വൃദ്ധ മാനസം.

രചന – സതി സുധാകരൻ* അന്നു നിന്നെ കണ്ട നാൾ മുതൽനെഞ്ചോടു ചേർത്തു പിടിച്ചതല്ലേമുൾപ്പാതകൾ ഏറെ താണ്ടി നമ്മൾജീവിതനൗക തുഴഞ്ഞതല്ലേമക്കൾക്കു നമ്മളെ വേണ്ടാതായിപ്രായവും ഏറെ കടന്നു പോയി.കാലുറയ്ക്കാതെ നടന്നിടുമ്പോൾ ഊന്നുവടിയായ് നീ കൂടെ വേണംഇനിയുള്ള കാലം കഴിച്ചുകൂട്ടാൻ പിരിയാതെ നമ്മൾ നടന്നിടേണംഈ…

ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു, രോഗം യു കെ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്.

ആശങ്കയുണർത്തി സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. യു.കെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. എട്ടാം തീയ്യതി നടത്തിയ പരിശോധന ഫലമാണ് ഇന്നെത്തിയത്. ആറാം തീയ്യതിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത 35 ഒാളം പേർ നിരീക്ഷണത്തിലാണ്.…

വന മഹോത്സവം*

രചന: സാബു കൃഷ്ണൻ* ആഹാ,മനോഹരമീ താഴ്‌വര കണ്ടൂ,ഞാ-നേറെ,യാഹ്ലാദ ചിത്തനായി നിൽപ്പൂ.കാടു പൂത്തു മണം പരത്തുന്നുകാട്ടു പക്ഷിതൻ പാട്ടു കേൾക്കുന്നു.കുന്നിൻ നെറുകയിൽ പൂത്ത മരങ്ങളുംമഞ്ഞല തൂകിയ പൂവഴകും.കുന്നിൻ മുകളിലൊരു നീർച്ചോല,വെള്ളി വരഞ്ഞ ശ്രീ രേഖ പോലെ.മാമല വിടവിലൂടെത്തി നോക്കുന്നുസൂര്യ കിരണ കിരീട ഭംഗി.മലമുടി…

അപരാജിതന്‍*

രചന: സന്തോഷ് രാമചന്ദ്രൻ* മടങ്ങുകയായിതാഞാനെന്റെമാത്രമാംഏകാന്തകളിലേതോഅനശ്വരതയിലേയ്ക്ക്.കര്‍മങ്ങളില്ലിനിയേതുമേതീര്‍ത്തിടാനെനിയ്ക്കിനി.മോഹിപ്പതിന്നവകാശവുംതെല്ലുമവശേഷിപ്പതില്ലയിനി.ഹൃദയവാതിലിന്നരികെനെഞ്ചകം കീറിയൊരുകരച്ചിലലമുറയിടുന്നൂമൗനമായ്, വിങ്ങലായ്.വറ്റിയൊരാനയനങ്ങളെകഴുകിത്തലോടിടാന്‍വിലാപങ്ങള്‍ക്കൊപ്പമായ്തുളുമ്പിടുന്നനേകം കണ്‍കള്‍.ഏതോ വിജനതയില്‍കളഞ്ഞു കിട്ടിയൊരാപ്രണയവുമായ് നില്പൂഅവസാനപാതയിൽ.സ്വപ്നക്കൊടുമുടികള്‍കയറവേയിടറിയ കാലുകള്‍വിധിയുടെ കൂട്ടിക്കെട്ടലില്‍ഒരുമിച്ചു മടങ്ങുന്നിതാ.തിരിച്ചടികളേറെയേറെകനലുകള്‍ക്കുള്ളിലായ്കാലം കാച്ചിയെടുക്കുന്നൂ;കരുതി വയ്ക്കുന്നൂ.കാലമേ, നിനക്കെന്നെതോല്പിക്കാമെങ്കിലുംമടക്കമില്ലയെനിക്കാവിജയം വരിക്കും വരേയ്ക്കും.ഇവിടെയെന്‍ ശ്വാസവുംനിശ്വാസവുമടക്കുന്നൂ.അവസാന മരണത്തില്‍അപരാജിതനാണ് ഞാന്‍.

ഹൃദയപൂർവ്വം*

രചന: എൻ. അജിത് വട്ടപ്പാറ* ഓർമ്മ തൻ മുഖപടംഹൃദയത്തിൽ വിടരുന്നു ,മാനസ സങ്കീർത്തനനിലാവിൻ കുസൃതി പോൽ .സാന്ത്വനമോഹങ്ങളാൽവർണ്ണങ്ങൾ തീർത്തുതന്നു ,ബാല്യകാലങ്ങളിലെഹൃദയത്തുടിപ്പുകൾ .ആകാശവെൺ മേഘം പോൽപാറിപ്പറന്നു നിത്യം,കൂട്ടുകാരുമായ് ചേർന്നുനാടിന്റെ പുളകമായ് .ജീവന്റെ പ്രഭാവമാംപഠനം തമാശയായ് ,കളിയുടെ വിഹായസ്സിൽഉണരും ബാല്യ ലോകം .ഉന്നതി തേടുന്നിടംഉന്നത…

മരണക്കിടക്കയിൽ നിന്ന് ഒരെഴുത്ത്*

രചന: ശ്രീലത രാധാകൃഷ്ണൻ* ഞാൻ മരിച്ചാൽഎന്നെ അടക്കം ചെയ്യുന്നതു വരെ നീയെന്റെ അരികിൽത്തന്നെ ഇരിക്കണം. എനിയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്.വെറും നിലത്തെന്നെക്കിടത്തരുത്. തണുപ്പിഷ്ടമാണെങ്കിലും സിമന്റിന്റെ തണുപ്പ് എന്നെ അസ്വസ്ഥയാക്കും. പിന്നെ അടഞ്ഞുകിടക്കുന്ന എന്റെ കണ്ണുകൾ തുറന്ന് കൺമഷിയെഴുതണം. കണ്ണെഴുതിയില്ലേൽ എന്നെക്കാണുമ്പോൾ സങ്കടമാവുമെന്ന്…

കരൾനൊന്തു കുറിക്കുമിക്കവിതയിൽ.

