Category: സിനിമ

വേടൻ്റെ പുലിപ്പല്ല്(കവിത)🟪🟨🟦

രചന : കാക ✍ ചിത്രപ്പതക്കമായ്പുലിപ്പല്ല്മാലയിൽചേർത്തവൻ,ഇരുൾതൊലി നിറമുള്ള വേടൻ !വനദ്രോഹി,മൃഗാനുരാഗനിയമത്തിൻ മുഷ്ടിയിൽജയിലിലുറങ്ങണം!ന്യായാസനത്തിൻ്റെദയാവായ്പ് കാക്കണം!പുലിയെക്കൊല്ലാതെപല്ലെടുക്കില്ലല്ലോ,അപ്പോഴിവനൊരുപുലിക്കൊലപാതകി!വകുപ്പുകൾ കർശനമാകണം,ജയിൽക്കാല ദൂരവും കൂട്ടണം…!വനചരക്കൊമ്പിനാൽവീടലങ്കരിച്ചവൻവരേണ്യ തൊലിനിറആഢ്യത്വപുംഗവൻ!പരാതി വ്യവഹാര പ്രളയങ്ങളില്ലൊട്ടും,പരിഭവക്കെട്ടില്ലനിയമ ദണ്ഡങ്ങളും !സാവകാശമുണ്ടവന –നുവാദപത്രം നേടീടുവാൻ!വിപുലമായ വീടു പരിശോധനക്കായ് ഏമാൻമാർബൂട്ടിട്ടണയില്ല,ജയിലില്ലറസ്റ്റില്ലകേവലക്കടലാസിലെഴുതിയപരാതിമാത്രം!ഒന്നര ദശവർഷം നീണ്ടാലുംപരാതിയുടെ ഫയലുകൾ നീങ്ങില്ലവൻ്റെമേ –ലക്ഷരങ്ങൾ വായിക്കാനാവാതെമഷിമങ്ങി മായുവാൻമൗനാനുവാദവും…

“അകലാനാകാത്ത മനസ്സുകൾ”

രചന : നവാസ് ഹനീഫ് ✍ പോകില്ല ഒരുപാട് ദൂരംനിൻ മനസ്സിന്റെ പടിവാതിൽക്കൽനിന്നും അകലാനാകില്ലൊരിക്കലുംനിൻ അന്തരാത്മാവിൽ നിന്നുംഅത്രമേലിഷ്ടമാണ് സഖീഎനിക്കാവില്ലൊരിക്കലുംനിന്നോട് വിടചൊല്ലിപ്പിരിയുവാൻ…പെയ്തൊഴിഞ്ഞ മഴയുംനനഞ്ഞു കുതിർന്ന മണ്ണുംകൊയ്ത്തൊഴിഞ്ഞ പാടവുംനെല്ലും കതിരും കൊത്തിപ്പെറുക്കുംപറവകളും കിളികളും കൂടണയുമ്പോൾകൂട്ടിനാരുമില്ലാതെ നീ പറന്നുവന്നുഇടനെഞ്ചിനുള്ളിലെമുറിവുകളിലെ നിണം വീണുറഞ്ഞനൊമ്പരത്തിൻ പാടുകൾമനസ്സിനുള്ളിലൊളിപ്പിച്ചുവെച്ചുഏതോ മരച്ചില്ലയിൽ നിന്നും…

“ഫാൻ”

രചന : ഷാജി പേടികുളം ✍️… നീയെന്നെ വട്ടം ചുറ്റിച്ചുനേടിയ കാറ്റിൻ സുഖത്തിൽമതി മറന്നുറങ്ങവേ, ഞാൻചുട്ടുപൊള്ളുമുഷ്ണത്തിൽ നീറിപ്പുകഞ്ഞതിൻപൊരുൾ നീയറിഞ്ഞതില്ലല്ലോ…എത്രയോ കാലമായ്നിൻ സുഖനിദ്രയ്ക്കായികറങ്ങിക്കറങ്ങിയെൻപാർട്ട്സുകൾ തേഞ്ഞതിൻവേദനയാൽ ഞാൻ ഞരങ്ങവേനിദ്രയ്ക്കു ഭംഗം വരുത്തിയതെറ്റിനാലെന്നെ നീയാക്ക്രിക്ക്വിൽക്കുമെന്നോതിയ വാക്കുകൾകേട്ടെൻ്റെ കോയിലടിച്ചു പോയിനിശ്ചലനായോരെന്നെ നീനിർദ്ദയം ആക്രിക്കാരനുനൽകുമ്പോൾ തെല്ലും വേദനനിൻമുഖത്തു ഞാൻ…

