ഓണത്തമാശകൾ.
രാജേഷ്.സി,കെ ദോഹ ഖത്തർ* ആഘോഷിക്കുന്നു എൻ ഭാര്യനാട്ടിലായ് എൻ പ്രണയിനി…കണ്ണീരൊലിക്കാതെ ..ഓണം ഉണ്ടീടുകകരയരുത് പ്രണയിനിഉഷ്ണം സഹിച്ചുകണ്ണീരൊലിപ്പിച്ചു ഉപ്പിൻ രസത്തിൽകുബ്ബൂസ് കഴിച്ചു ഞാൻഉപ്പിട്ട തൈരിൽ കുബ്ബൂസ്മുക്കിയാ പാതയോരത്തുഞാൻ ഓണം ഉണ്ണും..കരയരുത് പ്രണയിനിഇതൊരുതരം യോഗംപ്രവാസി തൻ കഷ്ടങ്ങൾതീരില്ലൊരിക്കലും .കരയരുത് പ്രണയിനികണ്ണീരൊലിക്കാതെ ..ഓണം ഉണ്ടീടുകപുതിയതുടുക്കണംഓണത്തമാശകൾകാണണം..എനിക്കൊന്നുടുക്കാൻപുറമെല്ലാം കീറിയപണിവസ്ത്രം…മാത്രംമാവേലി…
പ്രളയം .
വിനോദ്. വി. ദേവ്. പൂഴിക്കടവ് നാടിന്റെ പ്രധാന ഗണകനായ പുരുഷോത്തമ കണിയാന്റെ പ്രവചനമാണ്. കേട്ടവർ കേട്ടവർ നടുങ്ങിത്തെറിച്ചു.. ആണുങ്ങളും പെണ്ണുങ്ങളും മുത്തശ്ശൻമാരും മുത്തശ്ശികളും അലമുറയിട്ടു… പ്രവചനത്തിന്റെ ഭീതിദമായ പ്രതിദ്ധ്വനിയിൽ നാൽക്കാലികളും പറവകളും ചിതറിത്തെറിച്ചു. പുരുഷോത്തമ കണിയാന്റെ അപ്പനപ്പൂപ്പൻമാർ കൊട്ടാരം ഗണകരായിരുന്നൂ. ഈശ്വരസിദ്ധി…
അവഗണിക്കുമ്പോൾ.
പവിത്രൻ തീക്കുനി* അവഗണിക്കപ്പെടുമ്പോൾആകാശം നിറയെകറുത്ത മഴവില്ലുകളുടെനൃത്തംഭൂമി നിറയെഒറ്റുകാരുടെ വസന്തംഅവഗണിക്കപ്പെടുമ്പോൾവാക്കുകളുടെ സിരകളിൽനഞ്ഞ് വിടരുന്നുകവിതയുടെ കന്യാവനങ്ങളിൽതേറ്റകൾ ഉരുൾപ്പൊട്ടുന്നുഞാനും നീയുംഎന്ന സ്വപ്നത്തിലേക്ക്ചെകുത്താൻ വേട്ടയ്ക്കിറങ്ങുന്നുദൈവത്തിൻ്റെ ചിറകുകളിൽചോരപുരളുന്നുഅവഗണിക്കപ്പെടുമ്പോൾമിടിപ്പുകളുടെഒരു പാതിയിൽകുഴൽക്കിണറുകൾമറുപാതിയിൽകുന്നിൻ പുറങ്ങൾ“മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് “പൂന്താനംഹൃദയത്തിൽ മുട്ടുന്നു” ഞാൻ മരിക്കുമ്പോൾഈ ലോകത്തിൻ്റെ വാതിലുകൾ മലർക്കെ തുറക്കപ്പെടും”ലോർക്കെകൃഷ്ണമണിയിൽആഞ്ഞുവീശുന്നു“ഏറ്റവും ക്രൂരമായ മാസം നിൻ്റെ…
പൂരാടപ്പൂക്കളം !
