ഞങ്ങളുടെബാല്യം-നിങ്ങളുടേതും*

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽതുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,രമ്യോദയത്തിൻ ചിറകുകൾ തന്നതാംനന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ, തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-മിന്നിത്തിളങ്ങി വളർന്നതാം സമയമേ,പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-രരുവിയാം മലയാള ഗ്രാമപ്രദേശമേ, മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;മിഴിവിൻ വനികപോലുണരുന്ന ചിന്തകൾഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽതെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ? നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർകിളികൾപോലുണരുന്നതില്ല,യാ;…

ചിതൽ തിന്ന ഓർമ്മകൾ.

രചന : ദിവാകരൻ പികെ✍ കാലം നോവുണക്കിയമനസ്സിൽ,ഇത്തിരി നോവ് പടർത്താൻ,തിമിരം മൂടും കണ്ണുംഅടഞ്ഞ,കാതും വരണ്ട നാവു മായ്,വിജന വീഥിയിൽ തനിച്ചിരിപ്പാണ്.മനസ്സിൽ മയിൽ പ്പീലി ചാരുത,ചാർത്തിയ വസന്ത കാലത്തെ,ചിതൽ തിന്നഓർമ്മകളിൽ,ഊന്ന് വടികുത്തി പരതുന്നു.മധുമൊഴി കളാൽ ഹൃദയത്തിൽ,കുളിർ തെന്നലായി തഴുകിയതും,കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,വശ്യ രൂപവുമിന്ന്…

അയാൾ

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ കിനാക്കളൊക്കെ,ചെറുകണ്ണുനീർ പുഴപോലെ ഒഴുകുന്ന കാടിന്റെ, അരികിലൂടൊരുകാലം, ആനമലക്കാടുകളുടെ തേയിലത്തോട്ടത്തിൽഅയാൾ നടക്കാനിറങ്ങി……നമ്പർപാറയെന്നസംസ്ഥാനങ്ങളുടെ അതിരിൽ ആരോ അക്കങ്ങൾ കൊത്തിയിട്ട പാറപ്പുറത്തിരുന്നൂ……താഴെ അഗാഥമായ കൊക്കയാണ്….അതിലേക്കുചാടി ആത്മഹത്യ ചെയ്തവരുടെ കഥകൾ വടിവേലു പറഞ്ഞുകേട്ടിട്ടുണ്ട്…..പേരുപോലെതന്നെ വടിവേലു,നീണ്ടുമെലിഞ്ഞ്….വലുപ്പംകൂടിയ കാക്കി ഹാഫ് ട്രൗസറും ചുക്കിചുളിഞ്ഞ…

പ്രകാശവേഗങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ നീയൊരുസൗമ്യശാന്തയായ നദിയായായിരുന്നു..നവോഢയായഒരു യുവതിയുടെഅന്നനടപോലെ നീയൊഴുകി.മലരികളും ചുഴികളുംനിനക്കന്യമായിരുന്നു.ചതിയുടെ കാണാക്കയങ്ങൾനിന്നിൽ ഒരിക്കലും രൂപപ്പെട്ടിരുന്നില്ല.സൗഹൃദങ്ങൾ മൊട്ടിട്ട്വിടർന്നിരുന്നു.ദേശത്ത് ഉദയാസ്തമയങ്ങൾ ഞങ്ങളുടെ വരുതിയിൽ നിന്നത്നിന്റെ വരദാനങ്ങൾ.ദേശം ഞങ്ങൾക്കായി തളിർത്തു.ഹരിതശോഭയണിഞ്ഞു.വിളവെടുപ്പ് കാലത്തിന്റെ കൃത്യതയും, ഫലസമൃദ്ധിയും,ആഹ്ലാദവുംനിന്റെ കാരുണ്യവായ്പ്പുകൾ.അല്ല നിൻ്റെ കർത്തവ്യപഥങ്ങളിൽ ചിലത് മാത്രം.ദേശം പൂത്തുലയാനും, സൗരഭ്യം…

” അച്ഛനില്ലാത്ത പ്രഭാതം”