ഒരു മഴച്ചിത്രം

രചന : എൻ.കെ.അജിത്ത് ആനാരി✍️ പെയ്യാൻകൊതിക്കും മഴയ്‌ക്കൊട്ടു മുമ്പിലായ്നന്നായടിക്കുന്ന കാറ്റിനൊപ്പംമണ്ണും പറക്കുന്നു മുറ്റത്ത് കാറ്റൊരുവല്ലാത്ത ചിത്രം വരച്ചിടുന്നൂകൊമ്പുലച്ചാടുന്നു വൃക്ഷങ്ങൾ,കാക്കകൾവെമ്പിപ്പറക്കുന്നു കൂടുവിട്ട്മുറ്റത്തിനപ്പുറം കുറ്റിയിൽ കെട്ടിയനന്ദിനിപൈയിനു ഭീതിഭാവംചാവടിത്തിണ്ണയിൽ മൂകം ഉറങ്ങിയശ്വാനൻ്റെ നിദ്രയ്ക്കു ഭംഗമായീകോഴിതൻ വാലിനെ കാറ്റുലച്ചീടുന്നുകോമരംതുള്ളീ മുളംകാടുകൾപെട്ടന്നു മിന്നലൊന്നെത്തീ ഗഗനത്തിൽവജ്രായുധം മിന്നിമാഞ്ഞപോലെദിക്കെട്ടുമൊട്ടു കിടുക്കുംവിധത്തിലായ്വെട്ടീയിടിയൊന്നു കാറ്റിനൊപ്പംകാറൊളിയേറെ…

ഉണരൂ.. വേഗമുണരൂ..

രചന : മംഗളൻ’കുണ്ടറ✍️ എന്നിലെ പ്രേമപുഷ്പമാല്യം നിൻമുഗ്ധ കണ്ഠത്തിൽ ചാർത്തിടട്ടെ ഞാൻസടകുടഞ്ഞെഴുന്നേൽക്കുക നിൻപാദപത്മം ചടുലമാക്കുക..ലാസ്യ നടനനോത്സവത്തിനായ്തങ്കച്ചിലങ്കയണിഞ്ഞീടുക..താളലയമോടെചുവടുകൾവെച്ചുന്മാദനർത്തനമാടിടാം..സ്വരഗുണങ്ങളെഴും ഗാനവുംഹസ്താംഗിത മുദ്രാ നടനവും..ഇടിമുഴക്കം തോൽക്കുമുച്ചത്തിൽചിലങ്കയൊലിയും മുഴങ്ങണം..പാദചലന ത്സടിതി കാൺകേദേവലോകമതിശയിക്കണം..മുനിവരന്മാരുമുണരണംജപം വെടിഞ്ഞു നൃത്തമാടണം..സ്വർഗ്ഗസീമകൾക്കപ്പുറത്തെഴുംഇന്ദ്രസദസ്സാകെയിളകണം..അപ്സരസ്സുകൾ ഗുരുത്വമോടെതവ പാദപത്മം വണങ്ങണം..സ്വരകന്യകമാർ ശ്രുതിമീട്ടിനമുക്കനുപല്ലവി പാടണം..ദേവലോകമിളകിയെത്തിയാചാരുനർത്തനമാസ്വദിക്കണം..ഉണരൂ.. വേഗമുണരൂ.. എൻ്റെപ്രണയ പുഷ്പഹാരമണിയൂ..

