ഇഷ്‌ടം

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ ഓർമ്മയുടെ ജാലകം കൊട്ടിത്തുറക്കുന്നമൗനങ്ങളേ നിന്നെയെന്നുമിഷ്‌ടംകയ്പ്പും മധുരവും കണ്ണുനീരും തരുംഓർമ്മകളേ നിന്നെയിഷ്‌ടമിഷ്‌ടം. പാതിമയക്കത്തിൽ വന്നുചേരുന്നൊരുസ്വപ്നങ്ങളേ നിന്നെയെന്തൊരിഷ്‌ടംപാതിയിൽ നിദ്രയും തട്ടിത്തെറിപ്പിച്ചുപായുന്ന നിന്നോടും തെല്ലില്ലനിഷ്‌ടം. ആകാശമേൽപ്പുര തന്നിൽ തിളങ്ങുന്നതാരകമൊട്ടിനെഏറെയിഷ്‌ടംനിറമിഴികളാലെന്നെ വാരിപ്പുണരുന്നപെരുമഴക്കാലമെന്തിഷ്ടമെന്നോ മാരിവന്നെത്തുമ്പോള്‍ കോള്‍മയിര്‍ക്കൊള്ളുമാ-ഭൂമിതന്‍ തൂമണമെന്നുമിഷ്ടം.മണ്ണിനെപ്പൊന്നാക്കി വേര്‍പ്പിൽത്തളര്‍ന്നെത്തു-മച്ഛന്റെ ഗന്ധമാണതിലുമിഷ്ടം .…

ധൂകധൂനനം

രചന : പ്രകാശ് പോളശ്ശേരി✍ അകലെയാ പടിപ്പുരവാതിലിലേക്ക്വെറുതെ നോക്കിയിരിക്കെ ഞാൻ,ഈജനൽ പിറകിലായെൻ്റെയൗവ്വനം തടവിലായ കാഴ്ച കാണുന്നു.മുകളിലാകാശപ്പരപ്പിലൊരുപാട്കറുത്ത പക്ഷികൾ വരിതെറ്റിപ്പറക്കുമ്പോൾഒരു കാലത്തിന്നോർമയിലിന്നെൻ്റെവ്രണിത ഹൃദയത്തേങ്ങൽ കേൾക്കുന്നു.കരിമുകിൽ കീഴടക്കിയ ചക്രവാളംഒരു തേങ്ങലായ് വിതുമ്പി നിൽക്കവെഒരു കാറ്റുവന്നൊന്നാശ്വസിപ്പിക്കണമെന്ന്വെറുതെയെൻമനം തേങ്ങിപ്പറയുന്നു.ധിറുതി പിടിച്ചൊരുപാടു പക്ഷികൾതിരികെ പോകുന്നു ചേക്കേറുവാൻഅതിലൊരു പക്ഷിയായിരുന്നു ഞാൻകഴിഞ്ഞു…

പൈക്കാറ.

രചന : അബ്ദുൽ കലാം ✍ ഒരു നാടകമെഴുതണം. ഗ്രാമത്തിലെ സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനൊരു നാടകം വേണ്ടതുണ്ടായിരുന്നു. റിട്ടയേർഡ് അദ്ധ്യാപകനും പൊതു സമ്മതനും ഒക്കെയായ ശ്രീ: രാമൻ മാഷിൻ്റെ നിർബന്ധത്തിനു വഴങ്ങാതിരിക്കാനായില്ല.പക്ഷേ, ഈ എടാ കൂടത്തീന്നു രക്ഷപ്പെടാനായിട്ടെങ്കിലും , നടക്കാത്തവ എന്നറിയാമായിരുന്നതു…

