Category: അറിയിപ്പുകൾ

നിലാവോർമ്മ … Shyla Kumari

കിനാവുപോലെ പ്രാണനിൽപിണഞ്ഞ പ്രിയമോർമകൾമറഞ്ഞുപോയി കടുത്ത വേനലിൽതനിച്ചാക്കിയെന്നെ നിർദ്ദയംനിലാവുപോലെ പുഞ്ചിരിച്ചുപ്രിയദമായ വാക്കുകൾ മൊഴിഞ്ഞവർവേനലിൻ വറുതിയിലോർമളിൽതീകോരിയിട്ടു പറന്നകന്നു മൂകമായ്മാനസത്തിൽ വിങ്ങലേകിമഴവില്ലുപോലെ മാഞ്ഞു പോയിമനതാരിലെന്നും വിളങ്ങി നിൽക്കും സ്നേഹമേപ്രിയദമാകുമോർമകൾ.

പാഴ്ജന്മം ….. Swapna Anil

വെറുക്കപ്പെട്ട ജന്മമെന്ന് പഴിപറയുമ്പോഴുംവെറുക്കപ്പെടാതിരിക്കാൻചെയ്തുപോയ ഓരോ അപരാധവുംപേക്കിനാവും കണ്ട് സ്‌തംഭിച്ചു നിൽക്കവേഉറഞ്ഞു തുള്ളുന്നവൻവെളിച്ചപ്പാടെന്നപോൽവാൾമുനയിൽ തൂങ്ങിയാടുന്ന രക്തത്തുള്ളിക്കണക്കേആടിയുലയുന്നെൻ ജീവിതംപോയ്മറഞ്ഞ വസന്തവും ഗ്രീഷ്മവുംപെയ്യാതെപെയ്യുന്നു മനതാരിലെങ്ങുംവസന്തത്തിൻ പൂക്കൾതേടിഞാനലയുന്നു വൃന്ദാവനത്തിലും.ഓരോ പുഷ്പവാടിയിലുംവിടർന്നുനില്ക്കുന്ന ശവംനാറിപ്പൂക്കളേപ്പോൽബലിയടങ്ങുന്നെൻ ജീവിതംസ്നേഹത്തിൻ ബലിക്കല്ലിൽ. (സ്വപ്ന അനിൽ )

വഴി നീളെ…. രാജേഷ് മനപ്പിള്ളിൽ

മരണമെത്തും വഴികളിലൂടെനിത്യവും നമ്മൾ സഞ്ചരിച്ചീടുന്നുതിരിച്ചറിഞ്ഞിടാതെയേവരുംവെല്ലുവിളികൾ നടത്തീടുന്നുക്ഷണനേരം മതിയൊടുങ്ങീടുവാൻകക്ഷണങ്ങളായ് ചിന്നിചിതറീടുവാൻവാരിക്കൂട്ടി കൊട്ടയിലാക്കീടുവാൻആറടി മണ്ണിന് ഇരയാകുവാൻആയുസ്സിൻ ദൂരമറിഞ്ഞിടാതെവേഷങ്ങൾ നമ്മളെത്ര അണിയുന്നുമതിവരാതെ കൊതി തീരാതെസകലതും വെട്ടിപ്പിടിച്ചീടുന്നു..

