Category: കവിതകൾ

” ഒരു പ്രണയ കവിത “

രചന : അരുമാനൂർ മനോജ് ✍ എൻ്റെ കിനാക്കളിൽനിറയുന്ന മോഹങ്ങൾനിനക്കായുള്ളതായിരുന്നു !എൻ്റെ കൈവശം ഉള്ളതെല്ലാംനിന്നെക്കുറിച്ചുള്ളഓർമ്മകൾ മാത്രമായിരുന്നു!ഒന്നിച്ചിരിക്കുവാൻആശിച്ച നേരത്തൊക്കെയും നീ…ഒത്തിരി അകലങ്ങളിലായിരുന്നു !ഒത്തിരി ഒത്തിരി ആശകളങ്ങിനെഒത്തിരി ദൂരത്തായിരുന്നു…ഒന്നുമെന്നരികിൽ ഇല്ലായിരുന്നു !പതിയെപ്പതിയെമോഹങ്ങൾ കോർത്തു ഞാൻതീർത്തൊരു മാലയിൽ നിന്നുംമുത്തുകളായിരം ഊർന്നുരുളുന്നു…കാതങ്ങളകലേക്കായവ മറഞ്ഞീടുന്നു,മോഹങ്ങളെന്നിൽ നിന്നകന്നീടുന്നു.നീയൊരു മരുപ്പച്ചയായെനിക്ക്മോഹങ്ങൾ മാത്രം…

വേശ്യയുടെ പാതിവ്രത്യം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ വാരനാരിയണിഞ്ഞൊരുങ്ങിയിരവിൽവഴിപോക്കരേ കാത്തുനില്പുണ്ടെങ്ങുംവസനമെല്ലാംവെട്ടത്തുവെട്ടി തിളങ്ങുന്നുവനചരരോയൂക്കരോയണഞ്ഞെങ്കിൽ? വിശാലമാമുലകത്തേയാനന്ദകരണംവരേണ്യയാമവളിവിടില്ലായിരുന്നെങ്കിൽവേദയിലാസ്വദിക്കാനുത്തമയായൊന്നില്ലവേണമാർക്കും ; ആരുമറിയാതടുത്തായി. വിടനവൻ ഒളികണ്ണാലെത്തി നോക്കുംവട്ടം കറങ്ങി നിന്നാംഗ്യം കാട്ടി വിളിക്കുംവന്നാലെവിടെയും വിരിവെക്കാനായിവിജനമാമിടങ്ങൾ മണിമാളികയായിടും. വന്നവരുഷ്ണിച്ചെത്രയെത്രഅടിച്ചാലുംവെറുതേ കിടന്നവൾ ചിരിച്ചു മരിക്കുംവേഗതഒന്നും ആവില്ലവൾക്കുത്തമംവീരമാരുമണച്ചൊരുവിധമാകുമന്ത്യം. വിഷസർപ്പത്തേപ്പോലവളലറുന്നത്വിശപ്പകറ്റുവാനായുള്ളവഴിക്കായിവിലങ്ങായാലും തുണിയഴിക്കുന്നത്വേണ്ടതിലധികം ധനമുണ്ടാക്കാൻ. വാകത്തണലിലും…

ഓൺലൈൻ

രചന : ജിബിൽ പെരേര ✍ ഞാൻ ട്രമ്പിന്റെഉറ്റ ദോസ്ത് ആയിരിക്കും..പുടിനുമായി വിരുന്നു കഴിഞ്ഞുവീട്ടിൽ വരാൻ വൈകും.ബെഞ്ചമിൻ നെതന്യാഹു വിളിക്കുമ്പോൾ“ഇനി നാളെ കാണാം ബ്രോ “എന്നു ആവർത്തിച്ചുപറയുന്നത് കേൾക്കാം..ഷറപ്പോവയോടുംആഞ്ജലീന ജോളിയോടുംകേറ്റ്‌ വിൻസലറ്റിനോടുംഗുഡ് നൈറ്റ് പറഞ്ഞുഇടവഴിയിലൂടെചൂട്ടും കത്തിച്ചുവീട്ടിലേക്ക് നടക്കുന്നത് പതിവാണ്…ഒടുവിൽമൊബൈലിൽനെറ്റ് ഓഫ് ചെയ്തുഉണ്ണാനിരിക്കുമ്പോളാണ്വീട്ടിൽകറന്റ്‌…

തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതംതകർന്നുപോകാനുള്ളതല്ലയീ ഹൃത്തടംതലമുറകൾക്കുദയകാലം പകരുവാൻതളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലുംതരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകംതാഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;താളമോടനുദിനം തുടരട്ടെ ഹൃത്തടം.തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകംതഴുകിക്കടന്നെത്തുമഴകാർന്ന ജീവിതംതാഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവുംതഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.തീരത്തണയാൻ കൊതിക്കുന്ന തിരകളായ്തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകംതളരാതുണർവ്വിൻ…

ഞാൻ മരിച്ചുപോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.😄

രചന : ജിബിൽ പെരേര✍ “ഞാൻ മരിച്ചു പോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.”ഭീമൻ ഈ തമാശ പറഞ്ഞിട്ടുംയുധിഷ്ഠിരൻ ചിരിച്ചില്ല.“നമ്മൾ യുദ്ധം ജയിക്കില്ല.”കുഴിമന്തി വാങ്ങാൻ പോയ നകുലൻബിരിയാണിയുമായ് വന്ന കാഴ്ച കണ്ട്സഹദേവൻ ഉറക്കെ കരഞ്ഞു.സോഷ്യൽമീഡിയ മാനേജ് ചെയ്യുന്ന അഭിമന്യുകൗരവരുടെ നെറികെട്ട സൈബർ…

പാവം ആണുങ്ങൾ

രചന : പ്രസീദ . എം.എൻ. ദേവു ✍️ അമ്മയ്ക്കുംപെങ്ങൾക്കുംഭാര്യയ്ക്കുംമക്കൾക്കുംകാമുകിയ്ക്കുമിടയ്ക്ക്പഴുതില്ലാത്തസ്നേഹം കാട്ടാൻഅവർ നിരന്തരംകഷ്ടപ്പെടുന്നുണ്ടത്രെ.ഭാര്യയോടൊന്നുമിണ്ടിയാൽകുട്ടിക്കലം പോലെമുഖം വീർപ്പിക്കുന്നഅമ്മയുടെ പായാരങ്ങൾഅമ്പിളി മാമനെ കാട്ടിമാമു കൊടുത്തതു മുതൽഅപ്പിയിട്ടതു ചവതിച്ചതു വരെകണക്കു നിരത്തും ,അമ്മയുടെ പായാരംമുഴുക്കെ കേട്ട്ഭാര്യയോടൊന്നു കെറുവിച്ചാലോഞാൻ വലിഞ്ഞു കയറിവന്നതല്ലെന്ന് തൊട്ട് ,കൊണ്ടു വന്ന സ്വർണ്ണത്തിന്റെയും…

മതമില്ലാത്ത സന്യാസിയും ഏകലോകദർശനവും

രചന : മംഗളാനന്ദൻ ✍ വന്ദനം ഗുരോ! ഞങ്ങൾ-ക്കേകി നീ, അജ്ഞാനമാംഅന്ധകാരത്തിൽ തിരി-ച്ചറിവിൻ വെളിച്ചത്തെ.ഈ ഭൂമിതന്നിൽ ജീവി-ച്ചിരുന്ന കാലത്തെല്ലാംആഭൂതിയഥസ്ഥിതർ-ക്കായി നീ സമർപ്പിച്ചു.ദേവ! നിൻ മഹാകർമ്മ-സിദ്ധികളീനാട്ടിലെകേവലജനതതൻമോചനമുറപ്പാക്കി.ഇവിടെയടിസ്ഥാന-വർഗ്ഗത്തെ, വർണ്ണാശ്രമംഅടിയാളരാക്കിയദുഷിച്ച കാലത്തിങ്കൽഗരുവിൻ പ്രായോഗികവേദാന്തം തുണയായിഅവരിലെല്ലാം സ്വത്വബോധത്തെയുണർത്തുവാൻ.മർത്ത്യരിൽ മനുഷ്യത്വ-മെന്നതുമാത്രം ജാതി,മറ്റുള്ളതെല്ലാം ചൂഷ-ണത്തിൻ്റെയുപാധികൾ.മനനം ചെയ്യും വ്യക്തി –ക്കുള്ളിലെ ബോധോദയംമതമാകുന്നു,…