രചന : ലത അനിൽ* കരൾനൊന്തു കുറിക്കുമിക്കവിതയിൽകനലായെരിയുന്നു നീ സഖീ….കൈകോർത്തന്നേറെ നടന്നിട്ടു०നിന്റെയുള്ളറിയാതെ പോയതെൻ നീറ്റൽ.ഞാനോ മണലാരണ്യത്തിൻ സിരകളെകനവാൽ നനച്ചയേകാന്തൻ.പകലിന്റെ കൈ മുത്തുന്നിരുട്ട്,കാണെക്കാണെയദൃശ്യമാകുന്നു നീലമേഘവു०.ചേക്കേറുകയാണൊടുവിലെ പക്ഷിയു०,തിരകളിൽ ചാഞ്ചാടുന്നൊരു തോണിയിപ്പൊഴു०.നിന്റെ നിശ്വാസങ്ങൾ കുപ്പിവളക്കിലുക്കങ്ങൾമൈലാഞ്ചിച്ചോപ്പു० കിളിമൊഴികളു०ജന്മാന്തരങ്ങളിലൊപ്പമുണ്ടായിരുന്നെന്ന് നെഞ്ചിൽ കുറിച്ച നിമിഷങ്ങളു०,ഓർമ്മകളിൽ നിന്നെന്നത്തെയു० പോലെ അക്കു കളിക്കുവാനെത്തവേ,ഇന്നേതൊരു…

കുറ്റം ചെയ്യാത്തവർ കല്ലെറിയൂ⚛️

സിജി സജീവ് 🔯 അമ്പിളിയുടെ ദുഃഖങ്ങൾ കാഴ്ചക്കാർക്കു പറഞ്ഞു പരിഹസിക്കാനും കുറ്റപ്പെടുത്താനും കാറിതുപ്പാനുമുള്ള ഒരുകാരണമായി മാത്രം എപ്പോഴും എഴുന്നു നിൽക്കും,,കാരണം തിരയണ്ട,ഞാൻ പറയാം,,,അല്ലെങ്കിലും ആരുമില്ലാത്തവരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമാണല്ലോ സമൂഹം എന്ന വിശുദ്ധ ആൾക്കൂട്ടം.. നിങ്ങൾക്ക് എന്തറിയാം അവളെക്കുറിച്ച്,, അറിയാമെന്നു വീമ്പു പറയണ്ട,,…

പ്രണാമം*

രചന : ശ്രീകുമാർ എം പി* ഇന്ദ്രപ്രസ്ഥത്തിലെഅഗ്നിമഞ്ചങ്ങളിൽ നിന്നുംആഗ്നേയജ്വാലകൾആളിപ്പടരുന്നു !അതിന്റെ പ്രകാശംആസേതുഹിമാചലംജനകോടികളുടെകണ്ണിലും കരളിലുംപ്രതിബിംബിയ്ക്കുന്നു.ദേശസ്നേഹത്തിന്റെ മേഘനാദംകാതുകളിൽ മുഴങ്ങുന്നു.ആ അഗ്നിതാപംകോടാനുകോടി ഭാരതീയരുടെഹൃദയങ്ങളേറ്റുവാങ്ങുന്നു.ഭാരതാംബയുടെ വീരപുത്രരെ,നിങ്ങൾ പകർന്നകരുത്തിന്റെ നാളങ്ങൾവലിയ ജ്വാലകളായ്ഭാരതമാകെ വളർന്ന്രാഷ്ട്രത്തിന് പ്രൗഢോജ്ജ്വലമായസുരക്ഷാകവചമേകിയിരിയ്ക്കുന്നു.ആഴിയ്ക്കും ആകാശത്തിനുംഅതിർത്തികൾക്കുമപ്പുറത്തേയ്ക്ക്കണ്ണും കാതും കരളുമുറപ്പിച്ച്ഞങ്ങൾക്ക് സുരക്ഷയേകിയ ധീരരെ,നിങ്ങൾക്ക് എണ്ണമറ്റ പ്രണാമങ്ങൾ.കരുത്തിന്റെ ഉന്നതിയിലേയ്ക്ക്രാഷ്ട്രത്തെ നയിച്ചപ്രഗത്ഭനായ സേനാനായക,അങ്ങേയ്ക്കുംഅക്ഷയമായ…

വയറിനടിയിലെ കവിത.

രചന : കൃഷ്ണൻ കൃഷ്ണൻ* ജീവിതമെന്ന കവിതയുടെ അനിവാര്യതയിൽപ്രണയം കാമമായ് പൂത്ത്കുടുംബമായ് വിരിയുമ്പോൾഒളിച്ചുവച്ച സ്ത്രീപുരുഷ രതീ സംഗമസ്ഥാനങ്ങൾപരസ്പരം കൊതിയോടെചെറിയ വേദനയോടെതമ്മിൽ ഒന്നു ചേരും.ആ നിർവൃതി ആവേശത്തോടെ ഒരേ ഹൃദയ താളത്തോടെമനസും ശരീരവുംവിയർപ്പും ഗന്ധങ്ങളും.നിശ്വാസങ്ങളും കിതപ്പും.പരസ്പരം അലിഞ്ഞ്ആലസ്യത്തിൽതളർന്ന് കിടക്കും..അവളുടെ പിൻകഴുത്തിലെ വിയർപ്പു നുണഞ്ഞ്…