”ഗായകനുണരുന്നു”

രചന : കല്ലിയൂർവിശ്വംഭരൻ.✍ ഞാനുറങ്ങിയില്ലയെന്നിലെ ഗായകനുണരുന്നുവീണപോൽവിരൽമീട്ടുന്നൊരെൻജീവതതന്ത്രിയിൽഗായകനുണരുന്നു.കേൾപ്പതില്ലയോനിങ്ങളെൻപാട്ടുകൾ?ശബ്ദകോലാഹാലങ്ങൾക്കിടയിലും,കാറ്റുവന്നൊച്ചവയ്ക്കുന്നു കൊടുംകൂരിരുട്ടിലും.മൂടിപ്പൊതിഞ്ഞകാർമുകിലുകൾക്കിടയിലും,ഭീതിയാർന്നൊരുശബ്ദമെന്തിതു?വായുവിൽപൊതിഞ്ഞൊരെൻസാന്ദ്രമാംമൗനസംഗീതം കേൾപ്പതില്ലയോ നിങ്ങൾ?പ്രേമംമൂലം സ്വപ്നസുഖം അനുഭവിക്കുന്നൊരെൻപ്രതികാരദാഹത്തെയുംരാഗാർദ്രമായ് വർണ്ണിച്ചു നിൽക്കുന്നുഞാൻ.താഴ്വരയൊക്കെയും പിന്നിട്ടൊരാട്ടിടയൻ ഗാഢംപുണരുന്നുനിങ്ങൾഎന്നിലെ പാട്ടുകേൾപ്പതിനായ്ഞാനുറങ്ങുന്നീല്ല എന്നിലെപാട്ടുറങ്ങുന്നില്ല,കേവലം നാട്യമിതെന്തിനെന്നാരോ പറയുന്നു?കത്തുന്ന തീയ്യിലെന്നീണങ്ങൾപൊള്ളുന്നു.മറ്റൊരാളൊത്തുഞാനാഹ്ലാദം പങ്കുവയ്ക്കുന്നു.ദുഃഖങ്ങളാൽരക്തമൊലിച്ചു നില്ക്കുന്നൊരുവെറുമസ്ഥിപഞ്ഞ്ജരമെന്റെ ചിന്തകൾ.നക്ഷത്രങ്ങൾശൂന്യമായ് കൂരിരുൾമൂടുന്നു വസ്ത്രംനനച്ചുകൊണ്ട് പുഴവക്കിൽ ഞാനിരിക്കുന്നു.വാക്കാൽ പുഷ്പങ്ങൾവർഷിക്കുന്നവർകുറ്റപ്പെടുത്തുമ്പോഴുമെന്നിൽ കവിതതൻഗായകനുണരുന്നു.ഞാനുറങ്ങുന്നില്ല എന്നിലെ ഗായകനുണരുന്നു…

ഹോട്ടലില്‍ വിദേശമലയാളിയായ വനിത, ഓണ്‍ലൈന്‍ ആയി 20,000 രൂപയുടെ ഇടപാട്.

എഡിറ്റോറിയൽ ✍️ ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു. നടന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക…

ഏലീ,ഏലീ ലമ്മാ ശബക്താനീ?

രചന : ജോൺ കൈമൂടൻ. ✍️ കുരിശ്ശിൽമരിച്ചതാൽ കുരിശ്ശിന്നുമഹത്വംകഴുമരമതുപിന്നെ രക്ഷയിൻമാർഗ്ഗമായ്.കുരിശ്ശായിപിന്നീട് വിജയത്തിന്നടയാളംകുരിശുവരിച്ചതാൽ കുരിശ്ശിന്നുംമോചനം!പീലാത്തോസ്സെന്ന ന്യായാധിപൻവിസ്താരംകണ്ടില്ലൊരുകുറ്റം, യേശുവിൻപേരിലായ് .“രാജനോനീയെഹൂദ്യർക്കെ”ന്നു ചോദിക്കെ;“നീതന്നെചൊല്ലുന്നുവല്ലോ”യെന്നേശുവും!ക്രൂശിക്കയെന്നാർത്ത മുട്ടാളവർഗ്ഗത്തിൻകയ്യിലേൽപ്പിച്ചു കറയില്ലാത്തേശുവെ.കാടത്തന്യായമതു കാട്ടാളവർഗ്ഗത്തിൻ;കൈകഴുകീ കളങ്കവും, പീലാത്തോസ്സ്.തസ്കരന്മാർക്കുനടുവിൽ കുരിശ്ശേറ്റിതത്സമയംതന്നെ യേശുവെമ്ലേച്ഛമായ് –അർദ്ധനന്ഗനാക്കി, ആണിതറച്ചവർഅങ്കിക്കുവേണ്ടി കുറിയിട്ടുപട്ടാളം!ദാഹജലമേകിയില്ല കാവൽക്കാരുംദാഹിച്ചവനുനൽകിയതോ കയ്പുനീർ,വിലാപ്പുറത്തായി കുത്തിമുറിച്ചവർവിലപിക്കവേ നീരുംനിണവുമൊഴുകിപോൽ!സ്നേഹസ്വരൂപനാം കരുണാമയനവൻസ്നേഹിച്ചമനുകുലമാകെയിൻ മോചനം;കുറ്റമറ്റോനായും…

