Category: ടെക്നോളജി

നിറംകെട്ട ജീവിതം

രചന : ദിവാകരൻ പികെ ✍️ നിറം കെട്ടു പോയെൻ ജീവിതമെങ്കിലുംനിറം മങ്ങാതി പ്പോഴും വെള്ളി വരയായിഓർമ്മയിൽഒളിമങ്ങാതിരിക്കുന്നു,നിറമുള്ള സ്വപ്ന ഗോപുരമായെൻമോഹങ്ങൾ.തേച്ചു മിനുക്കാൻ വിറയാർന്ന കൈ കൾതുടിക്കുമ്പോൾ നോക്കു കുത്തിപൊൽതരിച്ചിരിക്കുമെൻ മരവിച്ച ഹൃത്തടത്തിൽകൊള്ളിയാൻ പോലാവേശം നിറയുന്നു.സ്നേഹത്തിൻ നനുത്ത കരസ്പർശമെന്നിൽ തോരാ മഴയായി പെയ്തിറങ്ങവെഇന്നുമെൻമിഴികളിൽ…

യവനിക

രചന : സതി സുധാകരൻ പൊന്നുരുന്നി .✍️ ജീവിതമാകുന്ന യവനികയ്ക്കപ്പുറംഎന്തൊക്കെ മോഹങ്ങളായിരുന്നുകയറിക്കിടക്കുവാൻ വീടൊന്നു വയ്ക്കണംമക്കളെ നന്നായ് പഠിപ്പിക്കേണംഞാനല്ലാതാരും തുണയില്ല മക്കൾക്ക്കടലുകൾ താണ്ടി ഞാൻ പോകവേണം.സമ്പാദ്യമായൊന്നുംഇല്ലയീഭൂമിയിൽ മക്കളെ നന്നായ് വളർത്തുവാനായ്പാറിപ്പറക്കാൻ കിടക്കും വിമാനത്തിൽഒരുപിടി മോഹമായ് ചെന്നിരുന്നു.റൺവേയിലൂടെ കറങ്ങും വിമാനവുംനിമിഷ നേരത്താൽ കുതിച്ചു പൊങ്ങിആകാശക്കാഴ്ചകൾ…

കെടാവിളക്ക്

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ സുന്ദരതേജസ്സായെൻ മനസ്സിലെന്നുംനിറഞ്ഞുനിൽക്കുന്നുണ്ട് കെടാവിളക്കായിട്ട്…ആകസ്മികമായി വിട്ടു പിരിഞ്ഞൊരെൻമംഗല്യത്താലിയെൻ ഹൃദയത്തിൽ ചാർത്തിയനീയെന്ന സ്നേഹത്തിൻ പൊൻതേജസ്സിനേ …നിൻ്റെയാ തുടിപ്പന്ന് അണഞ്ഞോരാ നേരത്ത്നിഷ്പ്രഭമായല്ലോ എൻമാനസവുംനമ്മുടേ ഗേഹവും ആ പൂമുഖപ്പടിയും…വിശ്വസിക്കാനാവാത്ത നിൻ വിട്ടുപിരിയലിൽസ്വബോധം നഷ്ടപ്പെട്ടോരായെനിക്ക്ഒരുനോക്കവസാനം കാണുവാനാകാത്തവേദനയുണ്ടിന്നും ഹൃത്തിലായി….അദൃശ്യനാണേലും നീയ്യുണ്ട് കൂടേഎന്നുള്ള വിശ്വാസം നൽകുന്ന…

ഞാറ്റുവേല

രചന : എം പി ശ്രീകുമാർ✍️ കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലമൊരുക്കാനായ്ധിറുതി വച്ചു പോകുന്നെഅവരുടെ പൊട്ടിച്ചിരികളിങ്ങുഇടിമിന്നലായ് തെളിയുന്നെഅവരുടെ വാക്കും ചിരിയുമിങ്ങുഇടിമുഴക്കമായെത്തുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലം വിതയ്ക്കാനായ്ധിറുതിവച്ചു പോകുന്നെഅവരുടെ ഹർഷമിടയ്ക്കിടെയിങ്ങുഅമൃതവർഷമായ് വീഴുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടു കളപറിയ്ക്കാനായിധിറുതി വച്ചു പോകുന്നെഅവരുടെ…

