പ്രേമ ഗാനം
രചന : പ്രൊഫ. പി എ വർഗീസ് ✍ ജീവിത കദനക്കടലിന്നരികെകാതരമിഴിയാലലഞ്ഞു നടക്കേപുണ്യ പരാഗ പരിമള ഗന്ധം;പ്രശോഭിതമായൊരു താമരപോലവൻസവിധമണഞ്ഞു വാരിപ്പുണർന്നുകണ്ണീർച്ചാലുകൾ മായ്ച്ചു കളഞ്ഞു. പോകാം നമുക്കൊരുമിച്ചങ്ങാ-യമ്പലമുറ്റത്തരയാൽ തണലിൽകാറ്റ് വിതക്കും ഗാനം കേൾക്കാൻതൃക്കാർത്തികയിൽ തൊഴുതു നമിക്കാൻ;തിരുവാതിരയിലാടിപ്പാടാൻ’അമ്പലമണികൾ കൊട്ടിയടിക്കാംദീപാരാധനഗാനം മൂളാം. കാട്ടിൽ പോകാം കാകളി…
വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പുതിയ സാരഥികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ബിജു ചാക്കോ, സെക്രട്ടറി സക്കറിയ മത്തായി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന്…
അവള് ഇങ്ങനെയൊന്നുമായിരുന്നില്ല
രചന : ഷാ ലൈ ഷാ ✍ അവള് ഇങ്ങനെയൊന്നുമായിരുന്നില്ലഒരു പൊട്ടിപ്പെണ്ണ്..വാ തോരാതെകിലുങ്ങിപ്പൊഴിയുന്നമഞ്ചാടിക്കുടംപറഞ്ഞു പറ്റിക്കുമ്പോപിച്ചിനീറ്റിയിരുന്ന..മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന..നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..ചിരിക്കുമ്പോ കവിളിൽവിരൽ താഴ്ത്തിനുണക്കുഴികളെ ഉണ്ടാക്കുകയുംനിരയൊത്ത പല്ലുകളിലെമേൽ വരി മാത്രമേപുറത്തു കാണുന്നുള്ളൂഎന്നുറപ്പ് വരുത്തുകയും ചെയ്യുമായിരുന്നവൾകൈവിരലുകൾ ചുരുട്ടികണ്ണീരിലുഴിഞ്ഞ്ചിണുങ്ങി പൊഴിയുന്നതല്ലാതെനിലവിട്ടു കരയരുതെന്നവാശി കാണിച്ചിരുന്നവള്കെട്ടിക്കൊണ്ടു പോകെകണ്ണിറുക്കി കണ്ണീരിലൊരുചിരിയൊട്ടിച്ചു…
മതില്‍
രചന : ബാബുഡാനിയല്‍✍ ഉയരുംമതിലുകള്‍ക്കാകില്ലൊരിക്കലുംഉയിരാര്‍ന്നബന്ധം മറച്ചീടുവാന്‍ഉടയോര്‍ക്കറിയില്ലൊരിക്കലുംമായാത്തഉടപ്പിറപ്പല്ലാത്തൊരാത്മബന്ധം ഓരമ്മപെറ്റവരാകേണ്ടൊരിക്കലുംഒന്നായ്ക്കഴിയാനായീലുകില്‍ഒളിതൂകുംമാനസം കൈമുതലായവര്‍ഒരുമതന്‍ തേരേറി യാത്രചെയ്യും എങ്കിലുമൂഴിയില്‍ വറ്റിയനന്മതന്‍എരികനല്‍ ചൂടാല്‍ തപിച്ചിടുന്നു.എള്ളോളമില്ലുള്ളില്‍ ചെറ്റുംദയയുള്ളഏകതപേറും മനുഷ്യജന്‍മം മുഗ്ദ്ധഹാസം മരിച്ച പുംചുണ്ടുകള്‍മുക്തവാര്‍ദ്ധക്യമലയും തെരുവുകള്‍,തപ്തനിശ്വാസമുയരുന്നൊരാലയംശപ്തജന്മം നിറഞ്ഞ ധരിത്രിയും എങ്ങുമുയരും മതിലിന്‍മറതന്നില്‍വിങ്ങുംമനസ്സുമായ്ഞാനിരിപ്പൂഎങ്കിലുമെന്നുള്ളം വീണ്ടുംതുടിക്കുന്നുഎങ്ങുംനിറയും വസന്തത്തിനായ്
അത്ഭുതങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി
രചന : ശപഥ്✍ പ്രണയം തിരിച്ചു നല്‍കി തുടങ്ങി ആ നഗരം. ആദ്യമായി ആ നഗരത്തില്‍ എത്തിയപ്പോള്‍ തന്നെ ചുണ്ടുകളില്‍ ചായം തേക്കാതെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം ഇല്ലാത്ത ഹോട്ടല്‍ റിസപ്ഷനിലെ കൃത്രിമ സുന്ദരിയോട് ഞാന്‍ ചോദിച്ചു: ”സമയം ചിലവഴിക്കാന്‍ ഈ…
