Month: October 2025

സ്തുതിഗീതം ധർമ്മശാസ്താവ്🙏

രചന : ഷൈൻ മുറിക്കൽ✍ സ്വാമിയേ….. അയ്യപ്പാ…….സ്വാമിയേ……. അയ്യപ്പാ……..സ്വാമിയേ അയ്യപ്പോസ്വാമിയേ അയ്യപ്പോഅയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാശബരീമാമല മേലെ വാണരുളീടുന്നയ്യാമണ്ഡലനോമ്പുമെടുത്ത്ഇരുമുടിക്കെട്ടുനിറച്ച്ശരണം വിളികൾ മുഴക്കിഅയ്യനെ കാണാൻ വരുന്നുജനലക്ഷങ്ങളയ്യാ……അയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാകല്ലും ,മുള്ളും നിറഞ്ഞകാനനപാതകൾ താണ്ടിപമ്പയിൽ മുങ്ങിക്കുളിച്ച്പടവുകൾചവിട്ടിക്കയറിശരംകുത്തിയാലുംകടന്ന്ശരണം വിളികളുമായിഅയ്യനെ കാണാൻ വരുന്നു.ജനലക്ഷങ്ങളയ്യാഅയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ…

ക്ഷീണം ഒരു രോഗലക്ഷണമല്ല, പ്രതികരണമാണ്.

രചന : വലിയശാല രാജു✍ രോഗം വരുമ്പോൾ നമുക്കെല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ് കടുത്ത ക്ഷീണവും തളർച്ചയും (Fatigue). എന്നാൽ ഈ ക്ഷീണം യഥാർത്ഥത്തിൽ രോഗാണുക്കൾ നേരിട്ടുണ്ടാക്കുന്നതല്ല, മറിച്ച് നമ്മുടെ ശരീരം രോഗത്തെ ചെറുക്കുന്നതിന് നടത്തുന്ന പോരാട്ടത്തിന്റെ ഒരു പ്രധാന ഭാഗമാണ്.രോഗം വരുമ്പോഴുണ്ടാകുന്ന…

ചെറിയ ജീവിതം.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഒരുമനുഷ്യായുസ്സിലെ,ശൈശവവും, ബാല്ല്യവും,കൌമാരവും,വാര്‍ദ്ധക്യവും,കിഴിച്ചാല്‍,ഒരു ക്രിയേറ്റീവ് ജീവിതകാലം,പൊതുവില്‍മുപ്പതുവയസ്സുമുതല്‍നാല്പത്തിയഞ്ചു-വയസുവരെയെന്നുകരുതാം-ഒരുവെറുംപതിനഞ്ചു വര്‍ഷം….!അതിനുശേഷം,ഭൂരിപക്ഷത്തെയും,കൈകാല്‍വേദനതൊട്ടുള്ള,ശാരീരികപ്രശ്നങ്ങള്‍,വാര്‍ദ്ധക്യത്തിലേക്ക്കൂട്ടിക്കൊണ്ടുപോകാന്‍തുടങ്ങുകയായി…..ആചെറിയകാലഘട്ടം,പട്ടിണിയുള്ളവനുദൈര്‍ഘ്യം കൂടിയതും,പട്ടിണിയില്ലാത്തവനുദൈര്‍ഘ്യം കുറവെന്ന്,തോനുന്നതുമാണ്.ഇതാണാകെമൊത്തംജീവിതം……കലഹിച്ചും വിദ്വേഷിച്ചും,കൊന്നും കൊലവിളിച്ചും,വെട്ടിപ്പിടിച്ചും,മതജാതി വര്‍ഗീയതആടിത്തിമിര്‍ത്തും,പട്ടടയിലേയ്ക്കെടുക്കുന്ന,ജീവിതം……!

എക്കോ സംഘടിപ്പിക്കുന്ന മെഡികെയർ സെമിനാർ 31 വെള്ളി 5:30-ന് ന്യൂഹൈഡ് പാർക്കിൽ.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിർന്ന പൗരന്മാർക്കായി നടത്തുന്ന “സീനിയർ വെൽനെസ്സ്” പ്രോഗ്രാമിൽ മെഡികെയറിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതായ വിശദ വിവരങ്ങൾ അടങ്ങുന്ന സെമിനാർ…

റോക്ക് ലാൻഡിനു ഉത്സവമായി ഫൊക്കാന റീജിയണൽ കൺവൻഷൻ; അതിഥിയായി ഫാദർ ഡേവിസ് ചിറമ്മൽ.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു യോർക്ക്: റോക്ക് ലാൻഡ് കൗണ്ടിക്ക് ഉത്സവമായി മാറിയ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ ഫാ.ഡേവിസ് ചിറമ്മേൽ പറഞ്ഞ വാക്കുകൾ ഏവരുടെയും കണ്ണുതുറപ്പിച്ചു. പതിവുപോലെ തനതുശൈലിയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന…