തിരുവോണപ്പുലരിയിൽ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…

പൊന്നോണം

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പുതുമോടിയോടെ പുലരിയിലായിപൂത്താലമേന്തിയ പ്രകൃതിയാമംഗനപടിവാതിലിലായി അലങ്കാരമോടെപ്രസന്നതയോടെന്നെ വിളിച്ചപ്പോൾ. പുത്തനുടുപ്പിട്ട് കുളിച്ചൊരുങ്ങി ഞാൻപൂക്കളമിടുവാനായൊരുങ്ങുമ്പോൾപമ്പയാറ്റിന്നോരത്തു തീപ്പന്തമാളുന്നുപ്രതിശ്രുതിയാകുന്നിതാ ദുന്ദുഭികൾ. പുളകം കൊണ്ടൊരാ സുന്ദരകാലത്തേപെരുമകളോരോന്നയവിറക്കുമ്പോൾപ്രകാശമായൊരെന്നധീശ്വരൻ്റേതാംപ്രഭാവമമേറിയൊരാപുണ്യകാലത്ത്. പദ്യങ്ങളോരോന്നും തിരകളായുള്ളിൽപാണൻ്റെ തുടിയിലെ പ്രാണതന്തുവിൽപാരതന്ത്രമില്ലാത്തൊരാദർശത്താൽപൂജ്യപുരുഷനായി അനുഭാവതരംഗം. പാദുകമായോരാ അഷ്ടൈശ്വര്യങ്ങൾപാണിനിയായിപെരുമ്പറകൊട്ടുമ്പോൾപേരുംപെരുമയും മധുരമാമോർമ്മയുംപുതുവർഷമായിന്നും പെയ്തിറങ്ങുന്നു. പൂജാർഹനാകിയ ദേവേന്ദ്രനുപ്പോലുംപൊൻതിരുമേനിയോടായസൂയയേറിപരിപാലകനാകിയവിഷ്ണുവിനോട്പറയുന്നേഷണിസ്ഥാനദൃഷ്ടനാക്കാൻ. പ്രേരിതനാകിയ…

പെണ്ണ് പെറ്റ പന്തിരുകുലം

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പെണ്ണുടലിൽ നിന്നിരട്ടിച്ചോരു കുലംപെരുകിപ്പേരുംപ്പെരുമയുമാർന്നിന്ന്പൂർവ്വം മറന്നോരു ഗരിമയാലേവരുംപുച്ഛിക്കുന്നതുപൊറുക്കാനാവാതെ. പ്രാണൻ കളഞ്ഞൊരാ കർമ്മമെല്ലാംപൊന്നാണെന്നറിയേണമുന്മയാലെപൊലിപ്പിച്ചൊരു അല്പത്തരത്തിലായിപേരുദോഷമലർപ്പരിമളമില്ലാതെങ്ങും. പോരാളിയായിന്നുദുർഗ്ഗാഭാവത്തിൽപെരുമയിലടരാടാനാമക്കൾക്കായിപ്പോർക്കളത്തിലലറുന്നോരെൻ്റമ്മപെരുമ്പറകൊട്ടി കത്തി നിൽക്കുന്നു. പേടതൊണ്ടന്മാരോയോടിയോളിക്കുംപകയില്ലാത്തവരാശ്രയിച്ചന്ത്യമലിയുംപേടിക്കേണ്ടവൾ ; കാളിയാകിലുമ്മപിശാചാകിയ മാതാവായാലുമുറ്റവൾ. പ്രീതിയേകാനായൊരുമ്പെട്ടിളിയിൽപ്രസാദമേകാനായികരുണാദ്രയായിപ്രഭയായിപരിപാലകയായിയുത്തമപ്രതിദ്ധ്വനിയായൊരുഅഗ്നികുണ്ഡം. പ്രകാശം ചൊരിഞ്ഞോരർക്കനുംപഞ്ചഗുണങ്ങളാകിയ പ്രകൃതിയുംപഞ്ചാലങ്കാരമാകിയ ദേവതകളുംപഞ്ചമഹായജ്ഞാഗ്നിയിലുരുവായി. പഞ്ചമാതാക്കളാണാധാരമുദാത്തംപഞ്ചഭൂതങ്ങൾക്കുത്ഭവോർജ്ജംപഞ്ചവർണ്ണവകാരങ്ങളുമലിഞ്ഞുപഞ്ചശുദ്ധിയുള്ളോരെന്നമ്മയിൽ. പഞ്ചശക്തികൾക്കാധാരമാകിയപഞ്ചാക്ഷരനർദ്ധാംഗിയാകുമംഗനപഞ്ചാഗ്നിക്കുമേലമലമായുള്ളതായിപെണ്ണുപെറ്റുറവയായതുതീർഥമായി. പിറവിക്കായൊരുങ്ങും പെണ്ണിനേപാകമാക്കാനൊരുങ്ങിയുടമ്പിലേപരിശുദ്ധമല്ലാത്തവയെല്ലാമൊഴുക്കിപ്രത്യുൽപ്പാദനത്തിനായുള്ളപാത്രവും.…