മരിച്ചു ജീവിക്കണ മനുഷ്യർക്കല്ലാതെ..
രചന : സഫൂ വയനാട്✍ മരിച്ചതിൽപിന്നെ മരണത്തിനായാലുംകല്ല്യാണത്തിനായാലും ഞാൻഅപ്പനേം കൂട്ടിയാണ് പോവാറ്.അന്നകൊച്ചിന്റെ മാമോദീസയ്ക്കുംപള്ളിപ്പെരുന്നാളിനച്ഛന്റെ പ്രസംഗംകേൾക്കാനും ഇടക്കൊന്നുകുമ്പസാരക്കൂട്ടിൽ മുട്ട് കുത്തുമ്പഴുംമറുത്തൊരക്ഷരം മിണ്ടാതെമൂപ്പര് ഒപ്പം കൂടും.മാസത്തിലൊന്നോ രണ്ടോ തവണകെട്ടിച്ചുവിട്ട വീട്ടിലേക്ക്കയ്യിലൊരു പലഹാരപൊതീംകൊണ്ട് കയറി വരേണ്ട മനുഷ്യൻഅണുവിടതെറ്റാതെ ഒപ്പംകൂടണത് കാണുമ്പോൾ മറ്റെല്ലാംമറന്ന് ഞാൻ കണ്ണ് നെറേ…
മേൽശാന്തി
രചന : S. വത്സലാജിനിൽ✍ സഹോദരൻ!ഗോവയ്ക്കു പോയ ഒഴിവിലാണ്:വീട്ടിലെ പൂജാമുറിയുടെ മേൽശാന്തിയായി നറുക്കിടാതെ തന്നെ,അച്ഛൻ എന്നെ തെരെഞ്ഞെടുത്തു അവരോധിച്ചത്.അവിടെ,ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ: പത്മനാഭസ്വാമി!നീണ്ടു നിവർന്നു കിടന്നിട്ടും,മുഖ്യറോൾ അയ്യപ്പനായിരുന്നു!കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്മാരായിസകലമാനദേവിദേവന്മാരുംചിരിച്ചും കണ്ണുരുട്ടിയും ഒപ്പം ഉണ്ടായിരുന്നു.അച്ഛനെ ശരിയായി അനുസരിച്ചും, പേടിച്ചും ആദ്യമൊക്കെവൈന്നേരം…
ഭ്രമം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പരിണാമ കാലംകടന്നുപഞ്ചേന്ദ്രിയങ്ങൾ നിനക്കുപാകമായ് പരമമായ് നിന്നെപകുത്തിടാൻ വെമ്പലായ്നീരുള്ള നിന്നെതേടിനിശയും പുലരിയുമിന്നുമത്സരംനിൻസൗരഭ്യം ഭൂവിൽപടരുന്നുനിന്നെ തേടുന്നുവേട്ടകൾഇല്ലാനിനക്കൊളിക്കുവാൻഇഹത്തിലിനിയൊരിടവുംഇണയും നിന്നെതിരാളിഇഷ്ടസൗഹൃദവുമെതിരാളിതാതനുംനിന്നിളംദേഹം തല്ലിക്കൊഴിക്കുന്നുതാമരത്തണ്ടുപോൽ വാടിയൊടുങ്ങുന്നുതായയും കൂട്ടായിരിക്കുന്നുതകർന്നതംബുരുവായ് ശ്രുതിയറ്റുവീഴുന്നുകാലംകടന്നുകടന്നിങ്ങെത്തികാഴ്ചകളേറെകണ്ടുതളർന്നുകണ്ടു ചിരിപ്പവരുമേറെകനലിൽ വീണുപിടയുവരുമേറെസത്യവുംധർമ്മവുംനീതിയുംസമ്പത്തിനാൽ കണ്ണുമുടിക്കിടക്കുന്നുസരയു നദിപോലൊഴുകുന്നുകണ്ണീർസഹനംനിനക്കുജന്മസിദ്ധമോസമത്വംനാവിൽ കുറിക്കുന്നുസമയാസമയങ്ങളിൽ മാറ്റിക്കുറിക്കുന്നുസാഹോദര്യത്തിൻ ഗീഥികൾസമസ്യപൂരണമറ്റുപോകുന്നുഅനീതിയാട്ടിൻ സൂപ്പേറ്റുകൊഴുത്തുഅക്ഷരദാഹികളവരുംഅവസരവാദികളായ്അവനിയിലങ്ങനെവാഴുന്നുഹാ,കഷ്ടമധികാരത്തിൻഹുങ്കിൽകാട്ടും ചേഷ്ടകളീഹരിതവനത്തിനു ഭൂഷണമോഹരിയെഭജിക്കുമീ മാനവന്മത്സരദിനങ്ങൾ…