മുന്തിരിപ്പെണ്ണ്♥️♥️

രചന : പ്രിയബിജു ശിവകൃപ✍ “ഇത്തവണ വെക്കേഷന് നമുക്ക് ഗൂഢല്ലുരു പോയാലോ “സന്തോഷിന്റെ ചോദ്യത്തിന് ദീപു ഉത്തരം നൽകിയത് പെട്ടെന്നായിരുന്നു“ഞാനില്ല.. ഞാൻ എങ്ങോട്ടുമില്ല “” അതെന്താ ദീപു നീയിങ്ങനെ പറയുന്നേ. ഇത്ര പെട്ടെന്ന് നീയാ സ്ഥലം മറന്നോ. വീണ്ടും പോകണമെന്ന് ഒരിക്കൽ…

മകൾമൊഴിയായ് അമ്മയറിയാൻ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ അമ്മയല്ലാതിത്രനാളുമെന്നോർമ്മയിൽഇല്ലായിരുന്നു വസന്ത സൗഭാഗ്യങ്ങൾഅമ്മപോയെന്നറിയുന്നയീ മണ്ണിതിൽനിന്നു ചിണുങ്ങുകയാണെന്റെ സ്മരണകൾ നന്മയായോർത്തുരചെയ്യുന്ന വാക്കുകൾജന്മസാഫല്യമായ് മാറ്റിയെൻ ജീവിതംനന്മനോവീണയുണർത്തിയ സംഗീത-ധാരയാണെന്നുമെൻ പൊന്മകൾക്കാശ്രയം. വിശ്വമൊന്നാകെ ശയിക്കുന്നപോലെന്റെ-യുള്ളുലയ്ക്കെന്നുമേ, ശ്മശാനമൂകത;നശ്വരമാണുലകുമെങ്കിലും കരളിലാ-യുണരുന്നു കരുണാർദ്രതേ, തവ തേന്മഴ. മിഴിനീരുവീഴ്ത്തുവാനില്ലെന്റെ കൺകളിൽനിറയുന്നതെന്നു മാ മുൻകാലമാം വ്യഥകഥയെന്തറിഞ്ഞെന്റെ…

എന്റെ സൈക്കോ..

രചന : രാജു വിജയൻ ✍ എനിക്ക് നീയെന്റേതു മാത്രം..ഇനിയെപ്പോഴും,എനിക്കു നീയെൻ സ്വരം മാത്രം..!ഒരു നൂറു ജന്മങ്ങളരികിലുണ്ടാകിലുംമടിയാത്ത കുളിർ കൂട്ടു മാത്രം… നീയെൻമടിയാത്ത കുളിർ കൂട്ടു മാത്രം…!എനിക്കു നീയെന്നുമെൻഒരു നാളുമടയാത്ത,കനിവിൻ മിഴിപ്പൂവ് മാത്രം…!കനിവിൻ മിഴിപ്പൂവു മാത്രം…!!ഏതുത്സവത്തിരക്കാളിപ്പടർന്നാലുംനീയെൻ തിരക്കണ്ണു മാത്രം…!നീയെൻ തിരക്കണ്ണ് മാത്രം….!!ഏതുഷ്ണരാവിലും…

വയലാർ സ്മരണയിൽ

രചന : സി.മുരളീധരൻ✍ കൈരളിക്കൊരു സൂര്യ നുണ്ടായിരുന്നുസ്നേഹകാവ്യസുന്ദര കിരണാ വലിയർപ്പിക്കുവാൻ.ആവെളിച്ചവും ചൂടും സ്‌നിഗ്‌ദ്ധ രാഗവും പുത്തൻപൂവിളിയുണർത്തുന്നു ചേതനകളിലിന്നും.കരുണാർദ്രമായി സ്വാപ സ്വൈരമായന്തപ്പുരതമസ്സിൽ തപസ്സിരുന്നിരുന്നു കാവ്യാംഗന,പുലരിക്കതിരേൽക്കാൻ,ഹരിതാഭയും രക്തത്തുടിപ്പും തന്നിൽ ചേർക്കാൻ കൊതിചേ നിന്നുപാവംഅവളോമനയായി സൂക്ഷിച്ച മണിവീണാതന്ത്രികൾ മീട്ടാൻ വന്ന ധന്യരെ നമോവാകംഅവളെപ്പുൽകാൻ മന്ദം മണിവീണയിൽ…

മഴയൊഴിയുമ്പോൾ

രചന : എം പി ശ്രീകുമാർ✍ നിറവോടെ പെയ്യുന്നതുലാവർഷ മഴയിൽഇടിമിന്നലകമ്പടികൂടിമഴ തോർന്നു മണ്ണുംമനസ്സും നിറഞ്ഞുമതികല പോലെ തെളിഞ്ഞു വാനംപടി കടന്നെത്തുന്നപരിമളത്തിന്റെഅകതാരിലാനന്ദം നിറഞ്ഞു !പലകുറി കേൾക്കുന്നപാട്ടിന്റെ ശീലുകൾതിരയടിച്ചങ്ങനെ വന്നുഅനുപമ ശോഭയിൽവിരിയുന്ന ഭാവങ്ങൾനെയ്യാമ്പൽപൂക്കൾ പോലിളകി !തിരനോട്ടമാടുന്നവർണ്ണങ്ങളേതോഅനുരാഗകീർത്തനം പാടിഇടയ്ക്കിടെ തുടിക്കുന്നഇടയ്ക്കപോൽ മനമാസോപാനഗീതത്തിലലിഞ്ഞു.