ചിറകറ്റ കിനാവുകൾ

രചന : അനു സാറ✍ തൂമഞ്ഞുപോൽ പെയ്തിടുമെന്നിലായ്കുളിരേറും പുതുകിനാവുകൾനനവാർന്നൊരൻ ഹൃദയതാഴ്വാരങ്ങളിലായ്-പ്പാകി മുളപൊന്തിയ മൃദുവായ കിനാവുകൾപുലരിതൻ കൊഞ്ചലും ഇളവെയിലിൻ മാറിലെച്ചൂടുംചെറുകാറ്റിന്നിക്കിളിയുമവയെ തഴുകിയോമനിച്ചിരുന്നു.മഴയുടെ സപ്തസ്വരങ്ങളാൽ ഗാനം കേട്ടുംഋതുഭേദങ്ങൾ തന്നുടയാടചാർത്തിയുംകാലപ്രഭാവത്തിൻ ഒഴുക്കിലെൻകിനാക്കളൊരുസുന്ദരപുഷ്പമായി വിരിഞ്ഞുനിന്നു.എൻ മനസ്സിന്നകത്തളങ്ങളിലൊരുസുഗന്ധവാഹിനിയായ് നിറഞ്ഞുനിന്നു .കൊഴിയുവാനാകാതെയെന്നിൽ ചേരുമ്പോഴും,ശാപമേറ്റൊരെൻ ജന്മത്തിൻ പ്രതിബന്ധനങ്ങൾ,ഒരു പുഴുവായവയെ കാർന്നുതിന്നീടുന്നു.ചിറകറ്റയൊരുശലഭം പോലവ…

ആരവങ്ങൾ *

രചന : സതീഷ് വെളുന്തറ✍ അംശുക രശ്മികളേൽക്കാത്ത വിടപി തൻശീതളച്ഛായയിൽ നിന്നുമുതിരുന്നതാമൃദു നിസ്വനങ്ങളായ് സ്വരരാഗ വീചികൾകാതരയായ് കേഴുമേതോ കിളിയാവാം. അന്തിയായാൽ നറുനിലാത്തുണ്ടുകൾഎത്തിനോക്കാനണയുന്നുണ്ടിടയിടെതിങ്കളിന്നാകുമോ ദിനകരൻ തോറ്റൊരുവാതായനങ്ങൾ തുറന്നകം പൂകുവാൻ. കാലമാകാതെ കൊഴിയേണ്ടി വന്നൊരുതരുശാഖി തൻ തളിർദലങ്ങളോകർണ്ണങ്ങളിൽ ശോക മർമ്മരമാകുന്നുധമനിയിലൊരു ചെറു നോവായിരമ്പുന്നു. ഉർവിയിൽ…

പാലസ്തീൻ

രചന : മാഹിൻ കൊച്ചിൻ ✍ പലസ്തീനിലെ ചുടുരക്തം ചാലിട്ട് ഒഴുകുന്ന മണ്ണിൽ നിന്നും രക്ഷാപ്രവർത്തകർക്ക് നോട്ടുബുക്കിൽ നിന്നും പറിച്ചെടുത്ത ഒരു കടലാസുകഷ്ണത്തിലെ ഒരു കുറിപ്പ് കിട്ടി. സയണിസ്റ്റ് ഭീകരതയുടെ തീതുപ്പുന്ന റോക്കറ്റുകൾ നിശ്ശേഷം തകർത്തുകൊണ്ടിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ…