വീണ്ടും കലണ്ടർ
രചന : രാജേഷ് കോടനാട്✍ കലണ്ടറോളം പോന്നകവിതാ സമാഹാരമില്ലഡിസംബർ വായിച്ചുമടക്കി വെക്കുമ്പോൾഓരോ വായനക്കാരനുംഓരോ പുതിയ കവികളായിരൂപാന്തരപ്പെടുംജനുവരി ആദ്യ വരിയാണ്ഫെബ്രുവരി രണ്ടാമത്തെ വരിയുംമാർച്ചിൽഅക്കങ്ങളുടെ ചുഴികളിലകപ്പെട്ടഭാവനകളെ കാണാംസ്വപ്നങ്ങളുടെവൻനികുതി ഭാരത്തിൽ നിന്ന്കരകയറാനാവാതെസ്തബ്ധരായ് നിൽക്കുന്നചുവന്ന പക്ഷങ്ങളെ കാണാംകൊടിയേറ്റ് കഴിഞ്ഞ് മടങ്ങുന്നകരിവീരക്കൂട്ടങ്ങളെഏപ്രിൽ എന്നകവിതയിൽ കാണാംചന്ദ്രിക മെഴുകിയശവ്വാൽമുറ്റംമൺസൂണിന് തിരികൊളുത്തിയജൂൺ മാതംപൂവാംകുരുന്നിലയുംകൃഷ്ണക്രാന്തിയുംവാൽക്കണ്ണാടി…
എനിക്കായ്…
രചന : റൂബി ഇരവിപുരം✍ എനിക്കായ് കരയാനിരു കണ്ണു വേണം….എന്നെ ചുംബിക്കാനൊരു ചുണ്ടു വേണം….എന്നെ ചേർത്തു പിടിക്കാനോരു മാറിടം വേണം….എനിക്ക് തലോടാനൊരുടലുവേണംഎനിക്കു ഭോഗിക്കാനോരുപസ്ഥംവേണം…ചിതയിലേക്കെടുക്കും വരെ ഉടലോടോട്ടികിടക്കുന്നവളാവണം…എന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവളാകണം….എന്റെ പ്രാരാബ്ധ ങ്ങൾ കൂടിപങ്കിടാൻ സന്മനസ്സുള്ളവളാവണം….എന്റെ വാക്കുകൾ കേൾക്കാൻ കാതു തരുന്നവളാവണം…എന്റെ വിളിപ്പുറത്ത്…
തിയറികളുടെപ്രണയ സംവാദങ്ങൾ
രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ആറാംനാൾ അവൻ വരും! അവളും വരും ! അവർ കാടുകളേയും, അരുവികളേയും, പൂക്കളേയും, പുഴുക്കളേയും തൊട്ടു നോക്കും !അപ്പോൾ വസന്തത്തിലെ കിളികൾ അവരുടെ മനോഹരമായ തൂവലുകൾകൊണ്ട് അവനേയും അവളേയും തഴുകും! അവർ അരുവികളുടെ തണുവിനാൽ…
🛖ഓർത്തിടാംവഴിയമ്പലം🛖
രചന : കൃഷ്ണമോഹൻ കെ പി ✍ മന്വന്തരങ്ങളായ് വാനത്തിൻ പഥങ്ങളിൽസഞ്ചാരം നടത്തുന്ന ജീവൻ്റെ കണികകൾമന്നിടം തന്നിലെത്തി ദേഹത്തെ പുണരുമ്പോൾദേഹമോ ആത്മാവിൻ്റെ വഴിയമ്പലമാകും നിത്യദു:ഖങ്ങൾ തൻ്റെ മാറാപ്പും ചുമന്നിതാഅത്താണി തേടിപ്പോകും മനുഷ്യൻ്റെ വഴികളിൽസത്യത്തിലെത്തീടുന്നു സ്വസ്ഥതയുളവാക്കുംമൃദുഭാഷണമായി വഴിയമ്പലം സഖേ ഭൗതികശരീരമീ ഭൂമിതൻ മടിത്തട്ടിൽകാഴ്ചകൾ…