ഉഭയജീവി

രചന : രേഖ ആര്‍ താങ്കള്‍ ✍ ഓരോ നിമിഷവുംഞാനെവിടെയാണെന്ന്പണ്ടെനിക്ക് നന്നായറിയാമായിരുന്നു.ഒന്നുകിൽ ഒരു നദിക്കരയിൽഓളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാവുംഒരു സ്വപ്നാടകയെപ്പോലെ.അല്ലെങ്കിൽ കടൽക്കരയിലിരുന്ന്ഓളക്കുത്തിൽപുളച്ചുരസിക്കുകയാവുംപൂങ്കണ്ണിയെപ്പോലെ.കിഴക്കെങ്ങാണ്ടൊരുഅരുണോദയവുംഅങ്ങ് പടിഞ്ഞാറ്പ്രണയലീലയിൽചുവന്നുപോയ രാപകലുകളുംകണ്ണിലിടയ്ക്കിടെ പ്രതിബിംബിക്കുന്നുണ്ടാവും.വിദൂരതയിലെങ്ങോകടൽശംഖിൻ്റെഇരമ്പലിന് കാതോർക്കുന്നുണ്ടാവും.ഓളങ്ങൾ വകഞ്ഞുമാറ്റിഇറങ്ങിയിറങ്ങിപ്പോയികഴുത്തറ്റംമുങ്ങിപറന്നുനിൽക്കുന്ന നിമിഷങ്ങളിൽമുങ്ങാംകുഴിയിട്ടുലയിച്ചുചേരുന്നതായിരുന്നുസ്വപ്നത്തിലെല്ലാം.വഴുക്കലുകളെ ഭയമുണ്ടായിട്ടല്ലഒരിക്കലുംഇറങ്ങാൻ ശ്രമിക്കാഞ്ഞത്.ഒരിക്കലിറങ്ങിയാൽതിരിച്ചുകയറരുതെന്ന്ഉറപ്പിച്ചിരുന്നതുകൊണ്ടാണ്.കരയിൽ ശ്വാസം കിട്ടാത്തവണ്ണംകടലുള്ളിൽപ്പിടഞ്ഞ ഒരുദിനംമറ്റു മാർഗ്ഗമില്ലാതെയാണ്ഇറങ്ങിയത്.എത്രമുങ്ങിക്കിടന്നാലുംഒരിക്കലും മീനാവാനാവില്ലെന്നറിഞ്ഞപ്പോതിരികെ കരയ്ക്കുകയറി.കരയ്ക്കിരുന്നറിഞ്ഞകടലിൻ്റെ തിരുശേഷിപ്പുകളൊക്കെഅപ്പോഴേക്കും മാഞ്ഞുപോയിരുന്നു.അങ്ങനൊരു…

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം.

ഇന്ത്യയില്‍ എവിടെയായിരുന്നാലും നിങ്ങളുടെ അഡ്രസിലേക്ക് കൃത്യമായി കത്തുകളോ മറ്റ് സാധനങ്ങളോ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് സംവിധാനമാണ്. എന്നാല്‍ മാറിയ കാലത്ത് ഭക്ഷണമോ, മറ്റ് സാധനങ്ങളോ കൃത്യമായി ഡെലിവറി ചെയ്യാന്‍ പിന്‍കോഡുകള്‍ കൊണ്ട് സാധിക്കില്ല. ഇനി നിങ്ങള്‍…

ബുദ്ധനെപ്പോലെ പുഞ്ചിരിക്കുന്ന ഒരുവൾ

രചന : ബിജു കാരമൂട് ✍ അടുക്കളപ്പടിയിൽകുന്തിച്ചിരുന്നവൾകരിഞ്ഞ പലഹാരംപിച്ചിയെടുക്കുന്നുകറി പുരട്ടാത്തകാരുണ്യമോടെകാലുരുമ്മുന്നപൂച്ചയെ തീറ്റുന്നുവീടിനു മുകളിലെആകാശത്ത്തലകീഴായിഇലകളൊന്നുമില്ലാത്തഒരാൽമരം..മരച്ചുവട്ടിലെ വീട്വീട്ടുബുദ്ധനുപേക്ഷിച്ചുപോയധ്യാനത്തിൽ.പുരപ്പുറത്തെകാട്ടുകുമ്പളങ്ങാവള്ളികളിൽ നിന്ന്പുളിയുറുമ്പുകളുടെസംഘയാത്രആകാശമരക്കൊമ്പിലേക്ക്പലഹാരം തീർന്നുവയറുനിറയാത്തപൂച്ചഅടുത്ത വീട്ടിലേക്ക്ഓടിയകന്നു.പെട്ടന്ന് സന്ധ്യയായികടുകുപാടങ്ങൾക്കു നടുവിലെഹൈവേ കൂടുതലുച്ചത്തിൽഇരമ്പിത്തുടങ്ങി.അടിയുടുപ്പിൽഒരു തീപ്പെട്ടിയുംതൂവാലയുംതിരുകി വച്ച്പുരാതനമായഒരു കുടത്തിൽവെള്ളവും തൂക്കിപ്പിടിച്ച്അവൾ വയലിലേക്കുനടന്നുവഴിയെ ഒട്ടും ഗൗനിക്കാതെതലയുയർത്തി..വെടിച്ചുകീറിയവരമ്പിന്റെ ചാലിൽകുറച്ച് ഉണക്കപ്പുല്ലുപറിച്ചിട്ട്അവളതിൻമേൽചടഞ്ഞിരുന്നു.ഹൈവേയിൽട്രക്കുകൾ നിർത്തുന്നശബ്ദം കേൾക്കുമ്പോൾതീപ്പെട്ടിയുരച്ച്വിരലു വേവും വരെഉയർത്തിപ്പിടിച്ചു.ഓരോ…