ഗുരുദേവഗീത …. Shaji Nayarambalam

കന്നിമേഘം കനിഞ്ഞെങ്ങുംവെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍വന്നു പോവുന്ന കാര്‍മേഘ-ക്കാളിമയ്ക്കുമൊടുക്കമായ്പശ്ചിമാകാശ സൂര്യന്‍ ഹാ !സ്വച്ഛമായ് നോക്കി നില്‍ക്കയായ്വൃക്ഷപക്ഷിനികുഞ്ജങ്ങള്‍സൂക്ഷ്മഭാവമിയന്നുവോ?ദ്യോവിലായാസമായ് വീശുംവായുവും സ്വസ്ഥമായിതാസര്‍വ്വലോകചരങ്ങൾക്കുംനിര്‍വ്വൃതീഭവമാര്‍ന്നിതോ?എട്ടോളം മാസമായ് ദേഹംവിട്ടിടാത്ത വിഷജ്വരംതീര്‍ത്ത വേദനയെല്ലാമേമുക്തമായ് ഗുരു ശാന്തനായ്ആമുഖത്തു പ്രശാന്തതാസീമകണ്ടതുപോല്‍ സ്ഥിരംഭാവ തേജോജ്വലം ജ്വാലസാവധാനമുയര്‍ന്നിതാനിര്‍ന്നിമേഷം ചുറ്റുപാടുംനിന്നു ശിഷ്യര്‍ വിതുമ്പിയോഅന്തരീക്ഷത്തിലാര്‍ദ്രമായ്തെന്നിനീങ്ങുന്നു വീചികള്‍” ദൈവമേ കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളെനാവികന്‍ നീ…

സത്യവും മിഥ്യയും … Pattom Sreedevi Nair

നേരറിയാതുള്ള നേരിന്റെ നേരിനെനേരായിക്കണ്ടു ഞാൻ നേർവഴിയായ് ……!നേരമില്ലാത്ത നേരത്തു ഞാ നെത്തിനേരുന്നു നേരിനെ നേരാക്കുവാൻ!മോഹമില്ലാതെഞാൻമോഹി ച്ചതൊക്കെയുംമോഹനകാന്തിയായ്‌ മോഹിതമായ്‌…….!മോഹിച്ചതിനായിമോദമോടെന്നുമെൻ മോഹമായ്‌ വന്നെന്റെ മോഹങ്ങളിൽ…..!ചിന്തയിലെന്നുമേചിന്തിക്കാ തെന്നും ഞാൻചിന്താമഗ്നയായ്‌ ചമഞ്ഞു നിന്നു!ചിന്തകൾ ചാലിച്ച സന്ധ്യകൾ ഞാനെന്റെ ചിന്തയിൽ വീണ്ടും ഓർത്തെടുത്തു വച്ചു…….!കാരണമില്ലാതെ.കാര്യത്തിലെന്നുമേകാരണമാക്കികരഞ്ഞിരുന്നു !കണ്ടതിലൊന്നും മനസ്സു തുറക്കാതെകാഴ്‌ചകൾ…

കാലത്തിൻ കറുപ്പും വെളുപ്പും. …. Binu R

പിറന്നകാലത്തിലേ തമ്പുരാൻ ചൊല്ലിപതിനേഴാം വയസ്സിലേ തലയിൽവെളുപ്പുമായ് ഊരുചുറ്റുക നീ….പതിനേഴാം വയസ്സിലെത്തിയ ഞാൻഇടയ്ക്കിടെ നിറം മാറിയതലയുമായ് ഏറെ ദിനങ്ങൾ സഞ്ചരിച്ചു….കാലത്തിൻമാറ്റത്തിൻപിറ്റേന്നുകണ്ടുമുട്ടിയവരെല്ലാം ചൊല്ലിപാതിവഴിയേയും ഉപേക്ഷിച്ചുപോയോനിൻയുവത്വം.മഞ്ഞളിച്ചൊരു ചിരിയും ചിരിച്ചു ഞാൻചൊല്ലി,കഴിഞ്ഞരാത്രിയിൽ തമ്പുരാൻ വന്നെന്നോടുചോദിച്ചു ;വെളുപ്പുവീണമുടിയോ വേണ്ടൂതലനിറയെ ചിന്തയോ… !ഒന്നുമേയാലോചിക്കാതെ ഞാൻ ചൊന്നു,ഒന്നുമില്ലാത്ത തലയേക്കാൾ മെച്ചം,വെളുപ്പുകയറിയ തലതന്നെ….ഒന്നുമന്ദമായ്…