ചാക്രികയാത്രകൾ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഉച്ചിയിൽകത്തുന്നഓർമ്മച്ചിതയുമായ്ഞരമ്പുകളിലൂടെഒരു തീവണ്ടി പാഞ്ഞുപോകുന്നു .ബോധാന്ധകാരത്തിൽഇന്നലെകളെയെല്ലാംഒരുവെള്ളിടിവെട്ടംകൊണ്ട്രണ്ടായിപ്പകുത്തിടുന്നു .ഒരുപകുതിയിൽപൊയ്ക്കാലിലാടുന്നവേരുനഷ്ടപ്പെട്ടവർനിഴലുകൊണ്ടുതാങ്ങാകാമെന്നുഉറക്കെവിളിച്ചുപറയുന്നു .,ചതിനിറഞ്ഞ കറുത്തമുഖത്തെവെളുത്തചിരികൊണ്ടുമറച്ചവർകരുതാക്കരുതലിന്റെവ്യർത്ഥസാന്ത്വനപ്പാട്ടുകൾ പാടുന്നു.,പകവിഷം മൂർച്ഛിച്ചവർപ്രലോഭനങ്ങളുടെ നാവുനീട്ടിഇരുൾമറവുകളിൽ ഒളിച്ചിരിക്കുന്നു ,.മറുപകുതിയിൽവാരിക്കുഴിയിൽനിന്നുവലിച്ചുകേറ്റിയവർദയയുടെ നാറുന്ന ഉച്ചിഷ്ടം നീട്ടിഅടിമയുടെ കുപ്പായംതുന്നിത്തരുന്നു .,വാക്കുകളുടെ തടങ്കലിലായവൻമൗനംകൊണ്ട് വസന്തത്തെതടഞ്ഞുനിർത്തുന്നു .,മൂർദ്ധാവിൽ വാലുകുത്തിയിറക്കിയവൻആത്മാവിലൂറിയിറ്റിയവിഷത്തിൽഅനുക്രമം നീലിച്ചു ചാകുന്നു .കണ്ടകാഴ്ചകളിലെ പുതുമതീരുമ്പോൾമറവിയുടെ…
രാഗമാലിക
രചന : മായ അനൂപ്✍ മാനസമന്ദാകിനീതീരഭൂവിൽ നീമന്ദസമീരനായ് വന്നൂമനതാരിൽ ആനന്ദമേകി എന്റെമനസ്സൊരു പൂവാടിയാക്കി അന്തരംഗത്തിലുണർന്നൂ ഇന്നുംഅഗ്നിയായ് കത്തി നിന്നീടുംഅന്നോളം ഞാനറിയാത്തൊരുആത്മാനുഭൂതി തൻ നാളം മന്ദാരപുഷ്പങ്ങളാലെ ഒരുമാലികയൊന്ന് ഞാൻ കോർത്തുമാരനായ് നീ വരും നേരംമണിമാറിലണിയിക്കുവാനായ് അന്ന് മുതൽക്ക് ഞാൻ കണ്ടു ചുറ്റുംഅത് വരെ…
അവളും മറ്റവളും
രചന : ജിസജോസ് ✍ അവളും മറ്റവളുംമലമുകളിലേക്കു ട്രിപ്പുപോയതായിരുന്നുഅലഞ്ഞും കുന്നുകയറിയുംമലത്തുഞ്ചത്തുനിന്ന്കൂക്കി വിളിച്ചുംഅന്തിച്ചന്തയിൽവേണ്ടാത്തതിനൊക്കെവില ചോദിച്ചുംകാട്ടുതേനും കുരുമുളകുംമലയിഞ്ചിയുംപിള്ളേർക്കു കളിപ്പാവകളുംഅവൾക്കൊരുതലേക്കുത്തിയുംവാങ്ങിച്ചുകറങ്ങിത്തിരിഞ്ഞുമുറിയിലെത്തിയപ്പോൾതണുപ്പും മഞ്ഞുംകനത്തു വന്നു.വിറകു കൂട്ടിക്കത്തിച്ചതിനുചുറ്റുമിരുന്നുവെള്ളമടിച്ചും തിന്നുംവെടി പറഞ്ഞുംപാതിരാവായപ്പോഴാണ്പോരുമ്പോമൂത്തോനുപനിയാരുന്നെന്നുംപോന്നതവൾക്കത്രപിടിച്ചില്ലാരുന്നെന്നുമോർത്തത്.വിളിച്ചില്ലേൽഅലമ്പാകുമെന്നോർത്ത്റേഞ്ചുകിട്ടുന്നേടം നോക്കിമുറ്റത്തിനരികിലേക്കു നടന്നുസൂക്ഷിക്കണം ,കാട്ടുപന്നിയൊണ്ടെന്നുകൂട്ടുകാർ വിളിച്ചു പറഞ്ഞു.അതിനേക്കാളുമൊക്കെഭയപ്പെടുത്തുന്നനാട്ടുപന്നിയാണപ്പുറത്തെന്നുകളി പറഞ്ഞു.ഇപ്പഴേലും വിളിച്ചല്ലോയെന്നപരിഭവത്തിന്നീയും വിളിച്ചില്ലല്ലോയെന്നമറു പരിഭവം ..എത്രനേരം കൊണ്ടുട്രൈ ചെയ്യുന്നു ,റേഞ്ചില്ലാത്തൊരുകാട്ടുമുക്കിലാണെടീയെന്നആശ്വാസവചനത്തിൽതണുത്തിട്ടാവണംഅവൾ…
