അരങ്ങൊഴിയുമ്പോൾ
രചന : കാവല്ലൂർ മുരളീധരൻ✍ കല്ലിന് മുകളിൽ കൊട്ടിപ്പഠിപ്പിക്കുമ്പോൾ അച്ഛൻ പറഞ്ഞു, “കൈകൾ നന്നായി വഴങ്ങണം, നാലഞ്ച് മണിക്കൂറുകൾ വിശ്രമമില്ലാതെ നാദപ്രപഞ്ചം തീർക്കാൻ ഭഗവാനെ, ഭഗവതിയെ അല്ലെങ്കിൽ ഏതൊരു ആരാധനാലയമാണോ, അവിടത്തെ ആരാധനാമൂർത്തിയെ അതിനുള്ളിലെ ചൈതന്യത്തെ മേളം ആസ്വദിക്കുന്നവരിലേക്ക് ഇറക്കികൊണ്ടുവരാൻ കഴിയണം”.…
