ശ്രീനാരായണഗുരു ദേവൻ
രചന : തോമസ് കാവാലം✍ ജാതിമതചിന്താവിഭ്രമത്താൽജീവിച്ചിരിപ്പവർ വെന്തുരുകേസത്യപ്രബോധന ധർമ്മവുമായ്സദ്ഗുരുവായെത്തി നാരായണൻ. മഹസ്സാമാഴിയിൽ മുങ്ങിയവൻതപസ്സിൽ ഗാഢമായ് വീണ പോലെമനസ്സിൻനയനം പൂട്ടിമെല്ലെതമസ്സിൽ ജ്വലിച്ചു സമാധിയായ്. അറിവിന്നറിവാം പരം പോരുൾഅകമേനൽകുന്നയറിവിനെഅറിവോടുൾക്കൊണ്ടയറിവുള്ളോൻഅറിയുന്നുള്ളാലാപരം പൊരുൾ. വിശ്വചൈതന്യമായ് മന്നിലവൻനശ്വരചിന്തയനശ്വരമായ്അരുളായ് പൊരുളായ് ഗുരുവായിതരുന്നാപ്രകാശദ്യുതിയിന്നും. ഈശ്വരചൈതന്യമായചിന്തവിശ്വത്തെയാകെയും ജ്വലിപ്പിച്ചുചക്രവാളസീമതാണ്ടിയവൻചക്രവാകപ്പക്ഷിപോലുലകിൽ. വിശ്വദർശനദ്യുതിതെളിച്ചുവിവേചനത്തിൻ മതിൽ പൊളിച്ചുഉച്ചനീചത്വമസമത്വവുംഉന്മൂലനംചെയ്തായൊളിയാലെ. ജീവിതദർശനമൊന്നിനാലെജീവികൾക്കാശ്രയമായഗുരുഅനാഥരാകുമീ…