രചന: മാധവി ടീച്ചർ ചാത്തനാത്ത്* ആവണിപ്പൊൻവെയിൽ കണ്ണുതുറക്കുമ്പോൾപൂത്തുമ്പിപ്പെണ്ണു പറന്നു വന്നു!പൂരാടംനാളാണ് പൂക്കളിറുക്കണംപൂവിളി കേൾക്കുന്നു പൂവയലിൽ.!പൂമാനം പുഞ്ചിരി തൂകുന്ന പൊന്നോണനാളിങ്ങടുത്തല്ലോ കൂട്ടുകാരേ!ജീരകച്ചെമ്പാവു പൊന്നായ് വിളഞ്ഞതുകൊയ്തുമെതിക്കണം നമ്മളിന്ന്.!പൂക്കളമിട്ടിട്ട് പുന്നെല്ലു കൊയ്തിട്ട്പുത്തരിയുണ്ണണം നാളെ നമ്മൾ!പൂരാടംനാളാണ്, പൂക്കളിറുക്കണംപൂവിളി കേൾക്കുന്നു പൂവയലിൽ!തത്തമ്മപ്പെണ്ണെത്തി പുന്നാരം ചൊല്ലുമ്പോൾചെഞ്ചുണ്ടിൽ കുങ്കുമച്ചോപ്പഴക്.ആവണിമാസത്തിൽ പൂത്തുവിരിഞ്ഞതാംസൂനങ്ങൾക്കുത്സവകാലമായി!ചാഞ്ചക്കമാടുന്നചെണ്ടുമല്ലിപ്പൂവിൻചാരത്തുചേർന്നൊരു കിങ്ങിണിപ്പൂകിന്നാരം…
ചിങ്ങപ്പുലരി.
ഷൈലകുമാരി* ചിങ്ങം പിറന്നു പൊന്നിൻ പ്രഭാതംകണ്ണും മിഴിച്ചു വന്നിങ്ങണഞ്ഞുകണ്ണീരുമാറി കി നാവിന്റെ ലോകംമണ്ണിൽ തുറക്കുമോ പുണ്യമേ നീയുംകണ്ണീരുണങ്ങാത്ത രാവുകൾകണ്മുന്നിൽ രാക്ഷസാകാരമായ് നിൽക്കേപൊന്നിൻപുലരി നീ വന്നണഞ്ഞീപ്പാരിൻസങ്കടം മാറ്റി സുഖം തന്നിടേണംചേട്ടയെ നാട്ടീന്നു തൂത്തെറിഞ്ഞൈ-ശ്വര്യ ദേവതേ നീ വന്നിവിടെയിരിക്കൂദുഃഖദുരിതങ്ങളെല്ലാമകറ്റിസന്തോഷമെങ്ങും നിറയ്ക്കുക നിത്യംരോഗങ്ങളെല്ലാമകന്ന്,ഐശ്വര്യം പാരിൽ പുലരട്ടേ…
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനവും “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതി സമർപ്പണവും ഹൂസ്റ്റൺ സെൻറ്തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രലിൽ.
Rev.Fr.Johnson Punchakonam* പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണ നിലനിർത്തുവാൻ വേണ്ടി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതിയിലൂടെ 10 ഭവനങ്ങൾ നിർമ്മിച്ച്…
പൊന്നിൻ ചിങ്ങം.
പട്ടം ശ്രീദേവിനായർ* മലയാള മങ്കതൻ നിർമ്മാല്യത്തൊഴു കൈയ്യാൽ…മധുരമാം ചിങ്ങത്തെവരവേറ്റ് നിൽക്കുന്നു..മലയാള മനസ്സിലായ്നിറദീപം തെളിയുന്നു,മഹനീയചിന്തകൾനിറയുന്നു മനുഷ്യരിൽ!ഓർമ്മപുതുക്കി പൊന്നോണം എത്തുമ്പോൾ….ഓർമ്മത്തണലിലെൻ,സ്വപ്നം മയങ്ങുന്നു…!അമ്പലം ചുറ്റി പ്രദക്ഷിണം വയ്ക്കുമ്പോൾ ….പട്ടുപാവാടയിൽ കൊലുസ്സിന്റെ കിന്നാരം…..!നീട്ടിയ കൈക്കുമ്പിൾനിറയെ പ്രസാദമായ്..നിറയും മിഴിയുമായ്…തൊഴുതു ഞാൻ ദേവനെ……..അച്ഛന്റെ കൈപിടിച്ചിന്നും നടക്കുന്നു….അക്ഷര തെറ്റ് വരുത്താത്തമനസ്സുമായ്……മെല്ലെ മെല്ലെ…
സ്വാതന്ത്ര്യം.
