ഒന്നുമില്ല

രചന : ഷാ അലി ✍ ഒന്നുമില്ല…തോരാത്തൊരു മഴതോർന്നാലാശ്വസിക്കും പോലെനീ നിശ്വാസപ്പെടും..ഏങ്ങിയേങ്ങിയൊരു മൂലയിൽതട്ടത്തിൻ തുമ്പാലെ മൂക്കുതുടച്ച്തോരാതെ പെയ്യുന്നൊരുവളെ നോക്കിഎന്തിനിത്രയെന്നു നിസ്സംഗയാവും..നീ തന്ന പുസ്തകങ്ങൾചില്ലലമാരയിൽ കിടക്കുന്നതുകാണുമ്പോൾ ഇയാളിതൊക്കെവായിച്ചിരുന്നോ എന്നു ചിറികോട്ടികർട്ടനൊന്നിൽ ചാരികൈകെട്ടി നിൽക്കും..ഇടക്കൊന്നു പക്ഷെനിനക്കേറെ ഇഷ്ടമുള്ളോരാചിത്രം വരച്ചു വെച്ചബിയറുകുപ്പിയിലൊരു നോട്ടം തട്ടിയിടറുംഏഴെട്ടു കൊല്ലം…

അധിനിവേശക്കാർ

രചന : പണിക്കർ രാജേഷ് ✍ മലകളും പുഴകളും തെളിനീർക്കുളങ്ങളുംമറയുന്നു കാലയവനികയിൽമാമരംകോച്ചുംതണുപ്പുള്ള മകരമോമായാതുറയുന്നു മനസ്സുകളിൽ മുരളുന്ന കാർത്തവീരാർജുനബാഹുവാൽഅടരുന്നരചന്റെ പൊൻശിരസ്സ്സഹ്യന്റെ, ചേലൊത്ത ഹരിതകിരീടങ്ങൾഅധിനിവേശത്തിൽ തെറിച്ചുവീണു . സുഗന്ധവിളകളെ ജീവൻ തുടിപ്പിച്ചഞാറ്റുവേലക്കാലമങ്ങുപോയിവറുതിയുംകെടുതിയും തീരാദുരിതവുംസ്വാർത്ഥമോഹങ്ങളാൽ കുടിയിരുന്നു. വരളുംഗളത്തിന്റെയാർത്തനാദങ്ങളാൽതളരുന്ന മാനവമോഹശകലങ്ങളെതളരാതെ,തകരാതെ കാത്തുസൂക്ഷിക്കുവാൻഹരിതമാക്കാം നമുക്കിപ്പുണ്യഭൂമി.

“ഞാൻ മതിയാകുന്നില്ല” എന്ന വിശ്വാസത്തിന്റെ മനഃശാസ്ത്രം

രചന : ബിബിൻ സ്റ്റീഫൻ ✍ മനുഷ്യമനസ്സിൽ എപ്പോഴും Real Self എന്നും Ideal Self എന്നും രണ്ടു സ്വരൂപങ്ങളുണ്ട്.Real Self എന്നത് ഇപ്പോൾ ഞാൻ ആരാണ് എന്ന യാഥാർഥ്യമാണ്. എന്റെ കഴിവുകൾ, പരിമിതികൾ, ഭയങ്ങൾ, ശക്തികൾ, പിഴവുകൾ ഇങ്ങനെ ഇപ്പോൾ…

ഒലു

രചന : ഗഫൂർകൊടിഞ്ഞി ✍ എന്തൊരുഒഴുക്കായിരുന്നുപള്ളിക്കത്താഴത്ത്.വർഷകാലത്ത്വട്ടച്ചിറ മുറിഞ്ഞ്ഭ്രാന്തൻ പുഴ പേലെഒഴുകി വരുന്ന വെള്ളംവെളിച്ചപ്പാടിനെ പോലെപുഞ്ചപ്പാടത്ത്തല തല്ലിച്ചിതറുംഅതിൻ്റെ ആരവംആളുകളെയുണർത്തും.മലവെള്ളംആർത്തലക്കുമ്പോൾഅതൊരു ചാകരയാണ്.മത്സ്യം മാത്രമല്ലമാങ്ങയും തേങ്ങയുംവൻ മരങ്ങളും കടപുഴകി വരും.ഒപ്പം നാൽക്കാലി മൃഗങ്ങളുമായിആണ്ടിലൊരിക്കൽവലിയൊരു കോളാണത്.ആളുകൾആർത്തു വിളിക്കുംഒഴുക്കിലേക്കെടുത്തു ചാടും.ഒഴുക്കിനൊത്ത് മലർന്ന് കിടക്കും.നിധി കിട്ടിയ മട്ടിൽകിട്ടിയത് കൈക്കലാക്കും.പള്ളിക്കാത്താഴത്തെ ഒലുവിൽനീന്തേണ്ട…

