ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ഇത് നിങ്ങളെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.

രചന : ശങ്കൾ ജി ടി ✍ റ്റാറ്റാ, ബൈ ബൈ എന്നനിരപ്പ് വഴികളെല്ലാംപെട്ടെന്നോടിക്കടന്നു…നീ പോടാ പുല്ലെ എന്ന കയറ്റത്തിലുംകിതക്കാതെ പിടിച്ചുനിന്നു….പോണാല്‍പോകിട്ടും പോടാഎന്ന കുത്തിറക്കവും പിന്നിട്ട്നീ പോടാ പട്ടി തെണ്ടി ചെറ്റെഎന്നീ കൊടും വളവുകളോരോന്നുംനിഷ്കളങ്കതയോടെ( ഇന്നസന്റ്)ശ്രദ്ധിച്ചു കടന്നു…..പുല്ല്…അല്ലപിന്നെ എന്ന്ഇടക്കിടെ സകലതിനേയുംചിന്തേരിട്ടുമിനുക്കിവച്ചു…..‘ഓരോ അപമാനത്തിനുംകാട്…

കുഞ്ഞനന്തന്റെ പെണ്ണുകാണൽ

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ അമ്മിണിയമ്മ മൂക്കുചീറ്റിപ്പിഴിഞ്ഞെറിഞ്ഞു പതംപറഞ്ഞു കരഞ്ഞുകൊണ്ട് ആരോടൊ ക്കെയോ പക തീർക്കുന്നത് പോലെ അലക്കു കല്ലിൽ വസ്ത്രങ്ങൾ ആഞ്ഞലക്കുകയാണ്. “എന്റെ ഭഗവതീ.. ആകെയുള്ളൊരു മോനാ ന്റെ കുഞ്ഞനന്തൻ. നാട്ടിലൊന്നും പെൺകുട്ടികൾ ഇല്ലാത്തത് പോലെ അല്ലേ അവനൊരു…

നിഷ്പക്ഷൻ

രചന : ഹാരിസ് എടവന✍ എനിക്ക് നിക്ഷ്പക്ഷരെപേടിയാണ്.അവരാണ്അമ്മയെ തല്ലിയപ്പോൾരണ്ടു പക്ഷമുണ്ടെന്നുപറഞ്ഞത്.അവരാണ്കലാപം നടക്കുന്ന തെരുവിൽശവപ്പെട്ടിഡിസ്കൗണ്ട് വിലയ്ക്ക് വിറ്റത്.വിശന്നു മരിക്കുന്നവർക്കായ്‘ദാരിദ്ര്യവും ജനസംഖ്യാവർദ്ധനവും’എന്ന വിഷയത്തിൽസിമ്പോസിയം സംഘടിപ്പിച്ചത്.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്.അഭയാർത്ഥികളെപ്പറ്റി സംസാരിക്കുമ്പോൾപലായനങ്ങൾ നാഗരികതനിർമ്മിച്ചതിനെപ്പറ്റി പറയും…അലക്കാത്ത അടിവസ്ത്രമിട്ട്ജാതിരഹിതരാജ്യത്തെസ്വപ്നം കാണുംതുല്ല്യതയെക്കുറിച്ച് വാചാലരാവുമ്പോഴുംഅവർ നീതിയെപ്പറ്റി സംസാരിക്കില്ല.സ്വാതന്ത്ര്യത്തിനായി ദാഹിക്കുമ്പോഴുംകാരാഗൃഹങ്ങളെ കാണില്ല.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്…അക്രമികൾക്കു…

ടൈം മെഷീൻ

രചന : ഹാരിസ് ഖാൻ ✍ സുഹൃത്തുക്കളോടൊത്തുള്ള ഊട്ടി യാത്രക്കിടയിലാണ് സുൽത്താൻ ബത്തേരിവെച്ച് ഈ വഴിവാണിഭക്കാരനെ കണ്ട് മുട്ടുന്നത്.പക്ഷികളെ പിടിക്കാൻ പണ്ടുപയോഗിച്ചിരുന്ന “കൂട്കെണി” എന്ന വിചിത്രമായ കെണി ഉണ്ടാക്കാനുപയോഗിച്ചിരുന്ന വള്ളിപോലുള്ള ചിലത് മുറിച്ച് വെച്ചിരിക്കുന്നു.കൂടെ രണ്ട് കാട്ട്കിഴങ്ങുകളുമുണ്ട്. ആദിവാസി ഒറ്റമൂലികളാണത്രെ..!എല്ലാം ഒരു…