സുദർശൻ കാർത്തികപ്പറമ്പിൽ* സ്വാതന്ത്ര്യമെന്നപദത്തിനർത്ഥംമാതരേ,യെന്തെന്നു ചൊന്നിടാമോ?വല്ലാത്തദുഖഃത്തൊടായതുഞാൻചൊല്ലാമെന്നുണ്ണീ,നീകേട്ടുകൊൾകഇണ്ടലിറ്റില്ലാത്തൊരിന്ത്യയ്ക്കായി,പണ്ടൊരു കോണകത്താറുടുത്ത,വിണ്ഡലത്തോളമുയർന്നൊരുത്തൻ,കണ്ട,മനോജ്ഞമാംസ്വപ്നമല്ലോ,നമ്മെനാം തന്നെ നയിച്ചിടുന്ന;നന്മനിറഞ്ഞ സ്വതന്ത്രശബ്ദം!എന്നാലതിന്നീ,മനുഷ്യവർഗംനന്നായതിനെ വ്യഭിചരിപ്പൂ!എല്ലാത്തിനും മീതെയായിമർത്യൻ,കൊല്ലാക്കൊലകൾ നടത്തിടുന്നു!വല്ലാത്തൊരിന്ത്യയാണിന്നു മുന്നിൽ,പൊല്ലാപ്പുമാത്രമേ,കാണ്മതെങ്ങും!മാതരേ,മൂന്നുനിറത്തിൽ കാണുംചേതോഹരമാം കൊടിയതെന്തേ?അക്കൊടിഞാനൊട്ടുകാട്ടിത്തരാംഇക്കൈലുണ്ടൊന്നുനോക്കുവേഗംനിന്നെക്കൊണ്ടയ്യോഞാൻ തോറ്റുമോനേ,എന്നാലും ചൊല്ലാമതിൻമഹത്വംമാതൃത്വത്തിൻ മഹനീയഭാവംമോദേനനൽകുന്നീ,മൂവർണ്ണങ്ങൾ!നമ്മുടെദേശത്തിൻ ഭക്തിയോലുംധർമ്മപതാകയിതെന്റെതങ്കം!ശാന്തിയൊട്ടില്ല,സമാധാനവും,ഭ്രാന്തമാണിന്നുനാം കാണുമിന്ത്യ!ധീരതയോടുജ്വലിച്ചുനിന്ന,ഭാരത,മിന്നെത്രശുഷ്കമെന്നോ?ജാതിമതങ്ങൾക്കതീതമായ് നാംജ്യോതിതെളിച്ച സ്വതന്ത്രദേശം,ജാതിമത തീവ്രചിന്തകളാൽവ്യാധിപരത്തുകയല്ലി,നീളെ!സോദരത്വേന,നാം വാണൊരിന്ത്യ,ഖ്യാതിപൂണ്ടെങ്ങുമുയർന്നൊരിന്ത്യ,ലോകത്തെയൊന്നായിക്കണ്ടൊരിന്ത്യ,നാകത്തെവെന്നങ്ങുയർന്നൊരിന്ത്യ,താണടിഞ്ഞീടുന്നകാഴ്ചയല്ലോ,കാണുന്നു കണ്മുന്നിലെൻമകനേ!സത്യവും ധർമ്മവും നീതിയുമി-ന്നത്തമോഗർത്തത്തിലാണ്ടിടുന്നു!ഗാന്ധിതൻ തത്വങ്ങളൊക്കെമണ്ണിൽ,മാന്തിക്കുഴിച്ചഹോമൂടിടുന്നു!ചേണുറ്റതൊന്നുമില്ലില്ലമുന്നിൽനാണിച്ചു കണ്ണുപൊത്തുന്നുമാളോർ!വേദത്തിൻ വിത്തുമുളച്ചൊരിന്ത്യ,മാതേ,യെന്തിത്രയധപ്പതിപ്പൂ!എല്ലാം മകനേവിധിയായിടാം,അല്ലാതെയെന്തു…
