Category: അറിയിപ്പുകൾ

നഗരത്തോട്.

രചന : രാജശേഖരൻ✍ ദീപങ്ങളൊക്കെ കെടുത്തൂ നഗരമേജീവശോഭയ്ക്കു സ്നേഹ കൈത്തിരി വെയ്ക്കു.ദീപാവലിക്കസാധ്യമാം ജൈവദീപ്തിജീവകീടത്തിനാത്മപ്രകാശമാകും. തൈജസകീടങ്ങളോർപ്പിപ്പൂ നമ്മളെജൈവചേതസ്സാം ദേവി, പ്രകൃതിയമ്മ!പ്രകാശവർഷത്തിനപ്പുറം നിന്നെത്തുംചെറുരശ്മിയുമാത്മധൈര്യം പകരും. അകലെയാരോ അറിയാത്തൊരു ബന്ധുഅരികിലെത്തി കരങ്ങൾ പിടിക്കും പോൽ!ആകാശഗോളങ്ങളെത്രയോ സശ്രദ്ധംഅവനി സംരക്ഷണാർത്ഥം പ്രയത്നിപ്പൂ. നിയമങ്ങളണുയിട തെറ്റാതവർനിങ്ങളെ രക്ഷിപ്പൂ നിർവിഘ്നമെന്നെ ന്നും.കുഞ്ഞുണ്ണി…

ദേശസ്നേഹികൾ

രചന : സഫീല തെന്നൂർ✍ ബ്രിട്ടൻ എതിരെ പോരാടിയധീരനായകരെഭാരത ശില്പികളെ…..നിങ്ങൾ ഉണർത്തിയ ഭാരതം…..സ്വാതന്ത്ര്യത്തിൻ ഭാരതം……ജാതിമതങ്ങൾ മറന്ന് പൊരുതിയധീര ജവാന്മാരെ.,….വന്ദനം വന്ദനം ഭാരതമണ്ണിൻ വന്ദനം……സ്വാതന്ത്ര്യത്തിൻ അഭിമാനം…..വേഷം, ഭാഷ മറന്ന് പോരാടിയധീരജവാന്മാരെ……..നാടിൻ മോചനം നേടാൻജ്വലിച്ചു നിന്ന നായകരെ…….സമരമുഖങ്ങളിൽ പോരാടിജീവന്‍ വെടിഞ്ഞ ദേശസ്നേഹികളെ…….പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തിനുശബ്ദമുയർത്തിയ…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…

ആതിരാത്തിങ്കളായ്

രചന : എം പി ശ്രീകുമാർ✍ ആഷാഢമേഘങ്ങൾപാറുന്ന കണ്ടി-ട്ടാൺമയിൽ നൃത്തമാടിആതിരത്തിങ്കൾ പോൽനിൻചിരികണ്ടി-ട്ടാമ്പൽപൂക്കൾ വിരിഞ്ഞു !മനസ്സിലെ ആമ്പൽ പൂക്കൾ വിരിഞ്ഞു !പൊന്നൊളി തൂകിയ-തോളപ്പരപ്പൊരുപൊൻകസവാടയാക്കിആയിരമോളങ്ങൾപദസ്വനമോടെആതിര നൃത്തമാടിഅവിടെ ആതിരാനൃത്തമാടി !ആഷാഢമേഘങ്ങൾപാറുന്ന കണ്ടി-ട്ടാൺമയിൽ നൃത്തമാടിആതിരാത്തിങ്കൾ പോൽനിൻചിരി കണ്ടി-ട്ടാമ്പൽ പൂക്കൾ വിരിഞ്ഞു !മനസ്സിലെ ആമ്പൽ പൂക്കൾ വിരിഞ്ഞു.

കാടാകാനുള്ള തൈകളേ….

രചന : ഷിബിത എടയൂർ ✍ ഞാനാപഴയ കാടിന്റെകവാടത്തിലെത്തി നിൽക്കുന്നു.മനുഷ്യരെപോലെയല്ലകാടുകൾനിബിഡമാണെങ്കിലുംഅനുവർത്തിച്ചു പോരുന്നഅനേകംവ്യത്യസ്തതകളുണ്ടവയ്ക്ക്.ഇളം പിഞ്ചിൽഉപേക്ഷിച്ചുപോയതാണെന്നപരിഭവമേതുമില്ലാതെതന്നെക്കാൾ മുതിർന്നൊരുകാമുകിയെപോലെത്മാറുകാട്ടിത്തരുന്നു,എനിക്ക് ചെന്നുവീഴാൻഇടമുണ്ടെന്നായിരിക്കുന്നു.കണ്ണീരു വീണാൽകരിയാത്ത തളിരുകളും,ചുംബിക്കുമ്പോൾകുലകുത്തി പൂക്കുന്നഉടലുമായത്എന്നെ ചേർത്തുവയ്ക്കുന്നു.മുഖം തിരിക്കാനാകാത്തമുഴുവനായുംഉപേക്ഷിക്കപ്പെടലുണ്ടാവാത്തഉച്ചി മുതൽവേരു വരെഒരേ സ്നേഹം വഹിക്കുന്നകാടിന്റെകാതലാലല്ലാതിനിഅഭയമതേതുണ്ട് വേറെ.ഒരിക്കലെനിക്കു പാകമാകാതെപോയകുഞ്ഞുതൈയെന്നനരനഹന്ത,ഇന്നീ വടവൃക്ഷത്തിനു ചോടെതണലു തിന്നുന്നു,ശ്വാസമിറ(ര)ക്കുന്നു.

