സഫൂ വയനാടിന്റെ പുസ്തകം ഹാംലറ്റ്

ഷബ്‌ന ഷംസു ✍ ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫാർമസി കോളേജിൽ അഡ്മിഷൻ എടുത്തപ്പോ ഞങ്ങളുടെ ബാച്ചിൽ വയനാട് നിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അന്ന് എന്റെ ഹോസ്റ്റൽ മേറ്റായ, ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ലാത്ത മലപ്പുറത്തുള്ള കൂട്ടുകാരിയുടെ ഉമ്മ ഫോൺ വിളിച്ചപ്പോ…

കൊല്ലം മാറുമ്പോൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓർക്കുവാനൊരുപാടുവേദനകൾചാർത്തിയീവർഷം വിടചൊല്ലുമ്പോൾനേർത്തപ്രതീക്ഷതൻ കൂടൊരുക്കിചേർന്നിരിക്കാമിനി പുതുവർഷത്തിൽ പ്രാർത്ഥനയോടെ വരവേൽക്കുനാംസ്വാർത്ഥതയില്ലാത്ത വരപ്രസാദമായികീർത്തനങ്ങൾചൊല്ലി പ്രതീക്ഷയോടെസ്വാഗതം…………നവവർഷസുദിനങ്ങളേ കോർത്തൊരുജപമാല പോലെയുള്ളിൽമന്ത്രണംചെയ്യുക, പ്രാർത്ഥിക്കുകവന്നണയുന്ന നവവർഷപ്പുലരിയെ നാംവരവേൽക്കുക ഹർഷാരവങ്ങളോടേ ഗതകാലവർഷത്തിൻ കണക്കെടുപ്പ്ഇതുകാലാകാലമായ് കാണുന്നതല്ലേഇവിടെത്തിരുത്തി നാം വീഴ്ചകളെല്ലാംഇനിയോരോ നേട്ടമായ് കൊയ്തെടുക്കാം ഓർമ്മയിൽമറയട്ടെ നൊമ്പരങ്ങൾഓർക്കുവാൻകഴിയട്ടെ പുതുസങ്കല്പങ്ങൾഓടിത്തളർന്നെങ്ങും വീണുപോകാതെചേർത്തുപിടിക്കുക…

ഏതു യേശുഎന്ത് ക്രിസ്തുമസ്

രചന : പ്രൊഫ പി എ വര്ഗീസ് ✍ റോമാക്കാർ ഡിസംബർ 25 ആഘോഷിച്ചിരുന്നു. അന്നത്തെ പല പൗരാണിക ദൈവങ്ങളും അന്ന് ജനിച്ചതായിട്ടാണ് ജനം വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുതിയ ദൈവത്തിന്റെ ജനനവും അന്നാക്കി. യേശു ജനിച്ചോ എന്ന് തന്നെ ആർക്കുമറിയില്ല.…

വിട വാങ്ങവേ..

രചന : കോട്ടുകാൽ സത്യൻ*✍ അരങ്ങൊഴിയുന്നു ഞാനീ ഭൂവിൽ നിന്നുംവഴിയേകിടട്ടേ പുതുവത്സരത്തിനായ്അരുതാത്ത നാളുകൾ വന്നുഭവിച്ചതാംസ്മരണയും കൂടെ ഞാൻ കൊണ്ടുപോയീടട്ടേ!…മധുരിക്കും നാളുകൾ നിങ്ങൾക്കായ് ഏകുവാൻമനമാകെയെന്നും കൊതിക്കയാണെന്നാൽദുർവിധിയെക്കാൾ ക്രൂര മനസ്സിന്നുടമയാംമനുഷ്യരാൽ ദുരിതം നിറഞ്ഞാടുടിന്നിതാ…അധികാര മോഹവും വാശിവൈരാഗ്യവുംഗാസയിലെ തീമഴപോൽ തിമിർക്കുന്നുസത്യവും ധർമ്മവും കെട്ടിടക്കൂനയിൽപ്രാണനു വേണ്ടി യാചിച്ചിടും…

2024ഒരു പുതു വത്സരം കൂടി …

രചന : അഫ്സൽ ബഷീർ തൃക്കോമല✍ പുതു വർഷത്തെ വരവേൽക്കുമ്പോൾനമുക്ക് പുതിയ പ്രതീക്ഷകൾ എന്നൊക്കെ സാമാന്യമായി പറയാമെങ്കിലും ഓരോ വര്ഷം കഴിയുമ്പോഴും വയസു കൂടുന്നു ,ആയുസ്സു കുറഞ്ഞു കൊണ്ടിരിക്കുന്നു ,കുറെ ആളുകൾ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു അങ്ങനെ ലാഭ നഷ്ടങ്ങളുടെ നീണ്ട…

