർപ്പിത…

തോമസ്‌ ഉമ്മൻ (രതീഷ് 40) ന്യൂയോർക്കിൽ നിര്യാതനായി .

Srekumar Unnithan ന്യൂറോഷലിൽ താമസിച്ചിരുന്ന പരേതനായ തോമസ്‌ ഉമ്മന്റേയും , മോളി ഉമ്മന്റേയും മകൻ തോമസ്‌ ഉമ്മൻ (രതീഷ് ) (40)ന്യൂ യോർക്കിൽ നിര്യാതനായി . പെപ്സികോ കമ്പനിയിൽ IT ഡിപ്പാർട്മെന്റിൽ 16 വർഷമായി ജോലിചെയ്യുന്നു . ഭാര്യ : നീറ്റാ…

ഓർമ്മയിലൊരോണം.

രഘുനാഥൻ കണ്ടോത്ത്* ഓർമ്മയിലെന്നും തെളിയുന്നൊരോണംഓമലാളേ! നീയുമോർക്കാതിരിക്കുമോ?നാല്പതോണങ്ങൾക്ക് മുമ്പായിരുന്നല്ലോമധുവിധുനാളിലെക്കന്നിയോണംഎങ്ങോ പിറന്നു വളർന്നോരിരുവർ നാംതമ്മിലറിയാതൊന്നായൊരുദിനംദൂരഭാഷിണിയില്ലന്നുനമ്മൾക്ക്ദൂരദർശിനി കണ്ടോരുമില്ലന്ന്തീർത്തുനാം ഭാവനാസാമ്രാജ്യമോമലേ!ക്രൗഞ്ചമിഥുനങ്ങളായാകാശവീഥിയിൽകണ്ടുനാം പ്രണയാർദ്രചിത്തർ മുഖാമുഖംകൺകൾ പരസ്പരം ദർപ്പണമാകവേ,മാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുമേനികൾഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.മാംഗല്ല്യമാർന്നന്നു മണിയറയായിമനോജ്ഞമീഭുവനം,സ്നേഹതീരംഭർത്തൃഗൃഹംതന്നിലാവണം തിരുവോണംഭാര്യാഗൃഹേ പിന്നെ മറ്റൊരോണംതിരുവോണമുണ്ടു പുറപ്പെട്ടുപോയിനാംനിൻവീട്ടിലോണവിരുന്നുകൂടാൻതുമ്പയും,മുക്കുറ്റി,മുല്ലയും പൂച്ചൂടു-മാമ്പൽത്തടാകക്കരയിലൂടെപുല്ക്കൊടിപ്പെൺകൊടിമാരവർ സുസ്മിതംപൂത്താലമേന്തി നിരന്നുനില്ക്കേകൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽമേയുകയായിരുന്നല്ലയോ കാക്കകൾഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു പൈമ്പുറ-ത്തൊറ്റക്കാലൂന്നിസ്സവാരിയായ് കൊറ്റികൾഗോക്കൾതൻ…

വിരലുകൾ.

മംഗളാനന്ദൻ* വിരിയുംപൂവു പോൽ മൃദുലമന്നുനിൻവിരലുകൾ, കണ്ടുകൊതിച്ചിരുന്നുഞാൻ.ദിനവും നിൻപാദ ചലനം കാതോർത്തുകുടിലിൽ സ്വപ്നത്തിൻ ലഹരി തേടി ഞാൻ.ഒരുപാടു കാലം ഒലിച്ചിറങ്ങിപ്പോയ്,മഴയും വേനലും പുഴകടന്നു പോയ്.ഇടയിൽ നാം ദിശ മറന്നകന്നല്ലോ,ഇരുവഴികളിൽ പറന്നു പോയപ്പോൾ.ഉടൽവെടിയുന്നു കുതൂഹലങ്ങളെഅടരുന്നു ചിപ്പിയതിൽനിന്നുമുത്തും.വിജനമാകുമീമണലിൻതീരത്തി-ലടിയുന്നതാകാം നമുക്കിന്നു കാമ്യം.ഒരിയ്ക്കൽ കൂടി നാം പരസ്പരം കാണ്മൂ-കടൽക്കരയിലെ…