☘️ വീരപ്പൻ ☘️

രചന : ബേബി മാത്യു അടിമാലി ✍ കൊടിവെച്ചു പറന്നില്ലകടം വാങ്ങി മുടിച്ചില്ലകോഴ വാങ്ങിജനത്തിൻ്റെനടുവൊടിച്ചില്ലാനായകനായ് കോടികട്ടുമാളികകൾ പണിതില്ലനാട്ടിലാകെ മതഭ്രാന്തുവിളമ്പിയില്ലാകാട്ടുകള്ളനെന്നുനമ്മൾവിളിച്ചെങ്കിലുംഈ നാട്ടുകള്ളന്മാരെക്കാൾഎത്രയോഭേദംഅമ്പലം വിഴുങ്ങിയില്ലവിശ്വാസം വിറ്റതില്ലഅയ്യൻ്റെ സ്വർണ്ണവുംകട്ടെടുത്തില്ലാനാട്ടിലാകെ വിദ്വേഷംപടർത്തിയില്ലഓട്ടിനായിതെണ്ടിയെങ്ങുംനാടുചുറ്റി നടന്നില്ലനാട്ടുകാരേ കൂട്ടത്തോടെപറ്റിച്ചുമില്ലാനാരികളെപീഡിപ്പിച്ചുനശിപ്പിച്ചില്ലകോടതിയിൽകള്ളസാക്ഷിമൊഴി കൊടുത്തുജയിച്ചിട്ട്അട്ടഹാസചിരിമുഴക്കിവിലസിയില്ലാഅയാൾകാട്ടുപെണ്ണിനുകാവലായിനിന്നവനത്രേപടംവെച്ചുതൊഴുകൈയ്യാൽനമിക്കണംവീരപ്പനേനാട്ടുകള്ളരതുകണ്ടുതലതാഴ്ത്തണം

മൊബൈൽ ഫോണും കണ്ണ് വരൾച്ചയും: ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളി.

രചന : വലിയശാല രാജു ✍ നമ്മുടെ ജീവിതം ഇന്ന് സ്ക്രീനുകൾക്ക് മുന്നിലാണ്. ജോലി മുതൽ വിനോദം വരെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഒതുങ്ങിയിരിക്കുന്നു. എന്നാൽ ഈ മാറുന്ന ജീവിതശൈലി നമ്മുടെ കണ്ണുകൾക്ക് വലിയ വില നൽകേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞു.…

ഹൃദയങ്ങൾ

രചന : റുക്‌സാന ഷമീർ ✍ ഉയരങ്ങളിലേക്കു കുതിയ്ക്കുന്നകാലത്തിൻ വേഗതയിൽഹൃദയങ്ങളെല്ലാം തലകീഴായിമറിഞ്ഞിരിയ്ക്കുന്നു …കലികാലത്തിൽഉറഞ്ഞു തുള്ളുന്ന പനിച്ചൂടിൽഹൃദയങ്ങളെല്ലാം മരവിച്ച്കരിനീലവിഷംപുരണ്ടിരിയ്ക്കുന്നു …അലക്കി വെളുപ്പിയ്ക്കാതെഹൃദയങ്ങൾ മുഷിഞ്ഞുനാറാൻതുടങ്ങിയിരിയ്ക്കുന്നു …അലക്കി വെളുപ്പിച്ച ഹൃദയമുള്ളവന്റെകണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ട്മണ്ണിലെ കാഴ്ചകൾ സർവ്വം കാണാനുള്ളകാഴ്ചയുമേറുന്നുണ്ട് ….അവന്റെ കാലുകളിൽസ്വാർത്ഥതയുടെ ചങ്ങലകളില്ലപ്രശസ്തിയ്ക്കു പാത്രമാകാതെഅണിയറയിൽ അവന്റെ കരങ്ങൾസഹായ…

മാക്സിം..