നവവത്സരം 2024

രചന : മോനികുട്ടൻ കോന്നി ✍ ആണ്ടൊരാളിരുണ്ടകമ്പടവും പുതച്ചോടുന്നിതാ,പാതിരാവിന്നിരുളാഴിയിൽ മുങ്ങിമരിക്കുവാനായ് !ആണ്ടാരവത്തോടാരൊക്കെയോടുന്നു , പിന്നിലായാബാലവൃദ്ധംജനമുണ്ടാെന്നിച്ചു കൂട്ടമായിട്ടങ്ങ് !ആണ്ടവായെന്തിതെന്നോത്തുകൊണ്ടോടുവാനാവാതെയീയന്തിക്കുകൂരപ്പടിക്കലായ് ത ത്രിച്ചു നിന്നീടവെ ,അഷ്ടദിക്പാലകരെട്ടുമൊന്നിച്ചിങ്ങു , രണ്ടുംരണ്ടുംനാലും,കൂട്ടി,യുണ്ടായ,രണ്ടായിരത്തിനാലാമാണ്ടായ് !കൂട്ടത്തിലുച്ചത്തിലാര് ,കാവ്യ കൽപിതമ്പോലുരച്ചൂ…..!കാതുംകൂർപ്പിച്ചുകേട്ടുനിന്നു കാര്യംബോധിച്ചു പോന്നുകൂരയിലില്ലാത്ത കലണ്ടറിൽ കണ്ണുമ്മിഴിച്ചിരുന്ന്,കാലങ്ങളിങ്ങനെവേഗരഥത്തിലോടും , വ്യഥയോട് !ആകുലപ്പെട്ടിടേണ്ടിനിയൊട്ടു കാതം…

പുതുവർഷപ്പുലരി(2024)

രചന : മംഗളാനന്ദൻ✍ ഒരുവട്ടവും കൂടികർമ്മസാക്ഷിയെ ചുറ്റി-വരുന്ന ഭൂഗോളമീ“ഡിസംബർ” കടക്കുന്നു.സ്ഥലരാശികൾ താണ്ടു-മീ, പരിക്രമണത്തിൻഫലമായുണ്ടാകുന്നചാക്രീകവ്യവസ്ഥയിൽഋതുഭേദങ്ങൾ തുടർ-ക്കഥയായീടും മണ്ണിൽപുതുവത്സരങ്ങളെകാത്തു നാമിരിക്കുന്നു.മഴയും മഞ്ഞും പിന്നെവേനലുമിടക്കിടെവഴിമാറുന്നു, കാലാ-വസ്ഥകൾ പിണങ്ങുന്നു.അതിവൃഷ്ടിയുമനാ-വൃഷ്ടിയും, ഋതുക്കൾതൻവ്യതിയാനവും ഭൗമ-ഗോളത്തെക്കുഴക്കുന്നു.ഭോഗിയാം മനുഷ്യന്റെചൂഷണം സഹിയാതെരോഗശയ്യയിലെപ്പോൽഭൂതലം തപിക്കുന്നു.മതവൈരവും പിന്നെമദമാത്സര്യങ്ങളുംക്ഷിതിയിലശാന്തിയാംദുരിതം വിതയ്ക്കുന്നു.കടുത്ത യാഥാർത്ഥ്യങ്ങൾമുള്ളുവേലികൾപോലെതടസ്സമുണ്ടാക്കുന്നുജീവിത വഴികളിൽ.മികച്ച സംസ്കാരങ്ങൾവളർന്ന രാജ്യങ്ങളിൽതകർന്നു കിടക്കുന്നുനഗരപ്പൊലിമകൾ.പകയ്ക്കു പകപോക്കാൻതോക്കുകളൊരുങ്ങുന്നു.പകലും…

മോക്ഷം.

രചന : ബിനു. ആർ✍ അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും.സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു. സന്തതിപരമ്പരയിൽപെട്ടവരിൽ…

എന്റെ നായ

രചന : സുരേഷ് പൊൻകുന്നം ✍ എന്താണ് നായേ നിനക്കിത്ര ശുണ്ഠിയെൻപത്ര പാരായണം നിത്യം കാഴ്ചയല്ലേഎത്രയാ വാർത്തകൾ പീഢനം താഢനംകുത്തിക്കൊലപ്പെടുത്തുന്നച്ഛനെ പുത്രനും പുത്രനെയച്ഛനുംപുത്രി, ശോകത്താൽ കരയുന്നുപുത്രീശോകത്താൽ കരയുന്നു മാതാവുംകണ്ണുകണാത്തൊരാൾ ദാ..വണ്ടിതട്ടിപ്പിടയുന്നുകണ്ണുകാണുന്നോരാപ്പിടച്ചിൽ റീലാക്കിമാറ്റുന്നു പോസ്റ്റുന്നു..വൈറലായി മാറുന്നു ലൈക്കുകൾ ഷെയറുകൾ കുന്നുകൂടി മറിയുന്നുവണ്ടി തട്ടിപ്പിടഞ്ഞവൻ…

ഏതാനും നിമിഷങ്ങൾ മാത്രം

രചന : കൃഷ്ണമോഹൻ കെ പി ✍ ഏണാങ്കശേഖര ജടയിൽ നിന്നുംഇറ്റിറ്റു വീഴുന്നു ഗംഗാജലംഎല്ലാർക്കുമീശ്വര കല്പിതമാംകർമ്മങ്ങളെല്ലാം, ജടകൾ തന്നെആ,ജടതന്നിലെ രോമാവലിവീണിടുമോരോ നിമിഷത്തിലുംവീണ്ടും മുളയ്ക്കും വളരുമവവീറുറ്റ പോരാളി പോലെ നിത്യംഏകിയ ഭാഗ്യവും നിർഭാഗ്യവുംഏറ്റി മറയുന്നീ വർഷമെന്നാൽഏറ്റവുമുത്സാഹമൊടെയെത്തുംഏറിയ മോദം പകരും ദിനംഎട്ടാണു സംഖ്യ പുതുവർഷത്തിൽഏഴഴകോലും…