❤ പെറ്റമ്മ ❤

രചന : അനീഷ് സോമൻ ✍ ആദ്യമായിയെനിക്ക്അറിവിന്റെവെളിച്ചംപകർന്നുതന്നമാതാവേ..ഏതുനേരവുമെൻകൺമുന്നിൽജീവിക്കുന്നകാണപ്പെട്ടദൈവമേ..ഞാൻ പറയാതെതന്നെയെൻമനസ്സിലെസുഖദുഃഖങ്ങൾഅറിഞ്ഞോരുജനനിയെ...സങ്കടങ്ങളൊക്കെപേമാരിയായി പെയ്തയെൻജീവിതയാത്രയിലെആത്മവിശ്വാസജാലകമേ..ജീവിതവിഥിലൊക്കെപവിത്രമായസ്നേഹത്തിൻകുളിക്കാറ്റുവീശിയയെൻപെറ്റമ്മയെ..ഞാനൊരുഫിനെസ്സ് പക്ഷിയായിജീവിതമെന്നആകാശത്തിലൂടെപറക്കുവാൻമൊഴിഞ്ഞസ്നേഹദീപമേ…

വരദാനം

രചന : റെജികുമാർ ചോറ്റാനിക്കര ✍ നിറങ്ങളൊന്നുചേർന്നുപാടുമീ,പ്രപഞ്ചമാകെയുംനിറഞ്ഞുനിൽപ്പുനിൻ പ്രസന്നഭാവമെന്നുമംബികേ..മറക്കുവാൻകഴിയുമോപകർന്നു-തന്ന തേൻകണംനിറച്ചൊരീപ്പകലിനെന്നുമീണമായിനിൽപ്പതും..കരൾത്തുടിപ്പിലെന്നുമേ,നനുത്തമഞ്ഞുതുള്ളികൾവ,ന്നിറ്റുവീണരാവുകൾ മറന്നുപോകുമോ മനം..സദാവിടർന്നുനിന്നുപുഞ്ചിരിച്ചപുഷ്പജാലവുംപടർന്നിറങ്ങുമീഹൃദയതന്ത്രിയിൽ നിരന്തരം..തരാതരംമെനഞ്ഞുമണ്ണിലെന്നുമിത്ര കൗതുകംവിളഞ്ഞിടുന്നുനൂറുമേനിയിൽക്കതിർക്കുലകളായ്..പുലർക്കിനാക്കളുമ്മവച്ചുണർന്നൊ-രർക്കബിംബവുംസുഷുപ്തകാന്തിയിൽപ്പിറന്നുവീണ താരകങ്ങളും..തഴച്ചുപൊന്തുമേതൊരുഷ്ണതീവ്രതയ്ക്കുമുള്ളിലും..നിരന്നുനിൽക്കുമീയരിയപുൽക്കൊടിക്കുരുന്നിലുംതുളുമ്പിവീഴുവാൻമടിച്ചിടുന്ന നീർക്കണങ്ങളും..സമസ്തസുന്ദരങ്ങളാമിതെന്നുമൂഴിയിൽവിളങ്ങി-നിൽക്കണേമനങ്ങളിൽക്കുളിർചൊരിഞ്ഞിടുന്ന പോൽ..

