പന്ത്രണ്ടാമൻ
രചന : മേരിക്കുഞ്ഞ് ✍ വരരുചിയുടെപഞ്ചമിക്ക് സഞ്ചാരപാത തീർന്നിരിക്കുന്നു.വെളിവായിരിക്കുന്നുമുന്നിലൊരു കുന്ന്,ഉയരത്തിലേക്ക്കൂർത്തു കൂർത്തുശൂന്യമായ്പോകുന്നശിഖരത്തിലൊരുപേരില്ലാ ഹർഷപീഠം.അതുമാത്രമുണ്ട്മുന്നിൽതെളിവായ്ഒലിയറ്റ് ഒളിയായ നിത്യജീവനുണ്ട് മാറിലെപൊതിക്കെട്ടിൽതാൻ തന്നെ പെറ്റിട്ടതൻ്റെത്തന്നുണ്മയായതീക്ഷ്ണ സത്യപൊരുൾ !ഇവനെയിനിഇവിടെയീപീഠത്തിൽപ്രതിഷ്ഠിക്കാം……തായ്ക്കുലത്തിൻ്റെമൺ തലത്തിൽവാർന്നു തീർന്നചിന്തയിൽപഞ്ചമിസ്വസ്ഥമായ് കണ്ണടച്ചു …..അവൾ …നെറുകയിൽകത്തിടും പന്തംതറഞ്ഞശിശുവായിപുഴയുടെശീതത്തി-ലൊഴുകിയോൾ ;പിന്നെ …കാലമൊളിപ്പി –ച്ചൊരറിവിന്റെവെളിപാടിൻജ്ഞാനിയെപതിയായ് വരിച്ചവൾ ….ശിരസ്സിൽ …അവളുടെഉള്ളുണങ്ങാ ക്ഷതംമധുവിധുവേളയിൽവിരലിൽതടയവേസത്യത്തിൻ-നൊമ്പര…