പ്രേമം വരുമ്പോൾ

രചന : സരിത മോഹന്‍✍️ പ്രേമം വരുമ്പോൾമീശ മുളയ്ക്കുന്ന ഒരുവളെഎനിക്കറിയാം.അവളെന്നോട് കഥ പറയുമ്പോൾഅവളുടെ ചുണ്ടിനു മുകളിൽസ്വർണ്ണ രോമങ്ങൾകുഞ്ഞിക്കൈകൾഇളകും പോലെ കിളിർത്തു വരും.അങ്ങനെയാണ് അവളുടെഓരോ പ്രേമങ്ങളുംഎന്റെ മുന്നിൽ വെളിപ്പെടുന്നത്.നിങ്ങൾക്ക് അതിശയംതോന്നിയേക്കാം!പ്രേമത്തിലായവരെ നിങ്ങളൊന്നുസൂക്ഷിച്ചു നോക്കൂ.അവർ ഓരോ അടയാളങ്ങൾകാണിക്കും.ചില പെണ്ണുങ്ങളുടെമുടിയിഴകൾ പാമ്പുകൾഇണചേരും പോലെചുറ്റിപ്പുണർന്ന് ആരെയോമാടി വിളിക്കും…

യുഗങ്ങളിലൂടെയുള്ള കാലത്തിന്റെ മന്ത്രിപ്പുകൾ

രചന : ജീ ആർ കവിയൂർ✍️ യുഗങ്ങളിലൂടെയുള്ള കാലത്തിന്റെ മന്ത്രിപ്പുകൾസമയം വേട്ടയുടെ അല്ല എങ്കിൽ വേട്ടക്കാരൻ്റെ ഒരു താളമായിരുന്നു,രാത്രിയിൽ തീ പടർന്നു,മുകളിൽ നക്ഷത്രങ്ങൾ – മെരുക്കപ്പെടാത്തത്, വിശദീകരിക്കപ്പെടാത്തത് –സമയം അതിജീവനമായിരുന്നു, ഓർമ്മയല്ല.കളിമൺ ഫലകങ്ങൾ ചന്ദ്രന്റെ മാനസികാവസ്ഥകളെ പിടിച്ചുനിർത്തി,സൂര്യകാന്തികൾ ക്ഷേത്രഭിത്തികളെ ചുംബിച്ചു,പിരമിഡുകൾ നിത്യമായ…

പരിഹാസമാകുന്ന പരിസ്ഥിതി

രചന : മംഗളൻ. എസ്✍️ പഞ്ചായത്തിൻ്റെയൊരു ഇണ്ടാസ്സുകിട്ടിപരിസ്ഥിതി നാളൊരു പാതകം ചെയ്തുപരിപാലിച്ചു വളർത്തിയ വൃക്ഷങ്ങൾപടപടാ വെട്ടി നിലത്തിട്ടു ഞാനും ഭൂമിക്കു കുടയായിനിന്ന മരങ്ങൾഭൂമിതൻ മാറിൽപ്പതിച്ചൊരാ നേരമേഭൂമിയിലേറ്റവും ദീചനൊരുത്തനോഭൂതത്തെപ്പോലങ്ങു കുലുങ്ങിച്ചിരിച്ചു! മരമെന്നുവെച്ചാൽ മണ്ണിൻ്റെ കുടയുംമലരുള്ള ചെടികൾ നൽകുന്നു വായുമണ്ണൊലിപ്പെന്നും തടയുന്നു വേരുകൾമണ്ണിൻ വരൾച്ച…