പൂരത്തിനിടെ ആന വിരണ്ടു

രത്തിനിടെ ആന വിരണ്ടു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധർമ്മൻ എന്ന ആനയാണ് വിരണ്ടത് . ജനങ്ങൾ വൻതോതിൽ എത്തി തുടങ്ങാത്തതിനാൽ അപകടമൊഴിവാക്കിക്കൊണ്ട്‌ ആനയെ തളക്കാനായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തിന് അടുത്ത് വെച്ചാണ് ആന വിരണ്ടത്.…

ദൈവത്തിന്റെ വികൃതികൾ

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ✍ ഇരുൾ പരക്കുന്നത്…ആ ദിവസത്തെ,പാപങ്ങൾ.ശുദ്ധമാക്കുന്നതിനോ,പാപങ്ങൾ ശുദ്ധമാക്കി.നല്ലതു ചെയ്യുവാനാണോ…വെളിച്ചം പരക്കുന്നത്,അറിയില്ല തേവർക്കറിയാംമാനവർ തൻ പാപങ്ങൾകണ്ടിട്ടാവുമോ കാർമേഘങ്ങൾകണ്ണീർ പൊഴിക്കുന്നത്…!ദൈവത്തിൻ ദേഷ്യമാണോ…മിന്നലും ഇടിനാദങ്ങളും,നക്ഷത്രങ്ങൾ കണ്ണ്..ചിമ്മുന്നത് രാത്രി പാപങ്ങൾകാണാതിരിക്കാനോ..അറിയില്ല ദൈവമേ…ദൈവത്തിൻ വികൃതികൾ.

മാതൃദിനത്തിൽ, ‘പ്രതിരോധശേഷിയുള്ള’ ഉക്രേനിയൻ അമ്മമാർക്ക് ആശംസകൾ..

ജോർജ് കക്കാട്ട്✍️ നമ്മിൽ പലർക്കും മാതൃദിനം എന്നാൽ കഠിനാധ്വാനികളായ അമ്മമാർക്ക് അപൂർവമായ ഒരു ട്രീറ്റ് നൽകുന്ന ദിവസമാണ്: ഒരു പ്രത്യേക കാർഡ്, കിടക്കയിൽ പ്രഭാതഭക്ഷണം, മാറ്റത്തിനായി കുട്ടികൾ പാത്രങ്ങൾ കഴുകുന്നു, ചോക്ലേറ്റുകളോ പൂക്കളോ പോലും. എന്നാൽ ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിലെ…

ചിലരിന്നും

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ചിതൽമുറ്റിത്തഴച്ചൊരാ,മനസ്സുമായ് ചിലരിന്നും,ചതിയുടെ വിഷപ്പുക തുപ്പിക്കൊണ്ടെങ്ങുംമതിവിഭ്രമങ്ങൾകാട്ടി,മദിച്ചുതുള്ളിയാടുമ്പോ-ളതുകണ്ടുനിൽക്കാ,നെനിക്കെങ്ങനെയാവും! ഇവിടെയീമണ്ണിൻ മാതൃഭാവത്തെ വ്യഭിചരിച്ചു,കവിതകൾ ചമയ്ക്കുന്നോരറിയുന്നുണ്ടോ,പരിതപ്തരായി മർത്യ മനസ്സുകളൊന്നായേവം,ഇരുളലമൂടിക്കണ്ണീർ പൊഴിപ്പതാവോ! പരമസത്യത്തെപ്പാടേ മറന്നുകൊണ്ടിവറ്റകൾ,പരിഹാസങ്ങളെയല്ലോ,നടത്തിടുന്നു!കരുണതന്നൊരുചെറു കണികപോലുംകാട്ടാതെ;മരണത്തിൻ കെണിയല്ലോവൊരുക്കിടുന്നു! ധർമപരിപാലനത്തിനായൊരു ബുദ്ധനിന്നെങ്ങാൻ;ജൻമമെടുക്കിലുമിനി സാധ്യമാകുമോ,സ്നിഗ്ധഭാവനകളെഴും പുലരിയൊന്നവനിയിൽ,മുഗ്ധശോഭയാർന്നെങ്ങെങ്ങും കണികണ്ടീടാൻ? ആഴിയു,മൂഴിയു,മാകാശവും കൈക്കുമ്പിളിലാക്കാ-നൂഴംവച്ചു നടക്കുവോരോർത്തീടുകെന്നുംകാലത്തെയതിജീവിക്കാൻ കായബലംകൊണ്ടാവുമോ,കാലം,കാലേനമ്മെത്തകർത്തെറിയുകില്ലേ! മന്നിൻ…