പ്രണയപ്പാന

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പൂവിതളൊളിപൂണ്ടൊരു വേളയിൽ;ഭാവബന്ധുര സ്മേരവുമായ് സഖീ,ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയുംതേൻ മൊഴികളാണേവമൊന്നോർക്കുകിൽ!ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;എത്രയെത്ര സുരഭിലസ്വപ്നങ്ങൾചിത്രവർണോജ്വലം ഹാ പകർന്നുനീ!മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാംഅങ്ങകലെയ,ത്താരാഗണങ്ങളെ,തിങ്ങിന കൗതുകത്തോടു കണ്ടുക-ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതുംആറ്റുവക്കത്തു തോണിയണയവേ-യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതുംനാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,ആട്ടമാടി,മദിച്ചുരസിച്ചതുംഅല്ലിയാമ്പൽ കടവിലിറങ്ങി നാംമെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതുംആ മരച്ചോട്ടിലായണഞ്ഞോരോരോ,തൂമയോലും…

റിട്ടയർമെന്റ് ഹോമിലേക്ക്

രചന : ജോർജ് കക്കാട്ട് ✍ മനോഹരമായ ഈ ലോകത്തിൽ അതിവേഗതയിൽ കാലം കടന്നു പോയി റിട്ടയർമെന്റ് നേടി സീനിയർ ഹോമിൽ ഒറ്റമുറിയിൽ അകപ്പെടുന്ന ഒരു മഹാനായ മനുഷ്യൻ അദ്ദേഹത്തെ കണ്ടപ്പോൾ ആ മനുഷ്യനിലേക്ക് .. “ഒരു വൃദ്ധയെപ്പോലെ സമയം ചെരിപ്പിൽ…

നൂറിൻ നിറവിൽ അഭിവാദ്യങ്ങൾ

രചന : അനിയൻ പുലികേർഴ്‌ ✍ കാലമെത്ര നടന്നു തീർത്തുകാര്യങ്ങളെത്ര നടന്നു വേഗാൽകാലത്തിൻ വേഗത്തിനപ്പുറത്ത്കാണുവാൻകണ്ണ്കൂർപ്പിക്കേണ്ടനേർക്കാഴ്ച മുന്നിലൂള്ളപ്പോൾപോരാട്ടത്തിൻ്റെ യാസദ്ഫലങ്ങൾകേരളമാർജിച്ച ഉന്നതങ്ങൾചേർത്തു പിടിച്ചൊന്നു നോക്കൂകിൽകാണാമതിലൊക്കെ കൈയൊപ്പ്നിറമില്ലാത്തൊരാ ബാല്യത്തിൽകുടിച്ച തൊക്കെ യുംകൈപ്പു നിര്പതറിയില്ലൊട്ടും യാത്രയിങ്കൽജീവിതത്തെ തൊട്ടറിഞ്ഞല്ലോമണ്ണിൽ കനകം വിളയിക്കുന്നോർമണ്ണിനെക്കാൾ താണ ജീവിതത്തിൽമണ്ണിൻ മക്കളെ തൊട്ടറിഞ്ഞുഅടിമകൾ തോൽക്കും…

അപരിചിതൻ

രചന : മോഹനൻ താഴത്തേതീൽ അകത്തേത്തറ ✍ അടുത്ത കാലത്താണ് അയാളുടെ കഥകൾ ശ്രദ്ധയിൽ പെട്ടു തുടങ്ങിയത്. പെട്ടെന്ന് തന്നെ ആളിക്കത്തി പടരുന്ന തീജ്വാല പോലെ വായനക്കാർ അതേറ്റു പിടിച്ചു എന്നു പറയാം. നവമാധ്യമ കൂട്ടായ്മകളിൽ വളരെ പെട്ടെന്ന് ഒരു തീപ്പന്തമായി…