രചന : ഗിരീഷ് പെരുവയൽ ✍ കുഞ്ഞുമനസ്സിനറിയില്ലജീവിതപൊൻ പ്രഭാതമകന്ന കാലംഅമ്മതൻ കൈപിടിച്ചന്നുഞാനച്ഛന്റെപൊൻ സ്മരണയിലുണർന്നിടുമ്പോൾകണ്ണു കലങ്ങി സദസ്സിലിരുന്നമ്മതൻമനം വിങ്ങി വിതുമ്പിടുമ്പോൾപ്രിയമുള്ളവർ കണ്ഠമിടറി പറഞ്ഞതൊക്കെയുംഅച്ഛന്റെനന്മകളായിരുന്നുഅന്നെനിക്കൊട്ടും നൊമ്പരമില്ലായിരുന്നുഉണ്ണിയെന്നാരോ വിളിച്ചന്നാവേദിയിൽഉമ്മതന്നതെനിക്കോർമ്മയുണ്ട്അന്നവർവേദിയിൽ തന്നസമ്മാനംനന്മതൻ പൂമരമായിരുന്നുപുഞ്ചിരി തൂകി ഞാൻ വാങ്ങിയോരുപഹാരംഉല്ലസിച്ചോടിവന്നമ്മതൻ കയ്യിൽ കൊടുത്ത നേരംകോരിയെടുത്തമ്മ വാരിപ്പുണർന്നിട്ട്അച്ഛന് പകരമാകില്ലെന്നു ചൊല്ലിപൊട്ടിക്കരഞ്ഞതോർമ്മയുണ്ട്കരളലിയിക്കുന്ന കഥയിൽ…

അമ്മയുടെ തീരം: കടമയുടെ കാവ്യഭാവം

രചന : റഹീം മലേകുടി ✍ ഉയിരിൻ തുടിപ്പറിഞ്ഞോരാ ഗർഭപാത്രം,പത്തുമാസത്തേങ്ങലായി ഭൂമിയിൽ നീന്തി.അവിടെ നോവറിയാതെയമ്മ പകർന്നു,ജീവിതത്തിൻ താളമായ്, സ്നേഹത്തിൻ കൈവഴി.ആ മുഖം കാണാൻ കൊതിച്ച ത്യാഗത്തിൻ രൂപം,ഭർത്താവു മരിച്ചൊരാ മാതാവിൻ നൊമ്പരം.ആ വിരഹത്തിൻ വേദന നമ്മളറിയണം,ആ ഒറ്റപ്പെടലിൽ സാന്ത്വനം നമ്മളേകണം.ജീവിതത്തോട് ചേർത്തുനിർത്തണം…

തുലാവർഷം ✍️

രചന : അനൂബ് ഉണ്ണിത്താൻ ✍ ആർത്തലച്ചു പെയ്യുംതുലാവർഷ മഴ…..ആർത്തിരമ്പിയൊഴുകുന്നുതുലാവർഷവും.. .വൈകിയെത്തിയൊരു പ്രഹരമേ !വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…പ്രളയമൊരു പ്രഹരമായ്ഇരമ്പിക്കയറും നീരിനാൽഗതികിട്ടാതലയും ആത്‍മാക്കൾഎങ്ങോട്ടെന്നില്ലാത്തമിഴിനീർക്കാഴ്ച്ച വിങ്ങുംമാനസമോടെ നോക്കിനിൽപ്പു മാനവർ .മാളികമുകളിലെ പ്രണയവും നൃത്തവുംഅനാഥർക്കല്ലൊ പ്രാണൻ്റെ വേദനമഴയേ നീ ഒരു മിതമായി പെയ്യട്ടെ…മാനവർ എന്നും സമത്വമായി വാഴട്ടെ…

ചുമട്

രചന : സ്റ്റെല്ല മാത്യു ✍ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…

വെളിച്ചത്തിൻ്റെ ശാസ്ത്രം: ദീപാവലി ഐതിഹ്യങ്ങൾക്കും ഭൗതിക യാഥാർത്ഥ്യങ്ങൾക്കുമിടയിൽ

രചന : വലിയശാല രാജു ✍ ദീപങ്ങളുടെ ഉത്സവം (Festival of Lights) എന്നറിയപ്പെടുന്ന ദീപാവലി, ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ആഘോഷത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. എന്നാൽ,…

തട്ടത്തിൽതട്ടുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തട്ടമിട്ടവൾ വന്നതുംതട്ടിവിട്ടത് കട്ടകൾതട്ടമിട്ടാൽ പൊട്ടിടുംതിട്ടൂരമൊന്ന് മൊഴിഞ്ഞവൾതട്ടിയിടാൻ നോക്കിയോൾതട്ടി വീഴുമെന്നായതുംതട്ടിവിട്ടവൾ പല വിധംപൊട്ട ന്യായം നാട്ടിതിൽതട്ടമിട്ടവൾ ചൊന്നതോതട്ടമെന്നത് ഭീതിയാതട്ടമൊക്കെ മാറ്റിയാൽകുട്ടിയായി കൂട്ടിടാംതട്ടമിട്ടവൾ ചൊല്ലിടുംതീട്ട ന്യായം കേൾക്കുവാൻകൂട് കെട്ടും കൂട്ടരെഓർക്ക നാടിൻ പൈതൃകംതുപ്പി വിഷമിത് പല…