വിഷം കുടിച്ച്മരിച്ചവര്‍

രചന : നരേന്‍പുലാപ്പറ്റ✍ കുടിച്ചുവറ്റിച്ചവിഷമായിരുന്നു പ്രണയംജീവിതം പോയി ജീവനും പോയികുത്തിമുറിഞ്ഞ ഹൃദയത്തിന്ഇനി കുത്തികെട്ടുകള്‍ കൊണ്ടുണക്കാന്‍ പറ്റില്ലപൊറുക്കാത്തമുറിവുകളോടെപോസ്റ്റ്മോര്‍ട്ടം ടേബിളില്‍ പരിഹാസ്യനായികിടന്ന് അവസാനത്തെ പിടച്ചിലിലാണത്കത്തുന്ന ചിതയിലും നിലവിളിച്ചസ്ഥികള്‍പൊട്ടിചിതറുമ്പോള്‍ നിലവിളിക്കുന്നത്വിഷം നല്‍കിയ ഉടലിനെ പേരുവിളിച്ച്കഴുത്തില്‍മുറുകിയ കയറിനെക്കാള്‍മുറുകിവേദനിപ്പിച്ച്മുറിച്ച് ശ്വാസം മുട്ടിച്ചപ്രണയകാലത്തിന്‍റെ തീരാവേദനയെ കുറിച്ച്കുടിച്ച് വറ്റിച്ചതത്രയും പ്രണയമെന്ന കൈപ്പിനെകുറിച്ചതിലെ…

ഷാജി: കേരള സർവ്വകലാശാല കലോൽസവത്തിൻ്റെ രക്തസാക്ഷി.

രചന : മധു മാവില ✍ ശ്രീ.ഷാജിയെ മൂന്ന് വർഷം മുന്നെ ഞാൻ പരിചയപ്പെടുന്നത് എൻ്റെ കൂട്ടുകാരൻ്റെ കണ്ണുരിലെ ഒരു ഷോപ്പ് ഉത്ഘാടനത്തിനാണ്.. ഒരു മണിക്കൂർ നേരത്തെ സൗഹൃദമെന്നോ പരിചയമെന്നോ പറയാം.. പക്ഷെ എൻ്റെ കൂട്ടുകാരൻ്റെ Up സ്കൂൾ മുതലുള്ള ക്ലാസ്മേറ്റാണ്.…

മലർന്നുകിടക്കുന്നു.

രചന : ഠ ഹരിശങ്കരനശോകൻ✍ ഊതിക്കാച്ചിയ നീലിമയുടെ നെടുകെവിരിഞ്ഞുവമിക്കുന്ന പക്ഷികൾ.കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്നവെളുത്ത മേഘങ്ങൾ. തനിയെമിനുക്കിയെടുത്ത ശിലകളുടെ വരിയെതെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.മഞ്ഞൊഴിഞ്ഞെമ്പാടുംവളർന്നുപൊന്തിയപുൽത്തിരകൾ. പുൽ-ത്തിരകളിലെമ്പാടുംപൂവുകൾ. പൂ-വാടും വാടികളിലൂടെകഴിയുന്നിടംവരെപ്പോയ്-ക്കഴിഞ്ഞെന്നുറപ്പാക്കിമലർന്നുകിടക്കുന്നു.2കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെനഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്പെറുക്കിക്കൂട്ടാമെന്നസമവാക്യാധിഷ്ഠിതമായശാസ്ത്രീയപ്രവചനം കേട്ടപാടെകണ്ണ് കഴിയാത്തൊരാൾകാത് കഴിയാത്തൊരാളോട്എന്തായീയെന്തായീയെന്ന്ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾഅവരുടെയന്തരീക്ഷത്തിലെങ്ങുമേഅക്ഷിഗോചരനിലയിൽസംഭവിക്കുന്നില്ല.കാത് കഴിയാത്തയാൾകണ്ണ് കഴിയാത്തയാളോ-ടയാൾ ചോദിപ്പതെന്താചോദിപ്പതെന്തായെന്ന്ചോദിച്ചുകൊണ്ടെയിരിക്കെഅവരിരുവടെയും വർഷങ്ങൾമണിക്കൂർനിമിഷങ്ങൾ നിമിഷാ-ന്തർഗതങ്ങളായ ജീവിതവർഷങ്ങൾവേറെയേതൊക്കെയൊഅന്തരീക്ഷങ്ങളിലേക്ക്കൊഴിഞ്ഞുവീഴുന്നു. കാത്കഴിയാത്തയാൾ.…

എന്താണ് ഇലക്ടറൽ ബോണ്ട്?