രചന : എഡിറ്റോറിയൽ ✍ രക്ഷകൻ പിറക്കുമ്പോൾ എല്ലാം മറന്നു ആഹ്ലാദിക്കുന്നവരുടെ മുന്നിലേക്ക് യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന കൊച്ചുകുട്ടികളുടെ ഭയപ്പാടോടെയുള്ള ജീവിതം………………….😢🥺മാക്സിം ✍️എന്ന കഥ നിങ്ങളുടെ വായനയിലേക്ക് ക്ഷണിക്കുന്നു …🙏 ആ കുട്ടിയുടെ പേര് മാക്സിം എന്നായിരുന്നു, പക്ഷേ ഇപ്പോൾ ആരും…

പാവനകാരു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പിറന്ന നാടിൻ അഭിമാനത്തിന്പ്രിയവാദികളാമടിമകളേവരേംപ്രേരിതധ്വനിയാലുണർത്തിയപാവനകാരുവും ബലിയാടായി. പൂജനീയനായൊരു സഹനൻപാടിയുണർത്തും പ്രഭാസുധയാലെപ്രാപ്തമായൊരു സ്വാതന്ത്ര്യത്തേപ്രയോജനമാക്കും പതയാലുക്കൾ. പെട്ടുപിഴച്ചു പരന്നധികാരത്താൽപ്രഭയുള്ളവരോ അടയാളങ്ങൾപുലിയായവരെ പിന്നോട്ടാക്കിപാൽപ്പായസമെല്ലാമധമർക്കും. പുഷ്പകമേറിയ പൂജ്യന്മാരെല്ലാംപോരിമ കാട്ടാതാളായപ്പോൾപ്രമാദമായൊരാസ്ഥയെല്ലാംപ്രശസ്തിയേറിയ പേരാകുന്നു. പണ്ട് പഠിച്ചോരിതിഹാസങ്ങൾപകർന്നു തന്ന കഥകളെല്ലാംപൊളിയാണെന്നതറിഞ്ഞോപ്രചരിപ്പിച്ചതു വെള്ളക്കാർ. പെരുമ്പറ കൊട്ടിയച്ചടിയാക്കിപരുവത്തിനു…

തൊടിയിലെ മരം

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍ മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻവിറങ്ങലാൽനിദ്രാവിഹീനയായ്തേങ്ങുമീവൃദ്ധമനസ്സിന്റെ നൊമ്പരം…തറവാട്ട്‌ തൊടിയിലുംപറമ്പിലുമെത്രമരങ്ങൾശിഖിരങ്ങൾ തീർത്തകൂട്ടുകുടുംബത്തിലിമ്പങ്ങൾതീർത്തതിൽ, മുത്തശ്ശിപ്ളാവുംഅശോകവും, പുന്നയും,കണി കണ്ടുണരുവാൻകണിക്കൊന്നയും, നക്ഷത്രപൂക്കൾ വിരിയിച്ചിലഞ്ഞിയും,വായിൽ വെളളമൂറിച്ചയമ്പഴവുംതൈക്കുളിർകാറ്റിനാൽതഴുകിയനെല്ലിയുമൊട്ടല്ലനിരവധിവൻമരക്കൂട്ടങ്ങൾപെറ്റ്പെരുകി-യൊരുവനമായിരുന്നൊരാപറമ്പും തൊടികളും…..ഏറെയുണ്ടെങ്കിലും മുത്തശ്ശി-ക്കേറയായ് വാത്സല്യമായൊരാതേൻമാവിനോർമ്മകൾമായാത്ത മോഹമായിന്നുംഓർമ്മയ്ക്കൊരോർമ്മയായ്മനതാരിൽ നിറയുന്നു.കുട്ടികൾകൂട്ടമായ്മാവിൻചോട്ടിലുത്സവം തീർക്കവെമാമ്പഴമുലുത്തുവാനെത്തുന്ന-യണ്ണാറക്കണ്ണനോടവർവായ്ത്താരിയായ് ചൊല്ലീടുംഅറക്കണ്ണാ.. വാ വാ …..ഒരു പൂള് മാമ്പഴം..താ.. താ..അത്തക്കളങ്ങളുമൂഞ്ഞാലാട്ടവുമെത്രകനിവുകൾതീർത്തൊരാമാഞ്ചോട്ടിലെയോർമ്മകളിന്നൊരുനോവായിത്തീരുവാൻ,മുത്തശ്ശികണ്ടൊരാസ്വപ്നത്തിൻ പൊരു-ളെത്രയഴലുകൾതീർത്തിടും…നന്മചൊരിഞ്ഞൊരാതേൻമാവിൻകടയ്ക്കലൊരുമഴുവിനാൽതീർത്തിടുമൊരപരാധമായ്…..യാഥാർത്യമാകല്ലെയെന്നപ്രാർത്ഥനയാൽമുത്തശ്ശിതൻമിഴികൾനിറയുമീയോർമ്മ-കളുടെയീറനായ്..