രക്തവും മാംസവും

രചന : ചെറിയാൻ ജോസെഫ്✍ ഒരു നറുനിലാവിന്റെ സാന്ദ്രമാം താരാട്ടിലലിഞ്ഞുഒറ്റക്കു വിരിഞ്ഞോരു പാതിരാപ്പൂവേ,മഞ്ഞലത്തുളുമ്പുന്ന രാപ്പാടി കേഴുന്നഉറയുന്ന യാമങ്ങളിൽ പുഞ്ചിരിച്ചോരുപ്പൂവേനിനക്കായ് മാത്രം കരുതുന്നുഎന്റെ ഞരമ്പുകളിൽ തുടിക്കുന്ന ചോരയുംഹൃദയത്തിൽപ്പിടക്കുന്ന ശ്വാസത്താളങ്ങളുംഞണുങ്ങിയ പിച്ചപ്പാത്രവുമായിപകലായപകലൊക്കെ നീയലഞ്ഞപ്പോൾഎന്റെ കരൾയുരുകിയൊലിച്ച വെയിലിന്റെകൊഴിഞ്ഞ ദലങ്ങൾ കുമിഞ്ഞുക്കൂടിയ ചക്രവാകത്തിൽനിന്നെ കുറിച്ചുള്ള കിനാക്കളുംകവിതയൂറുന്ന നിലാവുംനീറിപ്പിണഞ്ഞു…

മൊണാലിസ.

രചന : സലീം മുഹമ്മദ്. ✍ ഇവൾഇവളുടെ വാക്കുകളിൽമൊണാലിസ.ഇന്നോളം പിറവികൊള്ളാത്തവാക്കുകളെയത്രയുംഹൃദയത്തിൽ പേറിനീന്തിത്തുടിക്കുന്നൊരു നീലക്കടൽ.ഇരുചാരക്കണ്ണുകളിലുംസ്വപ്നങ്ങളുടെ നുര ചിതറിതിരയടിച്ചുയരുന്നൊരുമഹാശാന്തസമുദ്രം.മുന്നിൽ തുറക്കാതെ പോയ‘മഹാ’ ഭാരതത്തിലെവിദ്യാലയ വാതിലിനു ചുറ്റുംപാറിപ്പറക്കുന്നസ്വപ്നച്ചിറകുകളുള്ളൊരുചിത്രശലഭം.ചേലുള്ളചേലകളാൽ പൊതിയപ്പെട്ടചമയങ്ങളിൽതിളങ്ങുന്നലോക സുന്ദരിയല്ലിവൾ.കുംഭമേള കമ്പങ്ങളിൽകണ്ണുകഴച്ചവർക്കിപ്പോൾകൺ നിറയെ കാണാൻഒരു ദിനം കൊണ്ട്വിശ്വത്തേക്കാളുയർന്നൊരുവിശ്വസുന്ദരി,മുത്തുമാലകളാൽമൂടപ്പെട്ടൊരു മുത്ത്,ഒരച്ഛന്റെ മാനസപുത്രി,മകളെ സ്വപ്നം കാണുന്നവരുടെയും.

യുവകവികളുടെസംഘ കാലം..

രചന : ജയനൻ ✍ (2000-ൽ പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച – ‘സർപ്പ സീൽക്കാരത്തിന്റെ പൊരുൾ ‘ – എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെട്ട കവിത. 1995-ൽ കേരള സാഹിത്യ അക്കാദമി പാലയിൽ സംഘടിപ്പിച്ച യുവകവികൾക്കായുള്ള ശില്പശാലയിൽ പങ്കെടുത്ത അനുഭവപശ്ചാത്തലത്തിൽ എഴുതിയ കവിത )രാത്രിമഴയുടെ…

പഴയ കാലത്തേക്കുള്ള നോട്ടം

രചന : ജോർജ് കക്കാട്ട് ✍ അവൻ പലപ്പോഴും പഴയ കാലത്തിനായി കൊതിക്കുന്നു,അവൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്.പക്ഷേ അവൻ വിശാലമായ ഒരു സ്ഥലത്ത്ബുദ്ധി നിശബ്ദമായി പരിശ്രമിച്ചു. അയാൾക്ക് അത് വ്യക്തമായി കാണാം,ആകാശം ഉയരത്തിൽ കാർമേഘങ്ങൾക്കിടയിൽ .അവൻ സങ്കൽപ്പിക്കുന്നു, അനുഭവിക്കുന്നു പോലും,ദൈവത്തെ സ്തുതിക്കുന്നത് വളരെ…

വ്യത്യാസത്തിലെ സമവായം

രചന : നളി നാക്ഷൻ ഇരട്ടപ്പുഴ✍ പോരിനിറങ്ങിവേദിയിലേക്ക് നോക്കി,നേരിടാൻ ഒരുങ്ങിയവരൊക്കെവേദിയുടെ പ്രതീക്ഷ മാത്രം കണ്ടു.നമ്മുടെ പോർ നിർവചിക്കുന്നത് ആരാണ്?വലിയ നേതാവ്, ചെറുനേതാവ് ഇല്ല,കവിഞ്ഞതത്രയുംഹുങ്കുമാത്രം.ഞാൻ മുന്നിൽ നിന്നു,നീയും;നീ വാഗ്ദാനം നൽകി,ഞാൻ കൈയ്യടിച്ചു.നീ വീക്ഷണങ്ങൾ ചാർത്തി,ഞാൻ ആയിരം കാഴ്ചകൾ കണ്ടു.നീ തന്ത്രമെന്നു,ഞാൻ താളമെന്നു,നമുക്കിരു പാതയെന്നും.നീ…