ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

❤️നിയുക്ത ഇടയ ശ്രേഷ്ഠൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തക്ക് പ്രാർത്ഥനാശംസകളോടെ 🙏🙏

ജോർജ് കക്കാട്ട് ✍️ കാതോലിക്ക സ്ഥാനാരോഹണത്തിനായി മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ലബനോനിലേക്ക് യാത്ര തിരിച്ചു മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ പുതിയ കാതോലിക്കയായി ഉയർത്തപ്പെടുന്ന മലങ്കര മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ…

വിനയം ശീലിക്കുക

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പറയൂ…കവന ചാതുരിഉടലിൽ കടഞ്ഞശിൽപ്പചാരുതേപറയൂ …….ആരു നീ സുരകന്യയോ?അപ്സര രമണിയോ ?വാസന്തശ്രീ മയിൽപീലിയിൽനിലാവിനെ മുക്കിപാറ്റി തളിച്ച്പെണ്ണുരുവമാണ്ടവളോപറയൂ ……. കൺ പാർവ്വയിൽകന്മദംതൊടുംപേലവാംഗി നീയാര് ?യാഗാഗ്നിയതേ തെളിയൂമൽഹൃത്തിൽപ്രേമ പൂജയല്ലദേവ പൂജനമതേസംഭവ്യമാകു നിത്യവുംകാട്ടുപാതയിൽപൂജാഹവ്യങ്ങൾ കണ്ടില്ലേ?ചമതക്കോലൊടിക്കുവാൻകാട്ടുപൂക്കളടർത്തുവാൻവന്നവളല്ലോ താപസകന്യഞാനെൻ ഉദ്യമമൊട്ടു നിവർത്തി പോകട്ടെവഴി…

കാമുവും കാർ സവാരിയും

രചന : കെ.ആർ.സുരേന്ദ്രൻ ✍ ആൽബേർ കാമു,എഴുത്തുകാരൻ,ദാർശനികൻ,നൊബേൽ ജേതാവ്,റെബൽ,ഫുട്‌ബോൾ പ്രേമി,നൂറ്റാണ്ടിന്റെഏറ്റവും വലിയദാർശനിക പ്രശ്നംആത്മഹത്യയെന്ന്വിളിച്ച് പറഞ്ഞമഹാൻ.ആൽബേർ കാമു,അസ്തിത്വം അർത്ഥശൂന്യവും,അസംബന്ധവും,വർണ്ണരഹിതവുമെന്ന്പറഞ്ഞയാൾ.ആൽബേർ കാമു,അർഥശൂന്യമായഅസ്തിത്വത്തിന്അർഥവും,ലക്ഷ്യവും വേണമെന്ന്,വർണ്ണഭരിതമാക്കണമെന്നുപദേശിച്ചമഹാൻ.ആൽബേർ കാമു,കാർ യാത്രകൾപേടിസ്വപ്നമായിരുന്ന വ്യക്തി,കാറുകളഅകാരണമായി ഭയപ്പെട്ടയാൾ,ഒരു ഉറ്റ സുഹൃത്ത്ഒരുനാൾകാറിലേക്ക്വലിച്ചുകയറ്റി,ആ യാത്രമരണത്തിന്റെ പാറക്കെട്ടിലിടിച്ച്കാമു അസ്തിത്വത്തിന്റെയവനിക താഴ്ത്തിനാൽപ്പത്തിയാറാംവയസ്സിൽ പടയിറങ്ങി,അസ്തിത്വം അർഥശൂന്യവും,അസംബന്ധവുമെന്ന്,വർണ്ണരഹിതമെന്ന് തെളിയിച്ചു…..

ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.…

*ഓർമ്മകൾ *

രചന : ജോസഫ്‌ മഞ്ഞപ്ര ✍ മായ്ച്ചാലും മായാതെ തെളിനീരുപോലെമനോമുകുരത്തിൽ തെളിയുന്നിന്നുംമനോഹരമാം പോയ് പോയകാലംമനസിലൊരു മധുരമാം നൊമ്പരം പോൽരാത്രി മഴയുടേയന്ത്യത്തിൽ വീശിയൊരീറൻകാറ്റിൻസുഖാലസ്യത്തിൽ കോലായിലെമരക്കസേരയിൽ മയങ്ങാൻ ശ്രമിക്കവേ,കേട്ടുവോ കാതിന്നരികിലൊരു ചിലങ്കതൻ നാദംഅരികിൽ നിന്നകന്നകന്നു പോകുന്ന ശബ്ദവീചികൾ.ഓർമ്മകളിലൊരു ശോകഗാനത്തിൻ പദചലനം പോലെപൊയ്‌പ്പോയ കാലം കദനംകറുത്തമേഘത്തിന്നിടയിൽ…