രചന : ഷിബു അറങ്ങാലി ✍ കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ…രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ…

ഒഴിഞ്ഞയിടങ്ങൾ

രചന : റെജി എം ജോസഫ് ✍ ശൂന്യമാണമ്മേയെന്നുള്ളമിന്ന്,ശ്രവിക്കുവാനാകുന്നതില്ലൊന്നുമേ!കാതിൽ മുഴങ്ങും കൊലവിളികൾ,കത്തിക്കിരയായിത്തീർന്നേക്കാം ഞാൻ! അച്ഛന്റെ വാക്കിന് മുമ്പിലന്ന്,അവനവനിഷ്ടങ്ങൾക്കെന്തു വില!അവനിയിൽ വിജയമല്ലാതെയൊന്നും,അന്നേവരെയച്ഛൻ ശീലിച്ചതില്ല! പ്രണയം മറന്നതുമച്ഛന് വേണ്ടി,പ്രതികൂലമാകാതെ കീഴടങ്ങി!അച്ഛന്റെയിഷ്ടത്തിനൊത്തവണ്ണം,അടിയേറ്റ് വീണ് ഞാൻ സമ്മതം മൂളി! താലിച്ചരടിൽ കോർത്തൊരു നാൾ മുതൽ,താനെന്ന ഭാവം അയാളിൽ…

തിരയൊഴിഞ്ഞ് പുസ്തകമിറക്കാനാവുമോ ?

രചന : സുദേവ് ബാണത്തൂർ ✍ നാഗങ്ങളേറിയുടലിൽ തുകലൂരിയിട്ടൂനാരായണക്കിളികളോ മുടി,കോതിയിട്ടൂപത്മാസനസ്ഥനറിവീല ദിനാഗമങ്ങൾബാഹ്യപ്രപഞ്ചമണയും പരചിൽപദത്തിൽ *സ്വർഗ്ഗീയമായയനുഭൂതികളങ്കുരിച്ചൂദേവിസ്വരൂപവതിയായുമിടയ്ക്കു വന്നൂഎന്നാകിലും ജനനിയൊപ്പമിരുന്നിടാനായ്തീവ്രേച്ഛയോടെ തപമാർന്നവനാദിനത്തിൽഏകാഗ്രതൻ പരമസൂക്ഷ്മത നേടി ചിത്തംനിന്നേനചഞ്ചലമധോഗതി വന്നിടാതേരാവെത്ര പോയി പകലോ ദിന വാര വർഷംനിദ്രാവിഹീനമിഴിയോ,യടയാതെയായീപ്രത്യാശയോടെയിനിയും തപമാർന്നിരിയ്ക്കാൻപ്രത്യക്ഷമായരുളിടുന്നു തമോഘ്നരൂപംധ്യാനിയ്ക്കവേ ചുവടുവെച്ചു വരുന്നപോലേകേൾപ്പൂ ചിലങ്ക പുളകോദ്ഗമമായിടുന്നൂതാഴിട്ടുപൂട്ടിയവളായുടലാകെ,ധ്യാനംനിർത്തുമ്പൊഴെത്തിയതു മെല്ലെയഴിച്ചു…

മറയുന്ന ഋതുഭേദങ്ങൾ

രചന : മംഗളൻ. എസ് (മംഗളൻ കുണ്ടറ)✍ ഋതുഭേതം കൃത്യമായ് വന്നൊരു കാലംഋഷിമാരോ തപസ്യയിലാണ്ട കാലംവസന്തം ഗ്രീഷ്മവും ശരത് ഹേമന്തവുംവർഷവും ശിശിരവും വന്നൊരു കാലം!പൂക്കൾ നിറയുന്നു പുവാടികൾ തോറുംപൂമധു നുകരാൻ മധുപനെത്തുന്നുസൂര്യാംശു ചെമ്പനീർ ജലകണം മുത്തിസൂര്യതേജസ്സുള്ള വജ്രങ്ങളാക്കുന്നു!പഞ്ചമലർ ബാണനമ്പുകളെയ്യുന്നുപഞ്ചമിപ്പെണ്ണോ പ്രണയിനിയാകുന്നുഞാറ്റുവേലക്കിളി പാട്ടുകൾ…