ഞാൻ അയ്യപ്പൻ

എന്നെ അറിഞ്ഞവരേഅറിയാത്തവരേപതം പറയുന്നവരേപറയാത്തവരേ…ഞാനെന്നെയറിഞ്ഞതിൽകൂടുതൽ, നിങ്ങളെന്നെഅറിഞ്ഞിരിയ്ക്കുന്നു…പക്ഷേ … അറിഞ്ഞതിൽ,കൂടുതലറിയാതെ പോയി…രതിയും പ്രണയവും കാമവുംനിറഞ്ഞയെൻ്റെ തൂലികയ്ക്ക്വാറ്റുചാരായം മണക്കുന്നപ്രണയഭാവങ്ങൾ രചിച്ചവരേ…എല്ലാം നഷ്ടബോധത്തിൻ്റെപാതാള ഗർത്തങ്ങളായിരുന്നു …പൂക്കളുടെ നറുമണവുംസ്ത്രീ വർണ്ണനയുമില്ലാതിരുന്നത്, അതിലേറെയുംഅടിച്ചമർത്തപ്പെട്ടവൻ്റെഹൃദയത്തുടിപ്പുകളായിരുന്നു…തെരുവിന്നു തിന്നാൻ കവിത വിതറുമ്പോൾ ,ഞാൻ സൂക്ഷിച്ച ആലിലയുടെഞരമ്പുകളിൽ എൻ്റെ പ്രണയത്തിൻ്റെസ്വർഗ്ഗത്തുരുത്തുകളായിരുന്നു….താലി കെട്ടുമ്പോൾ അറ്റുപോകുന്നപ്രണയത്തെ സൂക്ഷിക്കാൻ,പരാചയപ്പെട്ടവൻ്റെ കൈ…

അർച്ചന

രചന : തോമസ് കാവാലം. ✍ യുദ്ധം കൊടുമ്പിരി കൊണ്ടീടും നേരത്ത്മുഗ്ധമാം മാനസം നൊന്തീടുന്നുശക്തമായ് ശത്രുക്കളങ്ങോട്ടുമിങ്ങോട്ടുംമുക്തിക്കായർച്ചനാബോംബിടുന്നു. ധരണിയാകെയും വെണ്ണീറായ് മാറ്റുവാൻധാരണ വേണമെന്നാണു ചിലർകാരണമൊന്നുമേ വേണമെന്നില്ലവർതീരണമീലോകമെന്നു മാത്രം. ഏഷണിയങ്ങോട്ടുമിങ്ങോട്ടും വർഷിച്ചുഭാഷണ,മർച്ചനയാക്കുന്നവർഎരിയും തീയിലിലേക്കാക്ഷേപവർഷമാംഎണ്ണ ചൊരിഞ്ഞീടുന്നർച്ചനപോൽ ഈശ്വരനാമത്തെയേറ്റുചൊല്ലീട്ടവർവീശുന്നു വാളുകൾ വാക്കുകളുംഅർച്ചനയാക്കുന്നു പിച്ചകപ്പൂപോലെഅർപ്പിച്ചു പോകുന്നു ശീർഷങ്ങളും മോക്ഷവാസിയവ,നക്ഷമനാകുന്നുആക്ഷേപം…

🌑കാലരാത്രിയിലെ,കാളി🌑

രചന : കൃഷ്ണമോഹൻ കെ പി ✍ കാർവർണ്ണമുൾക്കൊണ്ടു കാമസ്വരൂപിണികാളീ മഹാരുദ്രഭാവയായീജടാധാരിയായി, ഭയാനകരൂപമായ്ജാതയായ് ഭൂവിൽ തൃക്കണ്ണുമായ്വാമകരങ്ങളനുഗ്രഹമേകുന്നുദക്ഷിണ ഹസ്തങ്ങൾ ശിക്ഷിക്കുന്നൂആശീർവദനവും, ആനന്ദവും സദാആ നാലു കയ്യിൽ വഹിപ്പു മാതാരക്തബീജൻ തന്നെ മൃത്യു ലോകത്തിങ്കൽരക്താഭിഷിക്തനായ് കൊണ്ടു പോയീഗർദ്ദഭവാഹനമേറിച്ചരിച്ചു നീഗർവ്വങ്ങളൊക്കെയടക്കിടുന്നൂശക്തൻ,ശിവൻ, കാലകാലേശ്വരനായിശക്തി സ്വരൂപ നീ കാളിയായീസൃഷ്ടിസ്ഥിതിലയ…