കരുണവറ്റുന്ന കൗമാരം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കുതിച്ചു പായും ലോകത്തിന്ന്കരുണ വറ്റണ കൗമാരംമയക്കുമരുന്നിന്നടിമകളായികൊലവിളിയായി നടക്കുന്നു.അച്ഛനെ വെട്ടിക്കൊല്ലുന്നുഅനുജനെ കുത്തിക്കൊല്ലുന്നുമയക്കുമരുന്നിനു കാശില്ലാഞ്ഞാൽഅമ്മയ്ക്കും ഗതി ഇതു തന്നെ !ബഹുമാനം എന്തെന്നറിയാതായിഗുരുക്കളെനിന്ദിച്ചീടുന്നുഗുണദോഷങ്ങൾ ഓതീടാനായ് അണു,കുടുംബങ്ങൾക്കില്ലൊരു നേരം .കഷ്ടപ്പാടുകളറിയിക്കാതെമക്കളെപ്പോറ്റി വളർത്തീടാൻ,കൊള്ളപ്പലിശകൾ വാങ്ങിയെടുത്ത്കാശുകൾ വാരിക്കൂട്ടുന്നു.കഷ്ടപ്പാടുകളറിയാ മക്കൾകേളികളാടി രസിക്കുന്നു.സഹപാഠികളെ തല്ലിക്കൊന്നുംതാണ്ഡവനർത്തനമാടുന്നു.ലഹരിക്കടിമകളാക്കീടാതെമക്കളെ…

ലുബ്ധന്റെ ധനം.

രചന : സക്കരിയ വട്ടപ്പാറ. ✍ നെഞ്ചിലെ തീരാഗ്രഹം,കയ്യിലെ പൊൻ പണം,ആർക്കും കൊടുക്കാതെ,കൂട്ടി വെച്ചൊരു നിധി.പട്ടിണി വന്നാലും,കണ്ണീർ വീണാലും,ഒരു വറ്റു പോലും,നൽകാൻ മടിച്ചു നീ.ഓരോ നാളും,ഓടി നടന്നു നീ,കൂട്ടി വെച്ചതൊക്കെ,മണ്ണോടടിയുമ്പോൾ,ഒന്നും എടുക്കാൻ,നിനക്കാവതില്ലല്ലോ,നിൻ ധനം കൊണ്ട്,മക്കൾ ചിരിച്ചുല്ലസിക്കും.നീ വെറുത്ത വഴികൾ,നീ മറന്ന സ്വപ്നങ്ങൾ,അവരതിലൂടെ…

നാടൻപാട്ട്പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2) തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2) തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ…

ടി യു പിഡബ്ല്യുഎച്ച് ഡയറക്ടർ ഹാനസ് നാഡലിംഗിർ അന്തരിച്ചു .

എഡിറ്റോറിയൽ ✍ ഓസ്ട്രിയ വിയെന്ന : ഹാനസ് നാഡലിംഗിർ വളരെ പെട്ടെന്ന് നമ്മെ വിട്ടുപോയ ഹാനസ് നാഡലിംഗിർ , വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ നിങ്ങളോട് വിടപറയുന്നത്. ഗുരുതരമായ രോഗത്തിനെതിരെ ദീർഘവും ധീരവുമായ പോരാട്ടത്തിനൊടുവിൽ, വെറും 65 വയസ്സുള്ളപ്പോൾ, വയോജന കേന്ദ്രങ്ങളുടെയും നഴ്സിംഗ്…

ഐഡൻറിറ്റി

രചന : കെ.ആർ.സുരേന്ദ്രൻ✍ നീണ്ടൊരു ദേശാടനത്തിൽപല കടവുകളിലായിഇമ്മാനുവൽഊരും, പേരും,തന്തേം, തള്ളേം,സ്വന്തങ്ങളേം,ബന്ധങ്ങളേംമറന്ന് വെച്ചു.ഒരജ്ഞാത നഗരതീരത്തണഞ്ഞപ്പഴേക്കുംഅയാളുടെ ബോധംവേളാങ്കണ്ണിമാതാവിന്റടുത്തേക്ക്തീർത്ഥാടനത്തിന്തിരിച്ചിരുന്നു.റെയിൽവേ കോളനിയുടെവാതിൽക്കൽവെട്ടിയിട്ടവാഴ പോലെ അജ്ഞാതൻവിലങ്ങനെ കിടന്നു.റെയിൽവേ സ്റ്റേഷനിലേക്ക്ഒരു ചാൺ വയറ്നിറക്കാൻതീവണ്ടി പിടിക്കാൻമരണപ്പാച്ചിൽനടത്തിയവർക്ക്പുലരിക്കണിയായിഅജ്ഞാതൻ.അജ്ഞാതനെത്തുറിച്ചു നോക്കിസാലാ ഭേൻചോദ്,ബവഡ,എന്തോ,ഏതോ എന്നൊക്കെ തുപ്പിഉറക്കെഅവരോട് തന്നെ പുലമ്പിഅജ്ഞാതനെകവച്ച് ചാടിസ്റ്റേഷന്റെഓവർ ബ്രിഡ്ജ്ഓടിക്കയറി,പടവുകളൊഴുകിയിറങ്ങിപ്ളാറ്റ്ഫോമിലെആൾക്കൂട്ടത്തിന്റെറിസർവോയറിൽ ലയിച്ചു.തിരക്കില്ലാത്തഒരു കൂട്ടംപ്രഭാതസവാരിക്കാർഅജ്ഞാതന് ചുറ്റുംകൂട്ടം…