മരിച്ചപെണ്ണിന്റെ

രചന : ശാന്തി സുന്ദർ ✍️ മരിച്ചപെണ്ണിന്റെനീറിയടങ്ങാത്തചിതയ്ക്ക് മേലെനിന്നുകൊണ്ടാണ്അവൾക്ക് വേണ്ടിവേനൽ വാദിച്ചത്.മരണത്തിന്കീഴടങ്ങിയവൾക്ക്മേലെയെറിയുന്നചോദ്യങ്ങൾക്ക്എന്തു പ്രസക്തിയെന്ന്കണ്ണുരുട്ടിയത്.എവിടെയാണ് തെറ്റുപ്പറ്റിയതെന്ന്?ഉത്തരം പരക്കെ തിരഞ്ഞുകൊണ്ട് എവിടെനിന്നോ….അപവാദകഥകൾകേൾക്കാൻ കൊതിച്ച്,ഓടിയെത്തിയൊരുകൊടുങ്കാറ്റ്!ഒരു പെണ്ണിന്റെദുർമരണത്തിനുമാത്രമെന്തേ…ദുഷിഞ്ഞ വാക്കുകളുടെവിഷം തുപ്പലുകളെന്ന്.കാറ്റിനോട് ചോദിക്കുന്നുസ്മാശനഭൂമിയിലെചിലമരങ്ങൾ!അവളെന്നെ കഥയുടെഅവസാനവരിയുംതലയിൽ ചുമന്ന്ഒരു മഴയുടെ നിഴൽഒരു ദേശത്തിനോട്നടന്നു കരഞ്ഞു പറഞ്ഞിട്ടും..തോറ്റു വീഴുന്ന മഴയെ നോക്കിആകാശകോണിൽ പുതിയൊരുനക്ഷത്രം…

ഒരു വിഷുത്തലേന്ന്ഉദയാ സ്റ്റുഡിയോയിൽ

രചന : അശോകൻ പുത്തൂർ ✍️ പൂങ്കോഴിയുടെകൂകിയുണർത്തുന്നകമാനവും കടന്ന് ഷീലാമ്മഉദയാ സ്റ്റുഡിയോയുടെപൂമുഖത്തേക്ക് കയറുന്നു.പൂമുഖച്ചുമരിൽഏകാന്തതയുടെ പൊടി പിടിച്ച്ശൂന്യതയിലേക്ക് മിഴിനീട്ടിമലയാളസിനിമയിലെ സൂര്യചന്ദ്രൻമാർഷീലാമ്മേ………..പതിയെയാരോ പേരുരച്ചെന്നു തോന്നിയോഉദയായുടെ നീളൻ വരാന്തയും കടന്ന്ഷീലാമ്മഇളങ്കാറ്റുപോലെനസീർ കോട്ടേജിലേക്ക് നടക്കുന്നുസ്റ്റുഡിയോയിലെമുല്ലപ്പടർപ്പുകളും നന്ത്യാർവട്ടക്കാടുകളുംകൊട്ടാര മേലാപ്പുകളും കടന്ന്കടത്തനാട്ട് മാക്കത്തിലെ ഒരീണംഅവരെ ചുറ്റി വരിയുന്നു.നസീർ കോട്ടേജിലെ കൈവരികൾ…