ജീവിതം സാമ്പത്തികമാപിനിയാകുമ്പോൾ
രചന : റഫീഖ് ചെറുവല്ലൂർ ✍ സാമ്പത്തീകചർച്ചകളിലേക്കു ജീവിതം കൂട്ടിമുട്ടുമ്പോഴാണത്രെസ്നേഹബന്ധങ്ങൾ പോലും ഗൗരവതരമാകുന്നത്. കരുണയുംപ്രണയവും പരിഗണനയും ധാർമ്മികത പോലും മറികടക്കാനറച്ചു നിൽക്കുന്ന മാപിനി!ജന്മനാ ലാഭേച്ഛുവായ മനുഷ്യന്റെ ഘടനയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം?ജീവിക്കുവാനും ജീവിപ്പിക്കുവാനും വേണ്ടി ആരുടെ മുന്നിലും തല കുനിക്കാതെ മാർഗംതേടിയിറങ്ങിയവർക്കെന്നും കുറ്റപ്പെടുത്തലുകളും…
അറിയാത്ത ഭൂമിക 🌹
രചന : സന്തോഷ് കുമാർ ✍ വിജനഭൂവിൽ നഗ്നപാദനായ്ഏകാന്തനായ് മുന്നിൽ നടപ്പാതയിൽമുമ്പേ നടന്നവർതൻ കാൽപ്പാടുകൾഅസ്തമയ സൂര്യൻതൻ അരുണരാശിയിൽ മുഖംതുടുത്തു.പാഴ് ചെടികൾ.. ഇലപൊഴിക്കും ദ്രുമങ്ങൾ..ചിതറിയ കരിങ്കൽക്കൂട്ടംകൂട്ടം തിരിഞ്ഞ് കുഞ്ഞാടുകൾ..ഭ്രമരഗീതത്താൽ ഇണയെ തിരഞ്ഞ്വണ്ടുകൾചില്ലയിലിരുന്നൊരു മുഖരം കൂട്ടരെ വിളിച്ചാർത്തു കരഞ്ഞു.അകലെ പുരാതനക്ഷേത്രം ആകെ തകർന്നും…അനാഥബിംബങ്ങളും അനവരതം…
സമത്വം
രചന : ബിനു. ആർ✍ സമത്വമെന്നവാക്കുച്ചരിക്കേണ്ടുംസമയംനന്മയിൽ ഉൾക്കണ്ടുറങ്ങിയുണരാംസമത്വം വേണമെന്ന തിരിച്ചറിവിൽസ്ത്രീ പുരുഷൻ എന്ന വർണ്ണങ്ങളിൽരണ്ടെന്നവേർതിരിവുകൾ, ഒന്നാക്കീടാം. സ്ത്രീലിംഗപദവിന്യാസങ്ങൾ ലോകത്തിൻഭാഷാസംഞ്ജയിൽ നിന്നും ഒഴിവാക്കീടാംപുരുഷന്റെവാരിയെല്ലല്ല സ്ത്രീയെന്നുറക്കെമുഷ്ടിചുരുട്ടിവാനത്തിലെറിഞ്ഞു പാടിടാം. മറന്നിടാം മാനവിക ലിംഗവ്യത്യാസങ്ങൾമറന്നീടാം മറയ്ക്കപ്പെട്ട നിലനില്പിൻഹേതുക്കൾ ശാരീരികമാനസികദുർലഭത്വംമറന്നീടാം അവനവളെന്ന വിഭിന്നം. ചൊല്വിളികൾ കേട്ടുണരാമെന്നും പുലരിയിൽമനുഷ്യനെന്നൊറ്റപ്പദംമാത്രം കേളികൊട്ടട്ടെഎങ്ങുംമുഴങ്ങട്ടെ…
ചരിത്ര വഴികളിലൂടെചരിത്രത്തെ കോർത്തിണക്കി…..
മൻസൂർ നൈന✍ കായൽപ്പട്ടണത്തേക്കുള്ള ഇപ്രാവശ്യത്തെ യാത്ര മറ്റൊരു ദൗത്യവുമായിട്ടായിരുന്നു. കേരള സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിക്ക് വേണ്ടിയാണ് കായൽപ്പട്ടണമെന്ന ചരിത്ര ഭൂമികയിലേക്ക് ഒരിക്കൽ കൂടി യാത്ര പോയത് .മാപ്പിള കലാ…
ഇന്നത്തെ രാവിൽ
രചന : എം പി ശ്രീകുമാർ ✍ ഇന്നത്തെ രാവിൻ ചിറകിലേറിഎന്തിത്ര നേരം നീ വന്നതില്ലകൂടണഞ്ഞല്ലൊ കിളികളെല്ലാംകൂവുന്ന കോഴിയുറക്കമായിപാർവ്വണചന്ദ്രൻ ചിരിച്ചു നിന്നുപാഴ്മുളന്തണ്ടു പാടുന്നു കാറ്റിൽപാലാഴിപോലെ നിലാവു നിന്നുപാരിൽ മധുരം പരന്നപോലെ !ചന്ദനക്കാറ്റൊന്നു വീശി മുന്നെചമ്പകപ്പൂമണമെത്തി പിന്നെചന്ദ്രനുദിച്ച പോലെത്തിടുന്നരാഗസ്വരൂപനെ കണ്ടതില്ലകതിർമഴ പെയ്യുന്ന നേരമായികവിത…