പിരിയുന്നു വർഷമേ നീ …. Suresh Pangode

പിരിയുന്നു വർഷമേ നീഈ പകലിൽ അറിയാതെപോയനിൻ കൗമാര ദിനങ്ങൾവരികില്ലിനി നിന്നരികിൽവിലാപങ്ങൾ മാത്രം ബാക്കിയാക്കിനീ പിരിയുന്നെന്നിൽ നിന്നുംഅളവറ്റ സ്നേഹം നിനക്കു ഞാൻ തന്നൂപകരമായി നീയെനിക്കു തന്നതോകണ്ണുനീർ മാത്രംഎങ്കിലുംനിന്നെ ഞാൻ മാറോട് ചേർത്തുപിടയാതെ നോക്കിഇനിയും വരുംപുതിയൊരു സുന്ദരിയാംപകലെനിക്കായി..രാവിന്റെ യാമങ്ങളിൽ വിരിയുന്ന പൂവിന്റെതേൻ കുടിക്കാൻ വണ്ടായി…

ശ്രി .ബിനു മർക്കോസിന്റെ മാതാവ് മോളി മർക്കോസ് (75 ) നിര്യാതയായി .

ഓസ്ട്രിയ :വിയന്ന പ്രവാസി മലയാളി ശ്രി ബിനു മർക്കോസിന്റെ മാതാവ് ശ്രിമതി മോളി മർക്കോസ് (75 ) ഇന്നുച്ചയ്ക്ക് മരണമടഞ്ഞു . എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ മുങ്ങാംകുന്നു വൻപിള്ളിൽ കുടുംബത്തിലെ പരേതനായ മർക്കോസിന്റെ ഭാര്യയാണ് .സംസ്‌കാരം നാളെ 18 .09 .2020…

തരൂ ബലിച്ചോർ ….Rajesh Chirakkal

തിരിഞ്ഞു നോക്കി അവൻ…വിട്ടുപിരിയുകയാണ് ..ശരീരത്തിനെ ഇത്രയും കാലം ,ജീവിച്ച ശരീരത്തിനെ.കാക്ക കരയുന്നുണ്ട് .ബാലികാക്ക ഉച്ചത്തിൽ,തരൂ ബലിച്ചോർ .ജീവിക്കുമ്പോൾ എനിക്ക്,കിട്ടാത്തത് കാക എൻ മക്കൾ..തരില്ല നിനക്കും .ഭാര്യയും മക്കളും ,കരയുന്നുണ്ട് എന്നാൽ,നോട്ടം സ്വത്തിലേക്കാണ്.എത്രയോകൊതിച്ചു വാങ്ങിയ.സ്വർണ രുദ്രാക്ഷമാലയും ,മോതിരവും ഒന്നെടുക്കാൻ ,ശ്രമം നടത്തി കിട്ടുന്നില്ല…യമദേവൻ…

ഞാൻ കാതോർത്തിരുന്നു… Lisha Jayalal.

മയിൽ പീലിത്തുണ്ടിനാൽനീ കോറിയിട്ടപ്രണയത്തിന്പൂർവ്വജന്മത്തിൻതുടിപ്പായിരുന്നു…..സപ്തവർണ്ണങ്ങളിൽചാലിച്ചെടുത്തൊരാമഴവിൽ കനവിന്റെകാന്തിയായിരുന്നു…മനമേറെ തുടിച്ചൊന്നുംഹൃത്തേറെ സ്പന്ദിച്ചുംഅവനിലെ പാദപതനംകേട്ടിരുന്നു ..മൗന വേഗങ്ങളിൽനാം ഒന്നായികഥകളിലെ നിറമാർന്നകാഴ്ചകൾ തേടിയിരുന്നു…പറഞ്ഞാലും തീരാത്തവിശേഷങ്ങൾ കോർത്തിണക്കിമായാത്ത മറയാത്തഓർമ്മകൾതീർത്തിരുന്നു.കേട്ടാലും കേട്ടാലും തീരാത്തപാട്ടുകൾ തേടിയൊരുനിലാമഴയ്ക്കായ്കാതോർത്തിരുന്നു…. ഞാൻ കാതോർത്തിരുന്നു…